Thursday 24 December 2020

LAWRENCE OF ARABIA AND THE MAPPILA REBELLION

He was in Kerala Just Prior to the Rebellion

What was Lawrence of Arabia doing in Kerala,during the run upto the Mopah Rebellion of 1921? The lore is that he had been here for an ayurvedic treatment,at Trichur.It has to be remembered that Trichur was the place where the dress rehersal for the rebellion was actually held.A spy like T E Lawrence will never sit idle with Ashtavaidyan Thaikkattu Mooss,nor he is going to reveal wgatever design he has,to the Mooss,who was treating him.Lawrence then,was the guest of K Govinda Menon,Forest Conservator,who had been his classmate at Oxford.Lawrence was the person who instigated the Arabs to rebel against the Khalifa,the Turkish Sultan during the first World War;in Malabar,during the Khilafath movement,the Moplahs had risen in favour of the Sultan,whom Lawrence had toppled.Every reason for him to be here,in Kerala.

For movie buffs, who have seen David Lean’s classic Lawrence of Arabia, Thomas Edward Lawrence, immortalised by Peter O’Toole, is the dashing British leader dressed in white and gold Arab robes. But the real Lawrence was not exactly the heroic character of the 1962 film. He was certainly one of the most colourful figures of the First World War, but Lawrence was also controversial with strange fetishes.

Libraries across the world house comprehensive research and archival materials on Lawrence and much of his story is well known. What is not known and what the shelves in the libraries may not tell you is the record of a personal journey Lawrence undertook to Kerala sometime in 1920-21.

This trip was immediately after the first world War. Lawrence who played a leading role as adviser to Emir Faisal of Hejaz,(which is now Saudi Arabia ),during the Arab revolt against Turkish rule (1916–1918) was clearly torn between his British and Arab sympathies. He suffered a huge setback, 'a stinging humiliation that plunged him into a phase of depression'. To recover from this he accepted an invitation from K. Govinda Menon (Conservator of Forests, Cochin State), his classmate at Oxford, to travel to Trichur.The so called depression may have been an alibi.
T E Lawrence

“He stayed for 21 days in Trichur for an elaborate Ayurveda treatment which was supervised by the famous Thaikkattu Mooss. He went on his mandatory evening walks, ate home-made food and left a cheerful man. This must have been Lawrence’s only visit to India,” says V. N. Venugopal, grandson of Govinda Menon and the inheritor of those memories, rare photographs and an autographed book. They remain the only surviving link between ‘Lawrence of Arabia’ and Kerala.Venugopal,who worked in Premier Tyres,had been Secretary of the Kerala Fine Arts Society,Kochi.

Venugopal first came to know about Lawrence when he was studying for his Intermediate at Maharaja’s College, Ernakulam. “We had an essay on ‘Lawrence of Arabia’ by Winston Churchill from his book Great Contemporaries. When I read this essay aloud at home my father (P. Narayana Menon) who was listening asked me what I was reading. He showed me a book that was autographed by the same ‘Lawrence of Arabia’ and the other memorabilia connected with the man. I was stunned because I was reading about an icon and I come to know that my father knew this man, accompanied him on his evening walks when he came to stay at our ancestral home at Trichur. It was so surreal.”

It was Venugopal’s grandmother (Ammu Amma) who told him a lot about Lawrence’s Trichur visit. “She used to narrate stories graphically. One of them was about Lawrence. About how she and my grandfather travelled by the Boat Mail train from Trichur to Dhanushkodi and took a boat to Colombo to pick up Lawrence. He had reached there and the three of them travelled back to Trichur.”

Trichur was a small village in those days. A few Europeans had settled here, most of them planters. “There were rubber plantations at Pudukkad and Amballur managed by Europeans who used to stay at Trichur. They even had an English Club. So, Lawrence was not looked upon as a stranger here.”

On his return to England, Lawrence sent Govinda Menon an autographed copy of Letters of Lawrence. The book has a photograph of Lawrence with his four brothers and on one of the pages, yellowed by time, has the words, ‘In memory of happy days.’

Venugopal treasures photographs of his grandfather and Lawrence shot during their Oxford days (1910-1913). “My grandfather was very close to the Lawrence family. He was almost like a member of the family. After Lawrence’s death his mother sent my grandfather the Bible she had probably gifted to her son, and his brother Montague sent him a copy of Lawrence’s seminal work,Seven Pillars of Wisdom.

Colonel Thomas Edward Lawrence,  ( 1888 –  1935), a British archaeologist, army-officer, diplomat, and writer, became renowned for his role in the Arab Revolt (1916–1918) and the Sinai and Palestine Campaign (1915–1918) against the Ottoman Empire during the First World War.He was born (out of wedlock) in August 1888 to Sarah Junner (1861 - 1959), a governess, and Thomas Chapman (1846 - 1919), an Anglo-Irish nobleman. Chapman left his wife and family in Ireland to cohabit with Junner. Chapman and Junner called themselves Mr and Mrs Lawrence, using the surname of Sarah's likely father; her mother had been employed as a servant for a Lawrence family when she became pregnant with Sarah. In 1896 the Lawrences moved to Oxford, where Thomas attended the High School and then studied history at Jesus College, Oxford from 1907 to 1910. Between 1910 and 1914 he worked as an archaeologist for the British Museum, chiefly at Carchemish in Ottoman Syria.

Soon after the outbreak of war in 1914 he volunteered for the British Army and was stationed at the Arab Bureau (established in 1916) intelligence unit in Egypt. In 1916 he travelled to Mesopotamia and to Arabia on intelligence missions and quickly became involved with the Arab Revolt as a liaison to the Arab forces, along with other British officers, supporting the Arab Kingdom of Hejaz's independence war against its former overlord, the Ottoman Empire. He worked closely with Emir Faisal, a leader of the revolt, and he participated, sometimes as leader, in military actions against the Ottoman armed forces, culminating in the capture of Damascus in October 1918.

After the First World War, Lawrence joined the British Foreign Office, working with the British government and with Faisal.

Following the outbreak of hostilities in August 1914, Lawrence did not immediately enlist in the British Army. He held back until October on the advice of S. F. Newcombe, when he was commissioned on the General List. Before the end of the year, he was summoned by renowned archaeologist and historian Lt. Cmdr. David Hogarth, his mentor at Carchemish, to the new Arab Bureau intelligence unit in Cairo, and he arrived in Cairo on 15 December 1914. The Bureau's chief was General Gilbert Clayton who reported to Egyptian High Commissioner Henry McMahon.

The situation was complex during 1915. There was a growing Arab-nationalist movement within the Arabic-speaking Ottoman territories, including many Arabs serving in the Ottoman armed forces. They were in contact with Sharif Hussein, Emir of Mecca, who was negotiating with the British and offering to lead an Arab uprising against the Ottomans. In exchange, he wanted a British guarantee of an independent Arab state including the Hejaz, Syria, and Mesopotamia. Such an uprising would have been very helpful to Britain in its war against the Ottomans, greatly lessening the threat against the Suez Canal. However, there was resistance from French diplomats who insisted that Syria's future was as a French colony, not an independent Arab state. There were also strong objections from the Government of India, which was nominally part of the British government but acted independently. Its vision was of Mesopotamia under British control serving as a granary for India; furthermore, it wanted to hold on to its Arabian outpost in Aden.

At the Arab Bureau, Lawrence supervised the preparation of maps, produced a daily bulletin for the British generals operating in the theatre, and interviewed prisoners.He was an advocate of a British landing at Alexandretta which never came to pass. He was also a consistent advocate of an independent Arab Syria.

Lawrence with Govinda Menon

The situation came to a crisis in October 1915, as Sharif Hussein demanded an immediate commitment from Britain, with the threat that he would otherwise throw his weight behind the Ottomans. This would create a credible Pan-Islamic message that could have been very dangerous for Britain, which was in severe difficulties in the Gallipoli Campaign. The British replied with a letter from High Commissioner McMahon that was generally agreeable while reserving commitments concerning the Mediterranean coastline and Holy Land.

In the spring of 1916, Lawrence was dispatched to Mesopotamia to assist in relieving the Siege of Kut by some combination of starting an Arab uprising and bribing Ottoman officials. This mission produced no useful result. Meanwhile, the Sykes–Picot Agreement was being negotiated in London without the knowledge of British officials in Cairo, which awarded a large proportion of Syria to France. Further, it implied that the Arabs would have to conquer Syria's four great cities if they were to have any sort of state there: Damascus, Homs, Hama, and Aleppo. It is unclear at what point Lawrence became aware of the treaty's contents.

The Arab Revolt began in June 1916, but it bogged down after a few successes, with a real risk that the Ottoman forces would advance along the coast of the Red Sea and recapture Mecca. On 16 October 1916, Lawrence was sent to the Hejaz on an intelligence-gathering mission led by Ronald Storrs. He interviewed Sharif Hussein's sons Ali, Abdullah, and Faisal, and he concluded that Faisal was the best candidate to lead the Revolt.

In November, S. F. Newcombe was assigned to lead a permanent British liaison to Faisal's staff. Newcombe had not yet arrived in the area and the matter was of some urgency, so Lawrence was sent in his place. In late December 1916, Faisal and Lawrence worked out a plan for repositioning the Arab forces to prevent the Ottoman forces around Medina from threatening Arab positions and putting the railway from Syria under threat. Newcombe arrived and Lawrence was preparing to leave Arabia, but Faisal intervened urgently, asking that Lawrence's assignment become permanent.

Lawrence's most important contributions to the Arab Revolt were in the area of strategy and liaison with British armed forces, but he also participated personally in several military engagements.Lawrence made a 300-mile personal journey northward in June 1917, on the way to Aqaba, visiting Ras Baalbek, the outskirts of Damascus, and Azraq, Jordan. He met Arab nationalists, counselling them to avoid revolt until the arrival of Faisal's forces, and he attacked a bridge to create the impression of guerrilla activity. His findings were regarded by the British as extremely valuable and there was serious consideration of awarding him a Victoria Cross; in the end, he was invested as a Companion of the Order of the Bath and promoted to Major.

Lawrence travelled regularly between British headquarters and Faisal, co-ordinating military action. But by early 1918, Faisal's chief British liaison was Colonel Pierce Charles Joyce, and Lawrence's time was chiefly devoted to raiding and intelligence-gathering.The chief elements of the Arab strategy which Faisal and Lawrence developed were to avoid capturing Medina, and to extend northwards through Maan and Dera'a to Damascus and beyond. Faisal wanted to lead regular attacks against the Ottomans, but Lawrence persuaded him to drop that tactic. Lawrence wrote about the Bedouin as a fighting force:

The value of the tribes is defensive only and their real sphere is guerilla warfare. They are intelligent, and very lively, almost reckless, but too individualistic to endure commands, or fight in line, or to help each other. It would, I think, be possible to make an organized force out of them.… The Hejaz war is one of dervishes against regular forces—and we are on the side of the dervishes. Our text-books do not apply to its conditions at all.

Medina was an attractive target for the revolt as Islam's second holiest site, and because its Ottoman garrison was weakened by disease and isolation. It became clear that it was advantageous to leave it there rather than try to capture it, while continually attacking the Hejaz railway south from Damascus without permanently destroying it.This prevented the Ottomans from making effective use of their troops at Medina, and forced them to dedicate many resources to defending and repairing the railway line.

Trichur house where Lawrence stayed

It is not known when Lawrence learned the details of the Sykes-Picot Agreement, nor if or when he briefed Faisal on what he knew, However, there is good reason to think that both these things happened, and earlier rather than later. In particular, the Arab strategy of northward extension makes perfect sense given the Sykes-Picot language that spoke of an independent Arab entity in Syria, which would only be granted if the Arabs liberated the territory themselves. The French, and some of their British Liaison officers, were specifically uncomfortable about the northward movement, as it would weaken French colonial claim.

In 1917, Lawrence proposed a joint action with the Arab irregulars and forces including Auda Abu Tayi, who had previously been in the employ of the Ottomans, against the strategically located but lightly defended town of Aqaba on the Red Sea. Aqaba could have been attacked from the sea, but the narrow defiles leading through the mountains were strongly defended and would have been very difficult to assault. The expedition was led by Sharif Nasir of Medina.
Akbar Jehan

Lawrence carefully avoided informing his British superiors about the details of the planned inland attack, due to concern that it would be blocked as contrary to French interests. The expedition departed from Wejh on 9 May, and Aqaba fell to the Arab forces on 6 July, after a surprise overland attack which took the Turkish defences from behind. After Aqaba, General Sir Edmund Allenby, the new commander-in-chief of the Egyptian Expeditionary Force, agreed to Lawrence's strategy for the revolt. Lawrence now held a powerful position as an adviser to Faisal and a person who had Allenby's confidence, as Allenby acknowledged after the war:

I gave him a free hand. His cooperation was marked by the utmost loyalty, and I never had anything but praise for his work, which, indeed, was invaluable throughout the campaign. He was the mainspring of the Arab movement and knew their language, their manners and their mentality.

Lawrence describes an episode on 20 November 1917 while reconnoitering Dera'a in disguise, when he was captured by the Ottoman military, heavily beaten, and sexually abused by the local bey and his guardsmen, though he does not specify the nature of the sexual contact. Some scholars have stated that he exaggerated the severity of the injuries that he suffered, or alleged that the episode never actually happened. There is no independent testimony, but the multiple consistent reports and the absence of evidence for outright invention in Lawrence's works make the account believable to his biographers. Malcolm Brown, John E. Mack, and Jeremy Wilson have argued that this episode had strong psychological effects on Lawrence, which may explain some of his unconventional behaviour in later life. Lawrence ended his account of the episode in Seven Pillars of Wisdom with the statement: "In Dera'a that night the citadel of my integrity had been irrevocably lost.

Lawrence was involved in the build-up to the capture of Damascus in the final weeks of the war, but he was not present at the city's formal surrender, much to his disappointment. He arrived several hours after the city had fallen, entering Damascus around 9 am on 1 October 1918; the first to arrive was the 10th Australian Light Horse Brigade led by Major A. C. N. "Harry" Olden, who formally accepted the surrender of the city from acting Governor Emir Said. Lawrence was instrumental in establishing a provisional Arab government under Faisal in newly liberated Damascus, which he had envisioned as the capital of an Arab state. Faisal's rule as king, however, came to an abrupt end in 1920, after the battle of Maysaloun when the French Forces of General Gouraud entered Damascus under the command of General Mariano Goybet, destroying Lawrence's dream of an independent Arabia.

During the closing years of the war, Lawrence sought to convince his superiors in the British government that Arab independence was in their interests, but he met with mixed success. The secret Sykes-Picot Agreement between France and Britain contradicted the promises of independence that he had made to the Arabs and frustrated his work.

Lawrence returned to the United Kingdom a full colonel. Immediately after the war, he worked for the Foreign Office, attending the Paris Peace Conference between January and May as a member of Faisal's delegation. On 17 May 1919, a Handley Page Type O/400 taking Lawrence to Egypt crashed at the airport of Roma-Centocelle. The pilot and co-pilot were killed; Lawrence survived with a broken shoulder blade and two broken ribs.During his brief hospitalisation, he was visited by King Victor Emmanuel III of Italy.

Lawrence served as an advisor to Winston Churchill at the Colonial Office for just over a year starting in February 1920.He hated bureaucratic work, writing on 21 May 1921 to Robert Graves: "I wish I hadn't gone out there: the Arabs are like a page I have turned over; and sequels are rotten things. I'm locked up here: office every day and much of it".He travelled to the Middle East on multiple occasions during this period, at one time holding the title of "chief political officer for Trans-Jordania".

In August 1922, Lawrence enlisted in the Royal Air Force as an aircraftman, under the name John Hume Ross. At the RAF recruiting centre in Covent Garden, London, he was interviewed by recruiting officer Flying Officer W. E. Johns, later known as the author of the Biggles series of novels. Johns rejected Lawrence's application, as he suspected that "Ross" was a false name. Lawrence admitted that this was so and that he had provided false documents. He left, but returned some time later with an RAF messenger who carried a written order that Johns must accept Lawrence.

However, Lawrence was forced out of the RAF in February 1923 after his identity was exposed. He changed his name to T. E. Shaw (apparently as a consequence of his friendship with G. B. and Charlotte Shaw and joined the Royal Tank Corps later that year. He was unhappy there and repeatedly petitioned to rejoin the RAF, which finally readmitted him in August 1925.A fresh burst of publicity after the publication of Revolt in the Desert resulted in his assignment to bases at Karachi and Miramshah in British India (now Pakistan) in late 1926,where he remained until the end of 1928. At that time, he was forced to return to Britain after rumours began to circulate that he was involved in espionage activities.

The Note to Govinda Menon,after Trichur days

The one important aspect of Lwrence was that,he was a double agent.Hence,it has to be investigated whom he represented when he came to Trichur,in Kerala,if he came as a spy.M P Narayana Menon,who as a Congress,Khlafat leader of Manjeri,was then travelling dressed like a Mappila Thangal,imitating,Lawrence.People called him,Mappila Menon.When Variyankunnatth Kunjahammad Haji looted the Namboothiri Bank at Manjeri,on 24 August 1921,in a speech at the ceremony,Menon had promised Mappilas,'outside help",according to the judgement,deporting him for life.Out side help from where? The Indian Communist Party formed in Tashkent,just prior to the Moplah rebellion had Indian Muhajirs,as its founding members.The muhajirs had left India,and where on their way to Turkey,to fight for the Sultan and redeem the Khalifate.The Soviet Union had plans to use King Amanulla of Afganisthan to help transport weapons to India for a revolution,but Amanulla had gone back on his promise,at the intervension of the British.Cecil Kaye,the British Intelligence Chief in India,has recorded that,M N Roy,the founding father of the Indian Communist Party,had a role in the Moplah rebellion.Abani Mukherjee,who founded the party alongwith him,had been in India during the rebellion,and had given a document on the rebellion to Lenin in October,1921.Mukherjee was a member of the Soviet Party.

After the discovery of oil in the middle east, the British were eager to break-up the Arab Islamic bloc. The ottomans had ruled a large area including the present Syria, Iraq, Jordan and Palestine for 400 years. Turkey sided with Germany in WW1. After its defeat the allies fell upon its carcass and divided it up between them. The British proclaimed Ibn Saud the ruler of Hejaz and by way of consolation Hussein's sons Abdullah and Faisal assumed the thrones of newly created kingdoms Jordan and Iraq in 1921.

By the mid-1920s Ibn Saud established Saudi Arabia in an orgy of murder. Numerous rebellions against the House of Saud subsequently took place, each put down in mass killings of mostly innocent victims, including women and children. The territory was divided into districts under the control of Saud’s relatives, a situation which largely prevails today.

When the British were desperate to topple King Anamullah they brought Lawrence in January 1927. He wandered around, disguised as an exiled Afghan Prince and cleric Pir Karam Shah and as TE Shaw at RAF base in Karachi. He became intimate with the tribes due to his knowledge in Arabic which tribesmen saw as divine language. During his stay, he fully naturalized with the local customs, dress and food habits. Subsequently he began to distribute money and arms among the tribes and provoked them against Amanulla.

Michael Adam Nedou was an architect from Dubrovnik (now in Croatia but was part of the Austro-Hungarian Empire during 1880s). Nedou opened smart hotels in Lahore (which is now Avari) and then in the Kashmiri ski resort of Gulmarg. Nedou’s hotel was the only premier hotel in Srinagar. The visiting British dignitaries, businessmen and maharajas of different princely states were regulars at Nedou’s in Kashmir. His son, Harry Nedou, married a Gujjar woman, Mir Jan. 

The black propaganda campaign with religious fervour among the more reactionary tribes provoked a civil war. In Srinagar, Lawrence started giving sermons in the Hazratbal mosque as Pir Karam Shah.

He flirted with the daughter of then famous Nedous hotel, Akbar Jehan. Her father insisted that they get married immediately; which they did. 

Three months later, in January 1929, Amanulla was toppled and replaced by a pro-British ruler. Within a few days, the imperialist Civil and Military Gazette, published comparative profiles of Lawrence and Karam Shah to reinforce the impression that they were two different people. Several weeks later, the Calcutta newspaper Liberty reported that Karam Shah was indeed the British spy Lawrence and gave a detailed account of his activities in Waziristan on the Afghan frontier. Because of this information leak, Lawrence became a liability and the authorities told him to return to Britain. 

Akbar Jehan (the desi version of Mata Hari) became alarmed about the secret movements of Lawrence and informed her father about the real identity of Pir Karam Shah. Henry Nedou called wrestlers Gama Pehlwan and his brother Imam Bakhsh Pehlwan from Amritsar to beat the impostor into pulp. They overpowered Lawrence of Arabia and forced him to write a Muslim talaq to Akbar Jehan. 

Nedous insisted on a divorce. Lawrence obliged. Karam Shah was never seen again.Akbar Jehan married Sheikh Abdullah,who became Chief Minister of Jammu and Kashmir.

It is evident from T E Lawrence Studies,Ouline Chronology that he was in Kerala during May-June 1921,because,these two months are missing in the chronology.It is the time of Idavappathi,suitable for ayurvedic treatment in Kerala.

The judgement deporting M P Narayana Menon is emphatic that the seed for the 1921 rebellion was sown in the 28 April 1920, fifth Malabar District Political Conference held at Manjeri presided over by S. Kasturiranga Iyengar, Editor of The Hindu. Annie Besant and her followers had walked out of the meeting,protesting against Gandhi's call for no co-operation.M P Narayana Menon,Secretary of the eranad Khilafat Committee, vehemently opposed and spoke against Ms Besant.

It was the Vadakra meet of the Indian National Congress,which took the decision to hold the next meet at Manjeri.C Achutha Menon,Pleader,represented Manavedan Raja of the Nilambur Palace at the Vadakara meet and requested for a meet at Manjeri.K Madhavan Nair,Secretary of the Congress,M P Narayana Menon and Kattilasseri Muhammad Musaliyar were given the responsibility to hold the Manjeri meet.This meet was distinct by the participation of hundreds of mappilas.Only the wealty had participated in the eralier meets.It was conducted at Palliyali Paramb,the Boys' High School ground.

Lawrence in 1919

Ms Annie Besant inaugurated the Malabar branch of the Theosophical Society,in the morning.Three reolutions were taken up at the Political meet:Montague-Chelmsford reforms,Tenancy issue and Khilafat issue.K P Raman Menon moved the on on reforms;Annie Besant opposed.C N ( Manjeri ) Rama Iyer,Nilambur Raja,M K Acharya and P A Krishna Menon supported Ms Besant.She walked out,when the resolution was passed with the crowding of the mappilas.17 members of the Nilambur royal family were massacred by the mappilas in 1921.

The Moplah rebellion broke out on 20 August 1921 at Manjeri.Its dress rehearsal was held in Trichur,in February.Yakoob Hassan,Khilafat leader of Madras,K Madhavan Nair,U Gopala Menon and P Moitheen Koya were arrested in Calicut on 16 February,for violating the prohibitary orders.A meeting to congratulate those leaders were held at Thekkinkad Maithan at Trichur on 20 February,organized by the Congress.This meet was attacked by the pro - British Christians.A fresh meet was held on 26 February,in which Paliath Kunjunni Achan delivered the non co-operation speech.The very next day the Christans held a loyalty procession,in which around 1500 Christians took part.This procession was blocked by the muslims,when it approched the mosque.The Muslims and Christians came to blows;some muslim houses and shops were burnt by the christians.C R Iyyunni addressed the christians,at the end of the processon.

Christians on the East and Congress Hindus and muslims on the West became two warring factions.Dr A R Menon led the Hindus.Dewan T Raghavachari reached the city.The christians attacked the hindus on 1 March,and houses and shops were destroyed.The Congress-Hindu leaders sought the halp of the Malabar mappilas-a large group of mappilas from Pokkottoor reached Trichur on 2 March and camped at the Devaswam inn.They held a procession,with loud calls of Takbir.The city was terrorized.British Resident H H Burkitt and the Dewan called the rival factions,in which both of them agreed for a cease-fire.The mappilas returned,after holding a victory procession.They rose after five months in Malabar.

There is an unconfirmed report which says T E Lawrence had been to Kerala twice;I could confirm only one.Maybe there is a lot more in classified British secret dossiers.

Later, Lawrence gave up his colonial title, joined the Royal Air Force as a messenger boy and changed his name to T.E. Shaw. It was an effort to disguise his celebrityhood, an attempt at anonymity,which all spies prefer. Still hounded by the limelight, he planned to retire to his dream home, Clouds Hill, when he died in a motorcycle accident.

That Lawrence was married to Sheikh Abdullah's wife,has been denied by Nyla Ali Khan,in her book on Akbar Jehan,The Life of a Kashmiri Woman.Akbar Jehan,incidentally,is her grand mother.But in the book,she has failed to counter certain perceptions about Akbar Jehan.Former Director of Intelligence Burau,B N Mullick,in his book,My Years with Nehru,projects Akbar Jehan as the main beneficiary of Pakistani fundsthat flowed in to support The Plebiscite Front from 1954 when she died.The xerox copies of the receipts signed by 'Zeeanatul Islam ' are part of Mullick's book and 'Zeenatul Islam' was Akbar Jehan's code name.Simmilarly,Ghulam Ahmad,a confidant of Sheikh Abdullah,in his book,My Years with Sheikh Abdullah,has accused Akbar Jehan of forcing her husband to throw open the doors for corruption,nepotism and favouritism.Nobody has discussed whether Sheikh Abdullah infact,was the son of Motilal Nehru.


© Ramachandran 


Tuesday 15 December 2020

ചോര തളം കെട്ടിയ ദിനങ്ങൾ

വാരിയൻകുന്നൻറെ കശാപ്പുശാല / ആമുഖം 

രാമചന്ദ്രൻ 

മാപ്പിളമാരുമായി 1921 ഓഗസ്റ്റ് 20 ന് തിരൂരങ്ങാടിയിൽ ഏറ്റുമുട്ടിയ ബ്രിട്ടീഷ് പട്ടാളം പിൻവാങ്ങിയതായിരുന്നു,മാപ്പിള ലഹളയിലെ വഴിത്തിരിവ്.അതിന് മുൻപ്,പൂക്കോട്ടൂരിൽ മഞ്ചേരി സി ഐ എം നാരായണ മേനോനെ 1921 ഓഗസ്റ്റ് ഒന്നിന് വടക്കേ വീട്ടിൽ മുഹമ്മദിൻറെ നേതൃത്വത്തിൽ 2000 മാപ്പിളമാർ നേരിടുകയും അദ്ദേഹം ഭയന്ന് മലപ്പുറത്തേക്ക് പിൻവാങ്ങുകയും ചെയ്തതായിരുന്നു,ലഹളയുടെ തുടക്കം.നിലമ്പൂർ ആറാം തിരുമുല്പാടിൻറെ പൂക്കോട്ടൂർ കോവിലകത്തു നിന്ന് ഒരു തോക്ക് കളവ് പോയത് അന്വേഷിക്കാൻ ചെന്നതായിരുന്നു,മേനോൻ.പൂക്കോട്ടൂരിലെ ഖിലാഫത്ത് കമ്മിറ്റി സെക്രട്ടറിയായ മുഹമ്മദ്, ആലി മുസലിയാരുടെ വിശ്വസ്തനും പൂക്കോട്ടൂർ കോവിലകം വക എസ്റ്റേറ്റിൽ നിന്ന് പിരിച്ചു വിട്ട ജീവനക്കാരനും ആയിരുന്നു.ലഹളയിൽ മുഹമ്മദും സംഘവും പിന്നീട്,പൂക്കോട്ടൂർ കോവിലകം തന്നെ ആക്രമിച്ചു.

തിരൂരങ്ങാടിയിൽ മുസലിയാരും താനൂരിൽ കുഞ്ഞിഖാദറും ഖിലാഫത്ത് കമ്മിറ്റി സെക്രട്ടറിമാർ ആയിരുന്നു;മലപ്പുറത്ത് കുഞ്ഞിക്കോയ തങ്ങൾ കമ്മിറ്റി പ്രസിഡൻറ് ആയിരുന്നു.

1920 ഡിസംബർ 26 മുതൽ 30 വരെ സി വിജയരാഘവാചാരിയുടെ അധ്യക്ഷതയിൽ നാഗ് പൂരിൽ നടന്ന കോൺഗ്രസ് സമ്മേളനം,ഗാന്ധിയുടെ നിർദേശപ്രകാരം,നിസ്സഹകരണ പ്രമേയം പാസാക്കി.വിജയരാഘവാചാരി പിന്നീട് കോൺഗ്രസ് വിട്ടു.വിദേശ വസ്തുക്കളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നിയമ നിർമാണ സഭകളും കോടതിയും ബഹിഷ്കരിച്ചു കൊണ്ടുള്ള,അഹിംസാത്മകമായ നിസ്സഹകരണമാണ്,ഗാന്ധി ഉപദേശിച്ചത്.ഈ സമ്മേളനത്തിൽ അനാവശ്യമായ ഒന്ന് കൂടി സംഭവിച്ചു -ഖിലാഫത്ത് പ്രശ്നത്തെ പിന്താങ്ങി.ഒന്നാം ലോകയുദ്ധത്തിൽ ജർമനിക്കൊപ്പം നിന്ന തുർക്കി സുൽത്താനെ യുദ്ധ ശേഷം ബ്രിട്ടൻ പുറത്താക്കിയിരുന്നു.ഇസ്ലാം ഖലീഫ ആയിരുന്നു.സുൽത്താൻ.തുർക്കിക്ക് വേണ്ടാത്ത സുൽത്താനെ ഇവിടെ തീവ്ര മുസ്ലിംകൾ പൊക്കിപ്പിടിച്ചു നടന്നു.മുഹമ്മദാലി ജിന്ന ഖിലാഫത്തിന് എതിർ നിന്നപ്പോൾ,മുഹമ്മദാലി -ഷൗക്കത്ത് അലി സഹോദരന്മാരെ ഗാന്ധി കൂടെ കൂട്ടി.

നാഗ് പൂർ സമ്മേളനം കോൺഗ്രസ് ഭരണഘടന ഭേദഗതി ചെയ്തു.21 വയസ്സിന് മുകളിലുള്ള ആർക്കും കോൺഗ്രസിൽ അംഗമാകാം;ഇത് 1921 ൽ 18 ആയി കുറച്ചു.


മഞ്ചേരിയിൽ 1920 ഏപ്രിൽ 28 ന് നടന്ന കോൺഗ്രസ് - ഖിലാഫത്ത് സമ്മേളനം ലഹളയുടെ ആരംഭ ദിനമായി കണക്കാക്കാം.ഇതിൽ ആനി ബസന്റ്,സർക്കാരുമായി സഹകരിക്കണമെന്ന് പ്രമേയം അവതരിപ്പിച്ചു.എം പി നാരായണ മേനോൻ അതിനെതിരെ സംസാരിച്ചു.പ്രമേയം പരാജയപ്പെട്ടു.മേനോൻ, കുടിയാൻ പ്രശ്നവും ഉയർത്തി.

ഗാന്ധിയും മൗലാനാ ഷൗക്കത്ത് അലിയും 1920 ഓഗസ്റ്റിൽ മലബാറിൽ എത്തി.ഇതിന് പിന്നാലെ,കോൺഗ്രസുമായി സഹകരിച്ചു പ്രവർത്തിക്കാൻ ഖിലാഫത്ത് കമ്മിറ്റികൾ ഉണ്ടായി.അവ,മുഹമ്മദ് അബ്‌ദു റഹിമാന്റെ നേരിട്ടുള്ള നിയന്ത്രണത്തിൻ കീഴിലായി.

ഭാഷാടിസ്ഥാനത്തിൽ പ്രവിശ്യാ കമ്മിറ്റികൾ പുനഃസംഘടിപ്പിക്കണമെന്ന് നാഗ് പൂർ സമ്മേളനം തീരുമാനിച്ചിരുന്നു.1921 ജനുവരിയിൽ,കെ പി സി സി നിലവിൽ വന്നു.കെ മാധവൻ നായർ ആദ്യ സെക്രട്ടറി.ഇതിന് കീഴിൽ,കോഴിക്കോട്,തലശ്ശേരി,പാലക്കാട്,കൊച്ചി,തിരുവിതാംകൂർ എന്നീ ജില്ലാ കമ്മിറ്റികൾ.കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് കീഴിൽ,കോഴിക്കോട്,പൊന്നാനി,ഏറനാട്,വള്ളുവനാട് താലൂക്ക് കമ്മിറ്റികൾ.കെ പി സി സി ഓഫിസും ജില്ലാ കമ്മിറ്റി ഓഫിസും ഒരേ കെട്ടിടത്തിൽ ആയിരുന്നു.എം പി നാരായണ മേനോൻ മൂന്ന് മാസം മാത്രം സംഘടനാ സെക്രട്ടറി.1921 മേയിൽ മേനോൻ ഏറനാട് താലൂക്ക് സംഘടനാ സെക്രട്ടറിയായി.

മദ്രാസിലെ മുസ്ലിം ഖിലാഫത്ത് നേതാവ് യാക്കൂബ് ഹസ്സൻ 1921 ഫെബ്രുവരി 15 ന് കോഴിക്കോട്ടെത്തി.അദ്ദേഹം പ്രസംഗിക്കേണ്ട പൊതുയോഗം സർക്കാർ നിരോധിച്ചു.നിരോധനാജ്ഞ ലംഘിച്ചു പ്രസംഗിച്ച യു ഗോപാല മേനോൻ,കെ മാധവൻ നായർ,പി മൊയ്തീൻ കോയ എന്നിവരെ അറസ്റ്റ് ചെയ്ത് ആറു മാസം തടവിലിട്ടു.കോൺഗ്രസുകാരൻ അല്ലാത്ത വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കും ഇവർക്കൊപ്പം നോട്ടീസ് കിട്ടി.മാധവൻ നായരുടെ ഒഴിവിൽ കെ പി കേശവ മേനോൻ സെക്രട്ടറിയായി.ഗോപാല മേനോൻ ജില്ലാ സെക്രട്ടറി.

ആദ്യ അഖില കേരള കോൺഗ്രസ്  സംസ്ഥാന സമ്മേളനം 1921 ഏപ്രിൽ 23 ന് നടന്നു.ടി പ്രകാശം അധ്യക്ഷത വഹിച്ചു.രാഷ്ട്രീയ സമ്മേളനത്തോടൊപ്പം കുടിയാൻ,ഖിലാഫത്ത്,വിദ്യാർത്ഥി സമ്മേളനങ്ങൾ നടന്നു.ഇൻഡിപെൻഡൻറ് പത്രാധിപർ ബാരിസ്റ്റർ ജോർജ് ജോസഫ്, വിദ്യാർത്ഥി സമ്മേളന അധ്യക്ഷനായി.നാഗ് പൂർ സമ്മേളനം അംഗീകരിച്ച അക്രമരഹിത നിസ്സഹകരണത്തെ ഒറ്റപ്പാലം സമ്മേളനം പിന്താങ്ങി.കുടികിടപ്പ് നിയമ പരിഷ്കരണം സംബന്ധിച്ച പ്രമേയം ഉപേക്ഷിച്ചു.

ആലി മുസലിയാർ നിയോഗിച്ച ഖിലാഫത്ത് സംഘം ജില്ലാ പോലീസ് സൂപ്രണ്ട് ആർ എച്ച് ഹിച്ച്കോക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവുമായി ഉരസി.

ഗാന്ധിയുടെ നിസ്സഹകരണ പ്രക്ഷോഭത്തിന്, കോൺഗ്രസിലെ മിതവാദികൾ എതിരായിരുന്നു.ഒറ്റപ്പാലം സമ്മേളനം നടന്ന ദിവസം ഇവർ കോഴിക്കോട്ട് യോഗം ചേർന്നു.ആനി ബസന്റ് അധ്യക്ഷത വഹിച്ചു.

ഏറനാടും പൊന്നാനിയിലും ഏതാണ്ട് 100 ഖിലാഫത്ത് കമ്മിറ്റികൾ രൂപവൽക്കരിച്ചിരുന്നു.1921 ഫെബ്രുവരിക്ക് ശേഷം ഖിലാഫത്ത് ഭടന്മാരുടെ എണ്ണം കൂടിക്കൊണ്ടിരുന്നു.ജൂൺ എട്ടിന് റമസാൻ ദിനത്തിൽ ആലി മുസലിയാർ ഖിലാഫത്ത് യൂണിഫോമും തുർക്കി തൊപ്പിയും ധരിച്ച ആയുധധാരികളായ ഭടന്മാരുടെ ഘോഷയാത്ര തിരൂരങ്ങാടിയിൽ നടത്തി.ജൂൺ 15 ന് മുസലിയാർ സേന തിരൂരങ്ങാടിയിൽ,മുൻപ് ലഹളയിൽ മരിച്ച രണ്ടു ശുഹദാക്കളുടെ കബറിടത്തിൽ പ്രാർത്ഥന നടത്തി.ഇത് നിരോധിത സ്ഥലം ആയിരുന്നു.ജൂൺ 24 ന് മുസലിയാരുടെ സംഘം,സർക്കാർ പൊന്നാനിയിൽ വിളിച്ച നിസ്സഹകരണ വിരുദ്ധ യോഗം അലങ്കോലമാക്കി.

ജൂൺ ആദ്യം തന്നെ ലഹളയ്ക്ക് കോപ്പ് കൂട്ടിയിരുന്നു.

ഈ പശ്ചാത്തലത്തിലാണ്,ഓഗസ്റ്റ് ഒന്നിന് മഞ്ചേരി സി ഐ നാരായണ മേനോൻ,തോക്ക് കളവു പോയെന്ന നിലമ്പൂർ തിരുമുല്പാടിൻറെ പരാതി അന്വേഷിക്കാൻ പൂക്കോട്ടൂരിൽ പോയത്.അദ്ദേഹത്തെ സായുധരായ മാപ്പിളമാർ വളഞ്ഞു.ജീവനും കൊണ്ട് സി ഐ രക്ഷപ്പെട്ടു.അന്ന്  മുതൽ ലഹള വരെ പൂക്കോട്ടൂർ പൊലീസിന് അപ്രാപ്യമായി.

കെ മാധവൻ നായർ ജയിലിൽ നിന്ന് ഓഗസ്റ്റ് 15 ന് പുറത്തെത്തി.കോഴിക്കോട്ടെ സ്വീകരണ പരിപാടികൾക്ക് ശേഷം,20 ന് പൂക്കോട്ടൂരിൽ എത്തി.

അന്ന് പുലർച്ചെ ജില്ലാ മജിസ്‌ട്രേറ്റ് ഇ എഫ് തോമസും ക്യാപ്റ്റൻ പി മക്കെൻറോയ് നയിച്ച 100 അംഗ ലെൻസ്റ്റർ റെജിമെൻറ് കമ്പനിയും ആർ എച്ച് ഹിച്ച്കോക്ക് നയിച്ച 150 പോലീസും തിരൂരങ്ങാടിയിൽ ആലി മുസലിയാരെയും ഖിലാഫത്ത് നേതാക്കളെയും അറസ്റ്റ് ചെയ്യാൻ എത്തി.ഇതാണ് ,മാപ്പിള ലഹള പൊട്ടിപ്പുറപ്പെടാൻ വഴി വച്ചത്.എ എസ് പി റൗലിയും ലഫ് ജോൺസ്റ്റോണും മാപ്പിള ആക്രമണത്തിൽ കൊല്ലപ്പെട്ടു.ജില്ലാ മജിസ്‌ട്രേട്ടും സംഘവും പരപ്പനങ്ങാടി വഴി കോഴിക്കോട്ടേക്ക് പിൻവാങ്ങി.റെയിൽ പാത മുറിച്ചതിനാൽ,അവർക്ക് പാത വഴി നടക്കേണ്ടി വന്നു.ഏറനാടും വള്ളുവനാടും കത്തി.മിക്കവാറും പോലീസ് സ്റ്റേഷനുകളും സർക്കാർ കെട്ടിടങ്ങളും തകർത്തു.ഭരണം ആറു മാസം സ്തംഭിച്ചു.


മാപ്പിള സംഘം 20 ന് പൂക്കോട്ടൂരിൽ നിന്ന് നിലമ്പൂർക്ക് പോയി 17 ഹിന്ദുക്കളെയും എടവണ്ണയിൽ കോൺസ്റ്റബിളിനെയും കൊന്നു.21 രാത്രി മഞ്ചേരി പോലീസ് സ്റ്റേഷൻ ആക്രമിച്ചു.22 ന് മഞ്ചേരി സർക്കാർ കെട്ടിടങ്ങൾ തകർത്തു.24 ന് കുപ്രസിദ്ധനായ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മഞ്ചേരിയിൽ രംഗപ്രവേശം നടത്തി.ഖിലാഫത്ത് ഭരണം പ്രഖ്യാപിച്ച് നമ്പൂതിരി ബാങ്കിലെ പണയ സ്വർണം പണം വാങ്ങാതെ ഉടമകൾക്ക് മടക്കി നൽകി.എം പി നാരായണ മേനോൻ ഒപ്പം നിന്ന് ഖിലാഫത്തിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.26 ന് പൂക്കോട്ടൂർ യുദ്ധത്തിൽ മാപ്പിളമാർ തോറ്റു.കുഞ്ഞഹമ്മദ് ഹാജിയും സംഘവും മഞ്ചേരിയുടെ പ്രാന്തങ്ങളിലേക്ക് മടങ്ങി,ആനക്കയത്ത് , വിരമിച്ച ഇൻസ്‌പെക്ടർ ഖാൻ ബഹാദൂർ ചേക്കുട്ടിയെ 30 ന് കൊന്ന് തല കുന്തത്തിൽ കോർത്തു.സെപ്റ്റംബർ മൂന്നിന് പട്ടാളം മഞ്ചേരിയിലെത്തി;നാരായണ മേനോനെ പത്തിന് അറസ്റ്റ് ചെയ്തു.

ഈ അക്രമ സംഭവങ്ങൾ ലഹളയിൽ  ഏറ്റവും നിർണായകമായിരുന്നുവെന്ന് എം പി നാരായണ മേനോനെ നാട് കടത്തുന്ന കോടതി വിധിയിലുണ്ട്.വാരിയൻകുന്നനൊപ്പം നിന്ന് ഖിലാഫത്തിനെ അനുകൂലിച്ച മേനോൻ,നിലമ്പൂരിൽ 17 പേരെ കൊന്ന് മടങ്ങിയ പൂക്കോട്ടൂർ സംഘത്തോട് ആറാം തിരുമുല്പാടിനെയും വക വരുത്തേണ്ടിയിരുന്നു എന്ന് അഭിപ്രായപ്പെട്ടതായി വിധിയിലുണ്ട്.

കിട്ടിയിടത്തോളം വധ ശിക്ഷാ,നാട് കടത്തൽ വിധികൾ ഇതിലുണ്ട്.ഏതാണ്ട് 23 വിധികൾ പരിഭാഷ ചെയ്തു.ഇതിൽ വരുന്ന അക്രമങ്ങൾ:ഓഗസ്റ്റ് 20 ന് നടന്ന തിരൂരങ്ങാടി അക്രമം,അന്ന് എ എസ് പി ലങ്കാസ്റ്റർ കൊല്ലപ്പെട്ട സംഭവത്തിൽ കുഞ്ഞിഖാദറിന് എതിരായ കേസ്,അന്ന് തന്നെ ഇൻസ്‌പെക്ടർ റീഡ് മാൻറെ കൊല,പരപ്പനങ്ങാടി കോടതി, പനയത്ത് തങ്ങളും മറ്റും ആക്രമിച്ചത്,ഓഗസ്റ്റ് 21 ന് നിലമ്പൂർ കോവിലകം ആക്രമണം,ഓഗസ്റ്റ് 21 ന് പാണ്ടിക്കാട് സ്റ്റേഷൻ ആക്രമിച്ചതും ഒക്ടോബർ 15 ന് ഐദ്രു ഹാജിയെ കൊല്ലുകയും ചെയ്ത കേസ്,ഓഗസ്റ്റ് 21 ന് മുടിക്കോട് ഔട്ട് പോസ്റ്റ് ആക്രമിച്ചതും 30 ന് ഹെഡ് കോൺസ്റ്റബിൾ ഹൈദ്രോസിനെ കൊന്നതും,ഓഗസ്റ്റ് 22 ന് പറമ്പോത്ത് അച്ചുതൻകുട്ടി മേനോൻ,അരിപ്ര ഉണ്ണികുഞ്ഞൻ തമ്പുരാൻ എന്നിവരുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ കോടതി ആക്രമണം,ഓഗസ്റ്റ് 22 ന് മഞ്ചേരി ട്രഷറി കൊള്ളയും ഒക്ടോബർ അഞ്ചിനും എട്ടിനും പുൽപ്പറ്റ വിഷ്ണു നമ്പൂതിരിയെയും ഗോവിന്ദൻ നായരെയും കൊല്ലുകയും ചെയ്ത കേസ്,ഓഗസ്റ്റ് 31 ന് ആലി മുസലിയാരും സംഘവും പ്രൈവറ്റ് വില്യമിനെ കൊന്ന കേസ്,ഒക്ടോബർ പത്തിന് ചെമ്പ്രശ്ശേരി തങ്ങൾ രണ്ട് മാപ്പിള സ്ത്രീകളെ കൊന്നത്,സെപ്റ്റംബർ 24 ന് തുവൂർ കിണറിൽ 29 ഹിന്ദുക്കളുടെ വംശഹത്യ,ഒക്ടോബർ നാലിന് കാട്ടിപരുത്തി കൊലകൾ,ഒക്ടോബർ 20 -മെയ് ഒന്ന് കാലത്ത് കൊന്നാര തങ്ങളും സംഘവും കൃഷ്ണൻ കുട്ടി നായർ,ഉണ്ണി മോയൻ,വേലു നായർ എന്നിവരെ കൊന്ന കേസ്,അന്ന് തന്നെ പനമ്പുഴ കടവിൽ ഡ്രൈവർമാരുടെ കൊല,ഒക്ടോബർ 31 ന് പുത്തൂർ മുതുമന ഇല്ലത്ത് പാലക്കാംതൊടി അവോക്കർ മുസലിയാർ നാല് ഹിന്ദുക്കളെ കൊന്ന കേസ്,നവംബർ രണ്ടിന് പെരുവള്ളൂരിൽ ഒരു കുടുംബത്തിലെ ആറു ഹിന്ദുക്കളുടെ കൂട്ടക്കൊല,പെരകമണ്ണ തങ്ങൾ നവംബർ നാലിന് എടവണ്ണയിൽ പട്ടാളത്തെ ആക്രമിച്ചതും ചേക്കുവിനെ കൊന്നതും,നവംബർ ഏഴിന് ഇമ്പിച്ചിക്കുട്ടൻ പൂശാരിയുടെ കൊല,നവംബർ 14 ന് പാണ്ടിക്കാട് പട്ടാള താവളം ആക്രമണവും മൂന്ന് പേരുടെ കൊലയും,അന്ന് തന്നെ പൂഴിക്കൽ വീട്ടിൽ ഏഴു പേരുടെ കൂട്ടക്കൊലയും മകളെ തട്ടിയെടുക്കലും,1922 ജനുവരി പത്തിന് താനൂരിൽ തീയരുടെ കൊല.

വാരിയൻകുന്നൻ,കുമരംപുത്തൂർ സീതിക്കോയ തങ്ങൾ എന്നിവരെ പട്ടാളക്കോടതി വിചാരണ ചെയ്ത് വെടിവച്ചു കൊന്നതിനാൽ,അവരെപ്പറ്റിയുള്ള വിധിന്യായങ്ങൾ ലഭ്യമല്ല.

വിധികളിൽ തെളിയുന്നത്,തിരൂരങ്ങാടിയിൽ നിന്ന് പട്ടാളം പിൻവാങ്ങിയപ്പോൾ,ബ്രിട്ടീഷ് ഭരണം നിലം പൊത്തിയതായി മാപ്പിളമാർ കരുതിയെന്നും ഭരണം കൈയിൽ എടുത്തെന്നുമാണ്.ഖിലാഫത്ത് ഭരണത്തിന് വേണ്ടിയാണ് കൊള്ള.ആലി മുസലിയാർ ആയിരുന്നു ആദ്യ രാജാവ്.അയാൾ അറസ്റ്റിലായപ്പോൾ,അയൽക്കാരനും വിവാഹം വഴി ബന്ധുവുമായ വാരിയൻകുന്നൻ ഭരണമേറ്റു.മതഭ്രാന്ത് മൂത്ത് പലരും അക്രമം നടത്തി നാട് കടത്തലിന് വിധേയരായ കുടുംബത്തിൽ നിന്ന് വന്നയാളായിരുന്നു,വാരിയൻകുന്നൻ.ഖിലാഫത്ത് ഭരണം വന്നെന്ന് മാപ്പിളമാർ  ധരിച്ചു വശായത്,നിരക്ഷരത കൊണ്ടും തങ്ങൾമാരും മുസലിയാർമാരും മതഭ്രാന്ത് കുത്തി വച്ചതു കൊണ്ടുമാണ്.ആദരണീയരായി മാപ്പിളമാർ കരുതിയ,പ്രവാചക പാരമ്പര്യമുള്ള പല തങ്ങൾമാരും ഹിംസയ്ക്ക് നേതൃത്വം നൽകി.അവരുടെ നേതൃത്വം തെളിയിക്കുന്നത് വർഗ സമരമോ സാമ്പത്തിക സമരമോ അല്ല,ഖിലാഫത്ത് വരുന്നതിലെ ഹർഷോന്മാദമാണ്.അഫ്‌ഗാനിസ്ഥാൻ അമീർ ഇന്ത്യ കീഴടക്കുമെന്നും അപ്പോൾ ഗാന്ധി പിന്തുണയ്ക്കുമെന്നുമാണ് മാപ്പിളമാരെ മത നേതാക്കൾ പഠിപ്പിച്ചത്.അവിശ്വാസികളെ കൊന്നാൽ ശുഹദാക്കളായി സ്വർഗത്തിൽ ചെല്ലാമെന്ന് മാപ്പിള ചാവേറുകൾ വിശ്വസിച്ചു.

തിരൂരങ്ങാടി,പൂക്കോട്ടൂർ,കാളികാവ്,കരുവാരക്കുണ്ട്,മലപ്പുറം,മഞ്ചേരി,പാണ്ടിക്കാട്,തിരൂർ തുടങ്ങിയ സ്ഥലങ്ങൾ ലഹളക്കാരുടെ കൈയിലായി.ഓഗസ്റ്റ് 26 ന് പൂക്കോട്ടൂർ യുദ്ധം മാപ്പിള പ്രതീക്ഷ തകർത്തു.400 മാപ്പിളമാർ കൊല്ലപ്പെട്ടു.അതിൻറെ വിവരണം,അത് നയിച്ച ക്യാപ്റ്റൻ മക്കെൻറോയ് എഴുതിയത്,പരിഭാഷ ചെയ്തു ചേർത്തിട്ടുണ്ട്.പാണ്ടിക്കാട് ഏറ്റുമുട്ടലിൽ  200 മാപ്പിളമാർ കൊല്ലപ്പെട്ടു.ലഹളയുടെ ഒടുവിൽ നിരാശ ബാധിച്ച മാപ്പിളമാർ മതം മാറ്റത്തിനിറങ്ങി.ഹിന്ദു കുടുംബങ്ങളിൽ കൊള്ളയും കൊലയും വ്യാപകമായി.ഓഗസ്റ്റ് ഒടുവിൽ കൂടുതൽ സൈന്യവും ഗൂർഖാ പട്ടാളവും വന്നു.ഒക്ടോബർ,നവംബർ മാസങ്ങളിൽ മാപ്പിളമാരെ അടക്കി.

എം പി നാരായണ മേനോനെ ശിക്ഷയുടെ 14 വർഷം പൂർത്തിയായ 1934 ഒക്ടോബർ ഒന്നിന് മാത്രമേ മോചിപ്പിച്ചുള്ളു.

മാപ്പിളമാരുടെ ഉൽപത്തി ചരിത്രവും പരിണാമവുമാണ് ആദ്യ ഭാഗം;ഹിന്ദുക്കളിലെ പിന്നാക്ക വിഭാഗമാണ്,മതം മാറിയത്.മുക്കുവ കുടുംബങ്ങളിൽ ഒരാളെങ്കിലും മുസ്ലിം ആകണമെന്ന് സാമൂതിരി ഉത്തരവിറക്കിയിരുന്നു.പോർച്ചുഗീസ് അധിനിവേശത്തിൽ മാപ്പിളമാർക്ക് കോഴിക്കോട്ട് കച്ചവട കുത്തക നഷ്ടപ്പെട്ട്,അവർക്ക് ഗ്രാമങ്ങളിൽ കൃഷിപ്പണിക്ക് പോകേണ്ടി വന്നു.കുഞ്ഞാലി മരയ്ക്കാർ സാമൂതിരിക്ക് തന്നെ എതിരായി.ഏറനാട്ടിൽ ടിപ്പു സുൽത്താനെ തന്നെ എതിർക്കുന്ന മാപ്പിള മൂപ്പന്മാരുണ്ടായി.മാപ്പിളമാർ കുടിയാന്മാരായതിലോ അവർ നിരക്ഷരർ ആയതിലോ പൗരോഹിത്യം അവരെ മതഭ്രാന്തർ ആക്കിയതിലോ ഹിന്ദുക്കൾക്ക് ഒരു പങ്കുമില്ല.

സഹജീവികളെ കൊല്ലുന്നതും അവരുടെ വീടുകൾ കൊള്ളയടിക്കുന്നതും,വംശഹത്യയും,ഏതായാലും,സ്വാതന്ത്ര്യ സമരമല്ല.



© Ramachandran 






.


 

Saturday 24 October 2020

ആലി മുസലിയാർ:ഇരന്നു വാങ്ങിയ തൂക്കുമരം

തീവ്രവാദികളുടെ ബന്ദി 

റനാട്ടിൽ സ്വാതന്ത്ര്യ സേനാനികളായ മാപ്പിളമാർ പലരും ഉണ്ടാ
യിരുന്നു.അതിൽ തന്നെ ഹിന്ദു വംശഹത്യയ്ക്ക് മുതിരാത്ത മാപ്പിള കോൺഗ്രസുകാരുമുണ്ട്.എന്നാൽ,തിരൂരങ്ങാടിയിലെ അക്രമി കക്ഷി നേതാവായാണ് നാം ആലി മുസലിയാരെ കെ മാധവൻ നായരുടെ 'മലബാർ കലാപ'ത്തിൽ പരിചയപ്പെടുന്നത്.നായർ എഴുതുന്നു:

" തിരൂരങ്ങാടിയിലുള്ള ഖിലാഫത്തുകാരുടെ ഇടയിൽ അക്രമരാഹിത്യം സ്വീകരിച്ചവരും സ്വീകരിക്കാത്തവരും ആയ രണ്ടു കക്ഷികൾ മുൻപ് തന്നെ ഉണ്ടായിരുന്നു.കോൺഗ്രസ് പ്രവർത്തകന്മാർക്ക് അവിടെ സ്വതന്ത്രമായി പ്രവേശിച്ച് പ്രചാരവൃത്തി നടത്തുവാൻ സാധിച്ചിരുന്ന കാലത്ത് അക്രമകക്ഷികൾക്ക് പറയത്തക്ക സ്വാധീന ശക്തി ഉണ്ടായിരുന്നില്ല.പക്ഷെ,നിരോധന കല്പനയുടെ ഫലമായി ഈ കക്ഷിയുടെ ശക്തി വർദ്ധിക്കുകയും അക്രമരാഹിത്യ കക്ഷിയുടെ ശക്തിയുടെ ക്ഷയിക്കുകയും ചെയ്തു വന്നിരുന്നു.ലഹളത്തലവനായി പിന്നീട് പേരു കേട്ട ആലി മുസലിയാരായിരുന്നു അക്രമകക്ഷികളുടെ നേതാവ്.കുഞ്ഞലവി,ലവക്കുട്ടി എന്നീ രണ്ടു മാപ്പിള യുവാക്കളായിരുന്നു മുസലിയാരുടെ അനുചരരിൽ പ്രധാനികൾ.പോലീസുകാരുടെ അഴിമതികൾ നിമിത്തം കുപിതരായിരുന്ന മാപ്പിളമാരുടെ ഇടയിൽ ആലി മുസലിയാരുടെ ഉപദേശങ്ങൾ ക്ഷണത്തിൽ ഫലിക്കാൻ തുടങ്ങി.കുഞ്ഞലവിയും ലവക്കുട്ടിയും ഖഡ്‌ഗ പാണികളായി ജനങ്ങളുടെ ഇടയിൽ സഞ്ചരിച്ചു.ഒരു ലഹളയ്ക്കുള്ള ഒരുക്കങ്ങൾ ചെയ്തു തുടങ്ങി.ഈ വർത്തമാനം ഏറനാടിന്റെ കിഴക്കൻ പ്രദേശങ്ങളിൽ പ്രചാരക വൃത്തി ചെയ്തിരുന്ന എം പി നാരായണ മേനോന്റെയും മുഹമ്മദ് മുസലിയാരുടെയും ചെവികളിൽ പതിഞ്ഞു.അവർ ഉടനെ തിരൂരങ്ങാടിലെത്തി ആലി മുസലിയാരുമായി കണ്ട് ഒന്നു രണ്ടു ദിവസം നടത്തിയ വാദ പ്രതിവാദത്തിൻറെ ഫലമായി ആലി മുസലിയാർ അക്രമ പ്രവൃത്തിയിൽ നിന്ന് പിന്മാറുവാൻ സമ്മതിച്ചു.ലഹളയ്ക്ക് ഒരുങ്ങുന്നില്ലെന്ന് വാഗ്‌ദത്തവും ചെയ്തു.ഇതെല്ലാം നടന്നത് ജൂൺ മാസത്തിലായിരുന്നു."
ആലി മുസലിയാർ 

കെ എൻ പണിക്കർ എഴുതുന്നത്,കലാപം തുടങ്ങി അടുത്ത ദിവസം,1921 ഓഗസ്റ്റ് 21 ന് പാണ്ടിക്കാട് ചേർന്ന യോഗം ഓരോ മേഖലയിലും ലഹള ഏകോപിപ്പിക്കാൻ നേതാക്കളെ കണ്ടെത്തി എന്നാണ്.ഏറനാട് താലൂക്ക് ചെമ്പ്രശ്ശേരി തങ്ങൾ,വാരിയൻ കുന്നൻ എന്നിവരെയും തിരുങ്ങാടി ആലി മുസലിയാരെയും വള്ളുവനാടിൻറെ ചില ഭാഗങ്ങൾ സീതിക്കോയ തങ്ങളെയും ഏൽപിച്ചു.മുസലിയാർ ആയിരുന്നു കേന്ദ്ര ബിന്ദു.

ഏറനാട് താലൂക്കിലെ നെല്ലിക്കുത്തിൽ 1861 ൽ ജനിച്ച ഏരികുന്നൻ പാലാട്ട് മുളയിൽ അലി എന്ന ആലി മുസലിയാർ വാരിയൻ കുന്നന്റെ അയൽക്കാരനും ബന്ധുവും അയാളെപ്പോലെ ലഹളയുടെ പൈതൃകം പേറുന്നവനും ആയിരുന്നു.പൊന്നാനി മക് ദൂം കുടുംബത്തിൽ കുടുംബത്തിൽ നിന്നായിരുന്നു ഉമ്മ കോട്ടക്കൽ ആമിന.ബാപ്പ കുഞ്ഞിമൊയ്തീൻ മൊല്ല.ഉപ്പാപ്പ മൂസ ഒരു മുൻ ലഹളയിൽ കൊല്ലപ്പെട്ടു.പൊന്നാനി ഷെയ്ഖ് സൈനുദീൻ മക് ദൂമിൽ നിന്ന് മതം പഠിച്ച മുസലിയാർ ഏഴു വർഷം മക്കയിലായിരുന്നു.പിന്നെ ലക്ഷദ്വീപിലെ കവരത്തിയിൽ കുറച്ചു നാൾ ഖാസി.സഹോദരനും അടുത്ത ബന്ധുക്കളും 1896 മഞ്ചേരി മാപ്പിളലഹളയിൽ കൊല്ലപ്പെട്ടിരുന്നു.1894 ൽ അയാൾ മടങ്ങിയെത്തി.

1921 ലഹളയ്ക്ക് മുൻപത്തെ ഭീകര ലഹളയായിരുന്നു 1896 ൽ നടന്നത്.മഞ്ചേരി കുന്നത്ത് ഭഗവതി അമ്പലത്തിൽ കയറി സ്ഥാനമുറപ്പിച്ച നൂറോളം മാപ്പിള ഭീകരരെ തുരത്തുകയാണ് അന്ന് ചെയ്തത്.മുൻപൊരു ലഹളയിൽ മാപ്പിളമാർ ജയിച്ച ഈ സ്ഥലം കച്ചേരിയിൽ നിന്ന് രണ്ട് ഫർലോങ് അകലെയാണ്.ഒരു ഞായറാഴ്ച ക്ഷേത്രത്തിൽ കയറിയ മാപ്പിളമാർ മഞ്ചേരി കോവിലകത്ത് നിന്ന് ആഹാരം വരുത്തി.ബാങ്ക് വിളിച്ച് അത് കഴിക്കാൻ ഒരുങ്ങി.ട്രഷറി പാറാവുകാരായ പട്ടാളക്കാർ കച്ചേരിയിൽ നിന്ന് കുന്നത്തമ്പലത്തിലേക്ക് മാപ്പിളമാർക്ക് നേരെ വെടി തുടങ്ങി.ഉണ്ടയും തിരയും വേണ്ടത്രയില്ലാതെ അത് നിന്നു.അങ്ങനെ നിന്നതാണെന്ന് ലഹളക്കാർ അറിഞ്ഞില്ല.രാത്രി കലക്റ്ററും പട്ടാളവും എത്തി.ക്ഷേത്രത്തിന് തെക്കു കിഴക്കേ കുന്നിൽ നിന്ന് വെടി തുടങ്ങി.താഴെ ക്ഷേത്രത്തിലുള്ള മാപ്പിളമാരുടെ വെടി കുന്നിൻറെ പരിധിക്കപ്പുറം കടന്നില്ല.മാപ്പിളമാർ പട്ടാള വെടിയുണ്ടയെ പൃഷ്ഠം കൊണ്ട് തടുത്തു.92 മാപ്പിളമാർ ക്ഷണ നേരത്തിൽ കൊല്ലപ്പെട്ടു.20 മാപ്പിളമാരെ കഴുത്തു വെട്ടിയ നിലയിൽ കണ്ടു -പട്ടാള വെടിയേൽക്കുന്നതിന് പകരം സഹ മാപ്പിളമാർ തല വെട്ടിയതായിരുന്നു.

ഇത് കഴിഞ്ഞ് 17 കൊല്ലം രംഗം ശാന്തമായിരുന്നു.വെടി കൊണ്ടാൽ ശുഹദാക്കൾ ആകില്ല,സ്വർഗത്ത് പോവില്ല എന്ന് മാപ്പിളമാർക്ക് ബോധ്യപ്പെട്ടു.1915 ൽ മാർഗം കൂടിയ തീയൻ തിരിച്ച് ഹിന്ദുവായപ്പോൾ അതിന് കൂട്ട് നിന്ന കലക്ടർ ഇന്നസിനെ കാളികാവിൽ സൈക്കിളിൽ സഞ്ചരിക്കെ മാപ്പിളമാർ വെടി വച്ചു -മതഭ്രാന്ത് വീണ്ടും ഇളകി.1919 ഫെബ്രുവരിയിൽ അടുത്ത ലഹള.പിരിചയപ്പെട്ട ഹെഡ് കോൺസ്റ്റബിൾ ചേക്കാജി മങ്കട പള്ളിപ്പുറം ഇല്ലത്തെ നമ്പൂതിരിയെ കൊല്ലാൻ തീരുമാനിച്ചതായിരുന്നു പശ്ചാത്തലം.പാട്ടവും മിച്ചവാരവും കൊടുക്കാത്ത അയാളെ ഒഴിയാൻ കോടതി വിധിച്ചു.നമ്പൂതിരി ചേക്കാജിയുടെ മകൻറെ നിക്കാഹ് മുടക്കി.അഞ്ചാറ് പേരെ സംഘടിപ്പിച്ച് ചേക്കാജി മാപ്പിള പുറപ്പെട്ടു.കൊല്ലേണ്ട നമ്പൂതിരി പയ്യപ്പള്ളി ഇല്ലത്ത് ഒരു വേളിയിൽ പങ്കു കൊള്ളുകയായിരുന്നു.അവിടെ ചെന്ന് ചേക്കാജിയും സംഘവും ഏഴര നാഴിക പുലരാനുള്ളപ്പോൾ കുളിക്കാൻ പുറത്തിറങ്ങിയ മുടപുലാപ്പള്ളി നമ്പൂതിരിയെയും മണ്ണാർക്കാട് നിന്ന് വന്ന കാട്ടുമാടം നമ്പൂതിരിയെയും കൊന്നു.ഇവർ നിരപരാധികൾ ആയിരുന്നു.കൊലയ്ക്ക് ശേഷം പന്തലൂര്ക്ക് പോയ ചേക്കാജി സംഘം പുഴയിൽ കുളിച്ചിരുന്ന ഒരു നമ്പൂതിരിയെയും എമ്പ്രാന്ത്രിരിയെയും വെടി വച്ച് കൊന്നു.നേരം പുലർന്നപ്പോൾ പന്തലൂരിൽ എത്തിയ അവർ റോഡ് വക്കത്ത് നിന്ന രണ്ട് നായന്മാരെ വെട്ടിക്കൊന്നു.നെന്മിനിയിൽ ചെന്ന് കയിലോട്ട് വാരിയത്ത് കയറി.പട്ടാളവും പോലീസുമെത്തി ചേക്കാജി സംഘത്തെ വകവരുത്തി -വർഗ സമരം വീണ്ടും തുടങ്ങി.

മുസലിയാരെ വിചാരണയ്ക്ക് കൊണ്ട് പോകുന്നു 

ആലി മുസലിയാർ 1907 ൽ തിരൂരങ്ങാടി പള്ളി മുഖ്യ ഖാസിയായി.ഏറനാട്ടും വള്ളുവനാട്ടും മദ്രസകൾ തുടങ്ങി.സയ്യിദ് ഫസൽ പൂക്കോയ തങ്ങളെ നാട് കടത്തിയ വിടവ് അദ്ദേഹം നികത്തി.ജില്ലയിൽ ഖിലാഫത്ത് കമ്മിറ്റികൾ മുസലിയാർ ഉണ്ടാക്കി.സന്നദ്ധ ഭടന്മാരെ കണ്ടെത്തി.മതഭ്രാന്ത് നിറഞ്ഞ പ്രസംഗങ്ങൾ നടത്തി.കെ എൻ പണിക്കർ എഴുതുന്നു:

" തുടക്കത്തിൽ ഗാന്ധിയൻ തത്വങ്ങളിൽ ആകൃഷ്ടനായിരുന്ന മുസലിയാർ ഖാദി ധരിക്കുന്നതിലും അഹിംസ ഉപദേശിക്കുന്നതിലും താൽപര്യം കാട്ടി.അധികം കഴിയുന്നതിന് മുൻപ് ഈ ആവേശം കെട്ടടങ്ങി.അഹിംസ ഉപേക്ഷിച്ചു എന്ന് മാത്രമല്ല,ശത്രുവിനെതിരെ ഹിംസ ഉപയോഗിക്കണമെന്ന് മത തത്വങ്ങൾ നിരത്തി വാദിച്ചു.1921 മധ്യമാകുമ്പോഴേക്കും തിരൂരങ്ങാടിയെ ഖിലാഫത്ത് പ്രസ്ഥാനത്തിൻറെ ഏറ്റവും പ്രധാനപ്പെട്ട പടനിലമായി മുസലിയാർ വികസിപ്പിച്ചെടുത്തു.വോളന്റിയർമാർക്ക് ആയുധ പരിശീലനം നൽകുകയും പലപ്പോഴും തെരുവുകളിലൂടെ പട്ടാള ചിട്ടയിൽ പരേഡുകൾ സംഘടിപ്പിക്കുകയും ചെയ്തു.മുസലിയാരുടെ രണ്ട് വിശ്വസ്ത അനുയായികൾ ലവക്കുട്ടിയും കുഞ്ഞലവിയും ഈ സമയത്ത് കത്തികളും വാളുകളും കുന്തങ്ങളും ശേഖരിക്കുന്നതിൽ വ്യാപൃതരായിരുന്നതായി പറഞ്ഞു കേട്ടിരുന്നു."

മുസലിയാരെയും അനുയായികളെയും അക്രമകാരികളായാണ് ജനവും കണ്ടതെന്ന് പണിക്കർ തുടർന്ന് എഴുതുന്നു.ചേരൂർ ലഹളയിലെ ശുഹദാക്കളുടെ ഖബറിലേക്ക് അവർ ഘോഷയാത്ര നടത്തി.ഈ ഖബറിൽ 1921 ജൂൺ എട്ടിന് മുസലിയാർ കൂട്ട പ്രാർത്ഥന ആസൂത്രണം ചെയ്തു.അന്ന് പട്ടണത്തിൽ നാനൂറോളം ആയുധധാരികളായ ഭടന്മാരുടെ ജാഥ നടത്തി.എല്ലാ വെള്ളിയാഴ്ചയും ജാഥ പതിവായി.

സർക്കാർ ആശീർവാദത്തോടെ 1921 ജൂലൈ 24 ന് ഉലമ അസോസിയേഷൻ പൊന്നാനിയിൽ നടത്തിയ ഖിലാഫത്ത് വിരുദ്ധ സമ്മേളനത്തെ എതിർക്കാൻ മുസലിയാർ നയിച്ച വൻ ജാഥ പോലീസ് തടഞ്ഞു.ഒരു പോലീസ് ഓഫിസറെ ജാഥക്കാർ തല്ലി.മുഹമ്മദ് അബ്‌ദു റഹ്‌മാൻ എത്തി സംഘർഷം ഒഴിവാക്കി.ജാഥക്കാർ കഠാരകൾ കരുതിയിരുന്നു.കോൺഗ്രസ് നേതാക്കളെക്കാൾ മാപ്പിളമാർ മുസലിയാരെ വിശ്വസിച്ചു.ഖുർ ആൻ നോക്കി ഹിംസ ആകാമെന്ന് അദ്ദേഹം കണ്ടെത്തി.ലഹള പൊട്ടിപ്പുറപ്പെട്ടപ്പോൾ അയാൾ ഖിലാഫത്ത് ചക്രവർത്തിയായി പ്രഖ്യാപിച്ചു.ഒരു ഖിലാഫത്ത് രാജ്യം അയാൾ സ്വപ്നം കണ്ടു.1921 ഓഗസ്റ്റ് 22 ന് ജമാ അത്ത് പള്ളിയിൽ ആയിരുന്നു,രാജാവായി അഭിഷേകം.ചന്തപ്പിരിവും കടത്ത് ചുങ്കവും ഖിലാഫത്ത് സർക്കാരിനാണെന്ന് അയാൾ പ്രഖ്യാപിച്ചു.

രണ്ടാം ലോകയുദ്ധത്തിൽ ജർമ്മനി ബ്രിട്ടീഷ് പട്ടാളത്തെ മിക്കവാറും നിലം പരിശാക്കിയെന്നാണ് മാപ്പിളമാർ വിശ്വസിച്ചത്.മലപ്പുറത്ത് നിന്ന് പട്ടാളത്തെ നീക്കിയത് ഇത് കൊണ്ടാണെന്ന് അവർ തെറ്റിദ്ധരിച്ചു.മലപ്പുറം ബാരക്സിലെ സാധനങ്ങൾ ലേലം ചെയ്ത് വിറ്റത് ബ്രിട്ടീഷ് ദാരിദ്ര്യം കൊണ്ടാണെന്ന് അവർ കരുതി.കോൺഗ്രസും ഖിലാഫത്തും വോളന്റിയര്മാരെ ചേർത്തത് സർക്കാരിനെതിരായ യുദ്ധ സന്നാഹമാണെന്നും വിലയിരുത്തി.അങ്ങനെ മുസലിയാരുടെ അക്രമ സന്നാഹം ഫലിച്ചു.മെസൊപൊട്ടേമിയയിൽ നിന്ന് പിരിച്ചയയ്ക്കപ്പെട്ട,ജീവിതം വഴി മുട്ടിയ മാപ്പിള പട്ടാളക്കാർ അതിൽ ചേർന്നു.

മുസലിയാർ കുറെക്കാലം മതം പഠിപ്പിക്കാൻ പൂക്കോട്ടൂരിൽ താമസിച്ചതിനാൽ അവിടെ ശിഷ്യന്മാരുണ്ടായിരുന്നു.സാമൂതിരിയുടെ സേനാധിപൻ പാറ നമ്പിയാൽ കൊല്ലപ്പെട്ട മാപ്പിളമാർക്ക് ആണ്ടു തോറും നടത്തുന്ന മലപ്പുറം നേർച്ചയ്ക്ക് വരുന്ന പെട്ടികളിൽ ഏറ്റവും പ്രധാനമായ പെട്ടി വരുന്ന പൊക്കിയാട് പൂക്കോട്ടൂരിന് തൊട്ടടുത്താണ്.വള്ളുവമ്പുറം അംശത്തിൽ പുല്ലാരയിലും നേർച്ചയുണ്ട്.വള്ളുവമ്പുറം അധികാരി പേരാപ്പുറവൻ അഹമ്മദ് കുട്ടി ഖിലാഫത്ത് വിരോധി ആയിരുന്നു.മലപ്പുറം,പുല്ലാര നേർച്ചകളിൽ മുട്ടലും വിളിയും അഥവാ വാദ്യഘോഷമുണ്ട്.1921 മെയ് -ജൂൺ പുല്ലാര നേർച്ചയിൽ ഘോഷം വേണ്ടെന്ന് പൂക്കോട്ടൂർ മാപ്പിളമാർ നിർബന്ധം പിടിച്ചപ്പോൾ അധികാരി സമ്മതിച്ചില്ല.വഴക്കായി.നിലമ്പുർ കോവിലകം വക പൂക്കോട്ടൂർ എസ്റ്റേറ്റിൽ നിന്ന് പിരിച്ചയച്ച പിരിവുകാരൻ കളത്തിങ്കൽ മുഹമ്മദ് ആയിരുന്നു പൂക്കോട്ടൂർ കക്ഷിയിൽ പ്രധാനി.

ജൂലൈ 24 ന് പൂക്കോട്ടൂർ കോവിലകത്തു നിന്ന് ഒരു തോക്ക് കളവ് പോയ കേസിൽ മുഹമ്മദിൻറെ വീട്ടിൽ പോലീസ് കയറി.ഇത് തന്നെ ദ്രോഹിക്കാൻ അധികാരിയും കോവിലകത്ത് താമസിച്ചിരുന്ന നിലമ്പുർ ആറാം തിരുമുൽപ്പാടും ചേർന്ന് ഉണ്ടാക്കിയതാണെന്ന് മുഹമ്മദും സംഘവും കരുതി.ആയുധങ്ങൾ ശേഖരിച്ച് സംഘം ജൂലൈ അവസാനം കോവിലകം ആക്രമിച്ചു.മാസപ്പടി ബാക്കി 350 രൂപ ഉടൻ വേണമെന്ന് മുഹമ്മദ് തിരുമുൽപ്പാടിനെ ഭീഷണിപ്പെടുത്തി.അയൽക്കാരനായ മാപ്പിളയിൽ നിന്ന് പണം വാങ്ങി സംഘത്തെ തിരിച്ചയച്ചു.ഓഗസ്റ്റ് ഒന്നിന് മഞ്ചേരി സി ഐ ഡിവൈ എസ് പി എം നാരായണ മേനോൻ എത്തി മുഹമ്മദിനെ കോവിലകത്തേക്ക് വിളിച്ചു.അയാൾ ഉടനെ പോയില്ല.കുറെക്കഴിഞ്ഞ് വാളും കത്തിയും മറ്റായുധങ്ങളുമായി 200 ൽ പരം ആളെയും കൂട്ടി അയാൾ ചെന്നു.മേനോൻ ഉപായത്തിൽ അവരെ മടക്കി.

ഇക്കാര്യം അന്വേഷിക്കാനാണ് ഓഗസ്റ്റ് 19 രാത്രി  കലക്റ്ററും സംഘവും കോഴിക്കോട്ട് നിന്ന് തിരൂരങ്ങാടിക്ക് പുറപ്പെട്ടത്.വാറന്റുകൾ ഇവർക്കെതിരെ ആയിരുന്നു:എം പി നാരായണ മേനോൻ,ചെമ്പ്രശ്ശേരി കുഞ്ഞിക്കോയ തങ്ങൾ,ചെമ്പ്രശ്ശേരി മൊയ്തീൻ,കാരാടൻ മൊയ്തീൻ കുട്ടി,കുട്ടിലശ്ശേരി മുഹമ്മദ് മുസലിയാർ,ലവക്കുട്ടി,പൂക്കോട്ടൂർ കെ അബ്‌ദു ഹാജി,ആലി മുസലിയാർ.കാരാടൻ മൊയ്തീൻ അബ്‌ദു ഹാജി എന്നിവർ പൂക്കോട്ടൂർ ഖിലാഫത്ത് കമ്മിറ്റി ഭാരവാഹികളായിരുന്നു.മുഹമ്മദ് മുസലിയാർ കമ്മിറ്റി പ്രസിഡന്റ്‌.മേനോൻ ഏറനാട് താലൂക്ക് കോൺഗ്രസ് സെക്രട്ടറി.

വാറന്റിൽ മൂന്ന് കാരണങ്ങൾ നിരത്തി:

ഒന്ന്:1894 ലെ ലഹളയിൽ കൊല്ലപ്പെട്ട മാപ്പിളമാരുടെ തിരുരങ്ങാടി ഖബറിൽ പ്രാർത്ഥിച്ചാണ് സംഘം കോവിലകത്ത് എത്തിയത്.
രണ്ട്‌:പൂക്കോട്ടൂരിലെ ഒരു മാപ്പിളയുടെ വീട്ടിൽ അന്യായമായി പരിശോധന നടത്തി എന്ന് ഭാവിച്ച് ജന്മിയുടെ പണം അപഹരിച്ചു.ഇൻസ്പെക്റ്ററെ കൊല്ലാൻ ശ്രമിച്ചു.
മൂന്ന്;തിരൂരിനടുത്ത് താനാളൂരിൽ കള്ള് ചെത്തുന്നവരെ തല്ലി;കുടങ്ങൾ ഉടച്ചു.അക്രമികളെ പിടിക്കുന്നത് തടസ്സപ്പെടുത്തി.

ഇതിന് പ്രേരണ നൽകിയ സംഘ തലവന്മാരെ മാപ്പിള ആക്ട് അനുസരിച്ച് പിടിക്കാനാണ് കലക്‌ടർ ഇ എഫ് തോമസ് തിരൂരങ്ങാടിയിൽ എത്തിയത്.കെ മാധവൻ നായർ,യു ഗോപാല മേനോൻ,യാക്കൂബ് ഹസ്സൻ എന്നിവരുടെ ഒരു മാസത്തെ തടവ് ശിക്ഷ അവസാനിച്ചത് ഓഗസ്റ്റ് 15 നായിരുന്നു.അവർക്ക് സ്വീകരണങ്ങൾ കിട്ടിയിരുന്നു.17 ന് കോഴിക്കോട്ട് ഘോഷയാത്ര കലക്റ്ററേറ്റിന് മുന്നിൽ എത്തിയിരുന്നു.കലക്റ്ററെ മുകളിൽ കണ്ട് യാത്രയിലുള്ളവർ ആർത്തു വിളിച്ചു.പൊതുവെ ശാന്തനായ തോമസ് ക്ഷുഭിതനായി കാണും.കലക്‌ടർ പട്ടാളത്തെ കൂട്ടി തിരൂരങ്ങാടിയിലെത്തി.ആലി മുസലിയാരെ പിടിക്കാൻ പള്ളി വളഞ്ഞു.മാപ്പിളമാർ പാഞ്ഞെത്തി.കലക്റ്റർക്കൊപ്പം എസ് പി ആർ എച്ച് ഹിച്ച്കോക്ക്,ഡിവൈ എസ് പി ആമു എന്നിവരും ഉണ്ടായിരുന്നു.20 പുലർച്ചെ തീവണ്ടിയിൽ ഇവർ എത്തി.

വളഞ്ഞത് കിഴക്കേ പള്ളി;മമ്പുറം പള്ളി പുഴയുടെ വടക്കേ കരയിൽ.കിഴക്കേ പള്ളി തെക്കേക്കരയിൽ അങ്ങാടിയുടെ നടുവിൽ.മാപ്പിളയായ ആമുവും ഹെഡ് കോൺസ്റ്റബിൾ മൊയ്തീനും പള്ളിക്കുള്ളിൽ കടന്ന് പരിശോധിച്ചു.മുസലിയാരെ കണ്ടില്ല.മൂന്ന് പേരെ അറസ്റ്റ് ചെയ്തു.11 മണി വരെ ശാന്തമായിരുന്നു.പള്ളി പൊളിച്ചെന്ന് വാർത്ത പരന്നു.പലയിടത്തു നിന്നും മാപ്പിളമാരെത്തി.ഒരു നാഴിക അകലെ താനൂർ സംഘവുമായി പോലീസ് ഏറ്റുമുട്ടി.വെടി വയ്‌പിൽ എട്ടു പേർ കൊല്ലപ്പെട്ടു.താനൂർ ഖിലാഫത്ത് സെക്രട്ടറി കുഞ്ഞി ഖാദർ ഉൾപ്പെടെ 40 പേരെ അറസ്റ്റ് ചെയ്തു.ഇവരോട് കൂടി കലക്റ്ററും സംഘവും തിരൂരങ്ങാടിയിലെത്തി.ജനം കൂട്ടമായി പടിഞ്ഞാറേക്ക് പോകാൻ തുടങ്ങിയപ്പോൾ ആലി മുസലിയാർ എത്തി തടഞ്ഞു.നടന്നില്ല.അവർ തക്ബീർ വിളികളോടെ പടിഞ്ഞാറേക്ക് നീങ്ങി.എ എസ് പി ജോൺസൺ,ഹെഡ് കോൺസ്റ്റബിൾ മൊയ്തീൻ എന്നിവരെ അവർ വെട്ടിക്കൊന്നു.യുദ്ധം നടന്നു.ക്യാപ്റ്റൻ റൗലിയും രണ്ട് പോലീസുകാരും ഒൻപത്  മാപ്പിളമാരും കൊല്ലപ്പെട്ടു.ഹെഡ് കോൺസ്റ്റബിൾ മൊയ്തീനെ അടിച്ചടിച്ചു കൊല്ലുകയായിരുന്നു എന്ന് മാധവൻ നായർ എഴുതുന്നു.

മാപ്പിളലഹളയുടെ ആരംഭം ഇങ്ങനെ ആയിരുന്നു.കുഞ്ഞി ഖാദറെ തൂക്കി കൊല്ലാൻ വിധിച്ചു.

തിരൂരങ്ങാടി സംഭവ ശേഷം മാപ്പിളമാർ ഭ്രാന്തരായി.നായർ എഴുതുന്നു:"ആലി മുസലിയാരുടെ സ്ഥിതിയാണ് ഏറ്റവും ദയനീയനായിരുന്നത്.ഒരുകാലത്ത് അക്രമത്തിൽ വിശ്വസിച്ചിരുന്ന മുസലിയാർ ലഹളയ്ക്ക് മുൻപായി അക്രമരാഹിത്യം തന്നെ എ അംഗീകരിച്ചിരുന്നുവെന്നും വിശ്വസിക്കാൻ വഴിയുണ്ട്.എങ്കിലും കുഞ്ഞലവി മുതലായവരുടെ ചില ദുർഘടങ്ങളായ ചോദ്യങ്ങൾക്ക് പൂർണമായ അക്രമരാഹിത്യത്തെ മുൻ നിർത്തി മറുപടി പറയാൻ തൻറെ മത വിശ്വാസങ്ങൾ പ്രതിബന്ധമായി തീർന്നു.സ്വയരക്ഷയ്ക്ക് പോലും അക്രമം അഥവാ ഹിംസ പാടില്ലെന്ന മഹാത്മജിയുടെ വ്രതം അനുഷ്ഠിപ്പാനോ നടപ്പിലാക്കുവാനോ മുസലിയാർക്ക് അസാധ്യമായി തോന്നി.അതുകൊണ്ടാണ് സ്വയരക്ഷയ്ക്ക് ഹിംസയാകാമെന്ന് മുസലിയാർ അലവിക്കുട്ടിയോടും മറ്റും ഉപദേശിച്ചത്.പക്ഷെ,അങ്ങനെയല്ലാത്ത ഹിംസയ്ക്ക് ഹിംസയ്ക്ക് ( agressive violence ) അദ്ദേഹം വിരോധി തന്നെ ആയിരുന്നു."

നായരുടെ വെള്ളപൂശൽ ഇസ്ലാമിനെപ്പറ്റി കാര്യവിവരം ഇല്ലാഞ്ഞിട്ടാണ്.ഇസ്ലാമിൻറെ ആരംഭം മുതൽ അതിൽ ഹിംസയുണ്ട്.മുസലിയാർക്ക് ഒഴിഞ്ഞു നിൽക്കാൻ കഴിഞ്ഞില്ല.മുഹമ്മദ് അബ്‌ദുറഹിമാനെ പോലുള്ളവർ ഉപദേശിച്ചിട്ടും കഴിഞ്ഞില്ല.എന്നാൽ വിവരവും ബോധവുമില്ലാത്ത വാരിയൻ കുന്നനെക്കാൾ ഭേദമാണ്.ചിലരെ വിളിച്ച് കൊള്ളമുതൽ മടക്കി കൊടുപ്പിച്ചു.കുറ്റിപ്പുറം പണിക്കരെ നിർബന്ധിച്ചു മതം മാറ്റാനുള്ള നീക്കം തടഞ്ഞു.അത് പണിക്കർ അപേക്ഷിച്ചിട്ടാണ്.തിരൂരങ്ങാടിയിൽ വന്നു കൂടിയ മാപ്പിളമാരെ ഒതുക്കാനോ അവരുടെ അക്രമം തടയാനോ അദ്ദേഹത്തിന് കഴിഞ്ഞില്ല എന്ന് നായർ പറയുന്നു.മുസലിയാർ പഠിപ്പിച്ചതാണ് അവർ ചെയ്തത്.നായർ എഴുതുന്നു:
"മറ്റുള്ളവരുടെ ദൃഷ്ടിയിൽ ഒരു ലഹളത്തലവനായി ഭവിച്ചെങ്കിലും വാരിയൻ കുന്നൻ കുഞ്ഞമ്മതാജിയെപ്പോലെയോ മറ്റോ,യാതൊരു ധിക്കാരവും നടത്താൻ ആലി മുസലിയാർ ഇറങ്ങിപ്പുറപ്പെടുകയോ ശ്രമിക്കയോ ചെയ്‌തിരുന്നില്ല."

ഓഗസ്റ്റ് 28 ന് ബ്രിട്ടീഷ് കമാൻഡർ ജെ ഡബ്ലിയു റാഡ്ക്ലിഫ്,മലപ്പുറം കലക്‌ടർ ഓസ്റ്റിൻ എന്നിവർ ഇറക്കിയ വിളംബരം:

"ബ്രിട്ടീഷ് സൈന്യം തിരൂരങ്ങാടിയിൽ കടക്കാൻ ഒരുങ്ങുന്നു.ഇതിന് ഒരു തടസ്സവും ഉണ്ടാകരുത്.എല്ലാ സഹായവും ചെയ്യണമെന്ന് എല്ലാവരെയും താക്കീത് ചെയ്യുന്നു.പള്ളികളിലുള്ളവർ അതിൽ നിന്ന് എതിർത്താൽ അല്ലാതെ പള്ളികളുടെ നേർക്ക് വെടി വയ്ക്കുകയോ നാശം വരുത്തുകയോ ചെയ്യില്ല.എരുകുന്നൻ എന്ന പാലത്ത് മൂലയിൽ ആലി മുസലിയാർ 1921 ഓഗസ്റ്റ് 30 ചൊവ്വ രാവിലെ 9 മണിക്ക് മുൻപായി ഒരു വെളുത്ത തുണി വീശി തിരൂരങ്ങാടിക്കും വേങ്ങരയ്ക്കും ഇടയിൽ പുഴവക്കത്ത് എത്തി ബ്രിട്ടീഷ് സൈന്യത്തിന് കീഴടങ്ങണം.ഹാജരാകാത്ത പക്ഷം,തിരൂരങ്ങാടി നഗരം പീരങ്കി കൊണ്ട് വെടിവച്ചു തകർക്കും.ആലി മുസലിയാരുടെ കൂടെ പത്തിൽ അധികം പേർ വരാൻ പാടില്ല.ബാക്കിയുള്ളവർ അവരവരുടെ വീട്ടിൽ ഇരിക്കണം.കൈവശമുള്ള ആയുധങ്ങൾ ആവശ്യപ്പെടുമ്പോൾ ഹാജരാക്കണം."

വിളംബരത്തിൻറെ കോപ്പികൾ ഏറനാട്ടിൽ ഉടനീളം വിതരണം ചെയ്തു.26 ന് പൂക്കോട്ടൂർ യുദ്ധത്തിൽ 400 മാപ്പിളമാർ കൊല്ലപ്പെട്ട് അവർ ഒന്നടങ്ങിയിരുന്നു.മുസലിയാർ 30 ന് പുഴവക്കത്ത് കീഴടങ്ങാതെ പള്ളിയിൽ ഇരുന്നു.തുടർന്ന് നടന്ന സംഭവത്തെപ്പറ്റി സർക്കാർ വിജ്ഞാപനം ഇതായിരുന്നു:
" തിരൂർ നിന്നും മലപ്പുറത്ത് നിന്നും രണ്ടു വഴിക്കായി പട്ടാളം തിരൂരങ്ങാടിക്ക് മാർച്ച് ചെയ്തു.30 വൈകിട്ട് അവർ കിഴക്കേ പള്ളി വളഞ്ഞു.പള്ളിയിൽ അനവധി മാപ്പിളമാർ ഉണ്ടായിരുന്നു.പള്ളി നശിപ്പിക്കരുതെന്ന ധാരണയിൽ അന്ന് പള്ളിയുടെ നേരെ വെടി വച്ചില്ല.30 ന് 9 .45 ന് ലഹളക്കാർ ഇങ്ങോട്ട് വെടി തുടങ്ങി.തുടർന്ന് അവർ പുറത്ത് ചാടി സൈന്യത്തെ എതിർത്തു.24 ലഹളക്കാർ കൊല്ലപ്പെട്ടു.ആലി മുസലിയാർ അടക്കം 42 പേർ കീഴടങ്ങി.16 തോക്കുകളും കുറെ വാളുകളും തിരകളും കിട്ടി."

കോഴിക്കോട്ട് നിന്ന് 25 ന് കെ പി കേശവ മേനോനും സംഘവും തിരൂരങ്ങാടിയിലെത്തി ആലി മുസലിയാരോട് കീഴടങ്ങാൻ ഉപദേശിച്ചു.അദ്ദേഹം അപേക്ഷ നിരസിച്ചു.താൻ പറഞ്ഞാൽ മാപ്പിളമാർ അനുസരിക്കില്ല എന്നായി മുസലിയാർ.അപ്പോൾ മുസലിയാർ രാജാവും കുഞ്ഞലവി സൈന്യാധിപനും ആയിരുന്നു.ലവക്കുട്ടിയാണ് മുഖ്യമന്ത്രി.ആ കൂടിക്കാഴ്ച കേശവമേനോൻ 'കഴിഞ്ഞ കാല' ത്തിൽ വിവരിച്ചിട്ടുണ്ട്.സായുധ സേന രാജാവിന് ചുറ്റും നിലയുറപ്പിച്ചിരുന്നു.ഒരു വാൾ ചുമലിൽ തൂക്കി,മറ്റൊന്ന് കൈയിൽ പിടിച്ച് കുഞ്ഞലവി മേനോൻറെ അടുത്ത് ചെന്ന് നിന്നു.മേനോൻ മുസലിയാരെ അഭിവാദ്യം ചെയ്തു.മുസലിയാർ മേനോനെ ആലിംഗനം ചെയ്തു.മേനോൻ ഉപദേശിച്ചു:

" ഞാൻ പറയുന്നത് തെറ്റിദ്ധരിക്കരുത്.കഴിഞ്ഞതിനെപ്പറ്റി പറഞ്ഞിട്ട് കാര്യമില്ല.അവിചാരിതമായി പല ദുരിതങ്ങളും നമുക്കുണ്ടായി.ഇനിയും ലഹളയ്ക്ക് ഒരുങ്ങി നിൽക്കുന്നതായാൽ അത് നമുക്ക് വലിയ ആപത്തിനിടയാക്കും.ഞങ്ങൾ ഇങ്ങോട്ട് വരുമ്പോൾ കുറെ പട്ടാളക്കാർ കാറിൽ വരുന്നത് കണ്ടു.ഇനിയും വളരെ പട്ടാളം അടുത്ത് വരുമെന്നത് തീർച്ചയാണ്.അവർ വന്ന് വെടി വച്ച് തുടങ്ങിയാൽ പിന്നത്തെ കഥ എന്തെന്നറിയാമല്ലോ ? അതുകൂടാതെ കഴിക്കണമെങ്കിൽ ആവശ്യപ്പെട്ട ആളുകൾ കീഴടങ്ങാൻ ഒരുങ്ങണം.എന്നാൽ തിരൂരങ്ങാടിയെയും ഇവിടത്തെ ജനത്തെയും രക്ഷിക്കാൻ കഴിയും.കീഴടങ്ങുന്നവരെ ശിക്ഷിക്കുമെന്നത് തീർച്ചയാണ്.പക്ഷെ അവരുടെ ത്യാഗം പൊതുരക്ഷയ്ക്ക് കാരണമായേക്കാം.അതിന് മുസലിയാർ മറ്റുള്ളവരെ ഉപദേശിക്കണം.ഇതാണ് എനിക്ക് പറയാനുള്ളത് .'

മുസലിയാർ ഒരു ദീർഘശ്വാസം വിട്ടു.മറ്റുള്ളവരെ നോക്കി അയാൾ മിണ്ടാതിരുന്നു.അവിടെ നിന്നവർ മേനോൻറെ ഉദ്ദേശ്യ ശുദ്ധിയെ സംശയിച്ചു.മേനോനും സംഘത്തിനും അവിടെ നിൽക്കുന്നത് ആപത്താണെന്ന് തോന്നി.എങ്കിലും മുസലിയാർ മേനോൻ പറഞ്ഞത് ശരി വച്ചു;തീരുമാനം കൂടെയുള്ളവർക്ക് വിട്ടു.മേനോനോട് പോകുമ്പോൾ ലവക്കുട്ടിയെയും കുഞ്ഞലവിയെയും കണ്ടിട്ട് പോകാൻ മുസലിയാർ ഉപദേശിച്ചു.ആ തീവ്രവാദികളുടെ ബന്ദിയായിരുന്നു,മുസലിയാർ.മേനോൻ കുഞ്ഞലവിയോട് സംസാരിച്ചു.അയാൾ പറഞ്ഞു;

" കീഴടങ്ങേണ്ട കഥ മാത്രം അവിടുന്ന് എന്നോട് പറയരുത്.അവർക്ക് എന്നെ കിട്ടിയാൽ കൊല്ലുക അല്ല ചെയ്യുക,അരയ്ക്കുകയാണ്.ഞാൻ അവരോട് യുദ്ധം ചെയ്ത് ചത്തുകൊള്ളാം ."

കുഞ്ഞലവി ആയിരുന്നു 20 ന് രണ്ട് ബ്രിട്ടീഷ് പട്ടാളക്കാരെ കൊന്നത്.

മേനോൻ പിന്നീടുണ്ടായ കുഴപ്പത്തിന് മുസലിയാരെയല്ല,കൂടെയുള്ള തീവ്രവാദി സംഘത്തെയാണ് കുറ്റപ്പെടുത്തുന്നത്.എന്നാൽ മുഹമ്മദ് അബ്‌ദു റഹ്‌മാൻ മുസലിയാരെ തന്നെ ഉത്തരവാദിയായി കണ്ടു.അദ്ദേഹം അത് മുസലിയാരുടെ മുഖത്ത് നോക്കി തന്നെ പറഞ്ഞു.ദീൻ അപകടത്തിലാണെന്നും പള്ളിയിൽ കിടന്ന് മരിക്കാമെന്നും മുസലിയാർ കരുതി.
കെ പി കേശവ മേനോൻ 

ലവക്കുട്ടിയുടെ മൊഴിയിൽ നിന്ന്:

"പട്ടാളം 30 വൈകിട്ട് എത്തുമ്പോൾ പള്ളിയിൽ നൂറിലധികം മാപ്പിളമാർ ഉണ്ടായിരുന്നു.വാതിലുകൾ അടയ്ക്കാൻ മുസലിയാർ നിർദേശിച്ചു.ഹിച്ച്കോക്ക്  മാപ്പിളമാരോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു.അങ്ങനെ ചെയ്താൽ ഉപദ്രവിക്കില്ല.മുസലിയാരുടെ നിർദേശപ്രകാരം അത്തൻ കുട്ടി,"ഞങ്ങൾ കഞ്ഞി കുടിച്ച് രാവിലെ പുറത്തിറങ്ങാം " എന്ന് മറുപടി നൽകി.അത് സമ്മതിച്ചു.മാപ്പിളമാർ കഞ്ഞിക്കലങ്ങൾ അടുപ്പത്ത് വച്ചു.കൊല്ലുമെന്ന് ഉറപ്പാകയാൽ ലവക്കുട്ടിയും കുഞ്ഞലവിയും കീഴടങ്ങില്ലെന്ന് മുസലിയാരെ അറിയിച്ചു.കൊല്ലുമെന്ന് തീർച്ചയാണെങ്കിൽ,ഒഴിയാൻ നിവൃത്തിയില്ലെങ്കിൽ,സ്വയരക്ഷയ്ക്ക് എതിർക്കാം എന്ന് മുസലിയാർ മതം വിശദീകരിച്ചു.കുഞ്ഞലവി,ലവക്കുട്ടി എന്നിവരുടെ സംഘം ചാവാനും മുസലിയാരും കൂട്ടരും കീഴടങ്ങാനും തീരുമാനിച്ചു.

"രാത്രി നിസ്കാരം കഴിഞ്ഞ് റാത്തീബ് ചൊല്ലിക്കൊണ്ടിരിക്കെ,പട്ടാളം പള്ളിക്ക് വെടി വച്ചു.കഞ്ഞിയുണ്ടാക്കൽ നിന്നു.സകലരും പേടിച്ച് പട്ടിണി കിടന്നു.ആ ഒരു വെടി പുറത്തു നിന്ന് മാപ്പിള സംഘം വരുന്നുണ്ടെന്ന് കേട്ട് പേടിപ്പിക്കാൻ ആയിരുന്നു.ഇത് രാവിലെ പട്ടാളം വ്യക്തമാക്കി.രാത്രി കഞ്ഞി കുടിക്കാൻ കഴിയാത്തത് കൊണ്ട് രാവിലെ കുടിച്ചിറങ്ങാം എന്ന് മാപ്പിളമാർ പറഞ്ഞു.ഉടൻ പുറത്തിറങ്ങാൻ പട്ടാളം നിർദേശിച്ചു.അല്ലെങ്കിൽ പള്ളിക്ക് വെടി വയ്ക്കും.പുറത്തിറങ്ങിയാൽ അത് ഒഴിവാക്കാമെന്ന് കണ്ട് മുസലിയാർ പടിപ്പുര വാതിൽ തുറക്കാൻ നിർദേശിച്ചു.വാതിൽ തുറന്നവനും അടുത്ത് നിന്നവനും വെടി കൊണ്ട് വീണു .പള്ളിക്ക് മുകളിൽ നിന്ന ചിലരും വെടിയേറ്റ് വീണു.അവർ തിരിച്ചും വെടി വച്ചു.ലഹളയുടെ തുടക്കത്തിൽ മഞ്ചേരി ജയിൽ ചാടിയ അബ്‌ദുള്ളക്കുട്ടിയും പള്ളിയിൽ ഉണ്ടായിരുന്നു.

"വെടി കണ്ട മുസലിയാർ വെള്ളക്കൊടി കാണിക്കാൻ ഒരാളെ പള്ളി മുകളിൽ കേറ്റി.പോരാടാൻ ഉറച്ചവർ പുറത്തിറങ്ങാൻ കുഞ്ഞലവി നിർദേശിച്ചു.അയാളും അബ്‌ദുള്ളക്കുട്ടിയും മറ്റ് ചിലരും പുറത്തേക്ക് ചാടി.ലവക്കുട്ടി ചാടിയില്ല.വെള്ളക്കൊടി കണ്ടപ്പോൾ പട്ടാളം വെടി നിർത്തി.മുസലിയാരും കൂട്ടരും തെക്ക് പടിപ്പുര തുറന്ന് പുറത്തിറങ്ങി.രണ്ടു പേർ വീതം ആയുധമില്ലാതെ വരാൻ പട്ടാളം നിർദേശിച്ചു.ചെന്നവരെ പിടിച്ചു കെട്ടി.ലവക്കുട്ടി വടക്ക് കുന്നിറങ്ങി കാട്ടിലെത്തി.കൂടെ പലരുമെത്തി.ഉച്ചയായി.രാത്രി കാട്ടിൽ നിന്നിറങ്ങി."

കൊല്ലപ്പെട്ടവരിൽ ഒരാൾ കാരാടൻ മൊയ്തീൻ ആയിരുന്നു.പട്ടാളക്കാരൻ വില്യമിനെ കുഞ്ഞലവി കുത്തിക്കൊന്നു.

മാപ്പിളമാർ അങ്ങോട്ട് വെടി വച്ചതാണ് പ്രശ്നമുണ്ടാക്കിയതെന്ന് കോയമ്പത്തൂർ ജയിലിൽ മുസലിയാരുടെ സംഘം സംസാരിക്കുന്നത് കേട്ടതായി മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് 'ഖിലാഫത്ത് സ്മരണകളി'ൽ എഴുതിയിട്ടുണ്ട്.മുസലിയാരും ബ്രഹ്മദത്തനും ഒരേ ബ്ലോക്കിലായിരുന്നു.വെള്ളക്കൊടി കാട്ടിയ ആളെ ജയിലിൽ കണ്ടു.ഉപ്പു തിന്നവർ വെള്ളം കുടിക്കട്ടെ എന്ന ഭാവമായിരുന്നു കോൺഗ്രസിനെന്ന് ചെർപ്പുളശേരി കോൺഗ്രസ് പ്രസിഡൻറ് ആയിരുന്ന അദ്ദേഹം രേഖപ്പെടുത്തുന്നു.

മുസലിയാരെ പട്ടാള കോടതി വിചാരണ ചെയ്തു.അദ്ദേഹത്തിന് വേണ്ടി ഹാജരായ സർക്കാർ വക്കീൽ എ വി ബാലകൃഷ്ണ മേനോനെ എതിർ ചോദ്യങ്ങളിൽ നിന്ന് മുസലിയാർ വിലക്കി.മുസലിയാരെ നവംബർ അഞ്ചിന് തൂക്കാൻ വിധിച്ചു.കോയമ്പത്തൂർ ജയിലിൽ 1922 ഫെബ്രുവരി 17 ന് തൂക്കിക്കൊന്നു.മേട്ടുപ്പാളയം റോഡിനടുത്ത് മറവ് ചെയ്തു.

മുസലിയാർ കോൺഗ്രസുകാരൻ ആയിരുന്നില്ല.ഇസ്ലാമിൽ ആധാരമായ മതരാഷ്ട്രം സ്ഥാപിക്കാൻ കോൺഗ്രസ് ചങ്ങാത്തം സഹായിക്കുമെന്ന് ധരിച്ച് ഖിലാഫത്ത് പ്രസ്ഥാനത്തിൽ നിന്ന,ഗാന്ധിയുടെ നിസ്സകഹരണത്തിൽ പങ്കില്ലാത്ത ഏറനാടൻ മാപ്പിള.സംഗതി വഷളായപ്പോൾ ആദ്യ ധർമ്മസങ്കടത്തിൽ നിന്ന് അയാൾ രക്ഷപ്പെട്ടത്,അനുയായികൾ നബിയുടെ യുദ്ധങ്ങൾ വച്ച് ചോദ്യം ചെയ്തപ്പോഴാണ്.ഹിംസയ്ക്ക് മതപരമായ അനുമതിയുണ്ടെന്ന് വ്യാഖ്യാനിച്ച് അയാൾ ഇടക്കാല മിതവാദം വിട്ട് തീവ്രവാദികൾക്ക് വഴങ്ങി.രാജാവായി കിരീടധാരണം നടന്നത് പള്ളിയിൽ തന്നെ ആയിരുന്നു.രാജാവായത് തന്നെ,ആദ്യ സംഘർഷത്തിന് ശേഷം ബ്രിട്ടീഷ് പട്ടാളം തോറ്റു,ഏറനാട് സ്വതന്ത്ര ഇസ്ലാമിക റിപ്പബ്ലിക്കായി എന്ന മിഥ്യാ ധാരണയിൽ ആയിരുന്നു.ഇസ്ലാമിക രാഷ്ട്ര സ്ഥാപനം ഇന്ത്യയിൽ സ്വാതന്ത്ര്യ സമരമായത് എന്നാണെന്ന് വിശദീകരിക്കേണ്ടത്,കെ എൻ പണിക്കരെ പോലുള്ള  മാർക്സിസ്റ്റ് -ജമാ അത്തെ ഇസ്ലാമി ചരിത്രകാരന്മാരാണ്.



© Ramachandran 

Friday 16 October 2020

1311:മാലിക് കാഫർ കേരളത്തിൽ

കേരളത്തിലെ ആദ്യ മുസ്ലിം അധിനിവേശം 

ഡൽഹി സുൽത്താൻ അലാവുദീൻ ഖിൽജിയുടെ സേനാധിപനായ മാലിക് കാഫർ പതിനാലാം നൂറ്റാണ്ടിലെ തെക്കേ ഇന്ത്യൻ പടയോട്ടത്തിൽ കേരളത്തിൽ വന്നോ ? വന്നെങ്കിൽ,കേരളത്തിൽ ആദ്യ മുസ്ലിം അധിനിവേശം അതായിരിക്കും.വന്നതായി ചില പരാമർശങ്ങൾ ചരിത്രത്തിലുണ്ട്.

ഏഴാം നൂറ്റാണ്ടിൽ തന്നെ കച്ചവടത്തിൻറെ ഭാഗമായി ഇസ്ലാം കേരളത്തിൽ എത്തി എന്നാണ് കരുതപ്പെടുന്നത്.എ ഡി 748 ൽ കേരളത്തിൽ മരിച്ച പേർഷ്യൻ പണ്ഡിതനും സഞ്ചാരിയുമായ മാലിക് ദിനാർ ആണ് ചേരമാൻ പെരുമാളിന്റെ മടക്കത്തിന് ശേഷം ആദ്യമെത്തിയ മുസ്ലിം.അദ്ദേഹം കാസർകോട് മരിച്ചെന്നും തളങ്കര പള്ളിയിൽ അടക്കിയെന്നുമെന്നാണ് വിശ്വാസം.കാബൂളിലെ ഒരു അടിമയുടെ മകനായിരുന്നു അദ്ദേഹം.മെദിനയിൽ 642 ൽ ജനിച്ച ഹസൻ അൽ ബസ്രിയുടെ ശിഷ്യനായിരുന്നു.ബസ്രയിൽ 748 -749 ൽ പടർന്ന പ്ളേഗിന് മുൻപാണ് മാലിക് ദിനാർ മരിച്ചത്.മാലിക് ദിനാർ മത പ്രചാരണത്തിനാണ് വന്നത്.മാലിക് കാഫറിൻറെ കഥ അതല്ല.

ആരായിരുന്നു മാലിക് കാഫർ ?

ഖിൽജിയുടെ സാമ്രാജ്യം 

ഗുജറാത്തിൽ 1299 ൽ ഡൽഹി സുൽത്താൻ ഭരണം നടത്തിയ അധിനിവേശത്തിൽ ഖിൽജിയുടെ പടത്തലവൻ നുസ്രത് ഖാൻ പിടികൂടിയ അടിമയാണ് ശിഖണ്ഡിയായ മാലിക് കാഫർ.സുന്ദരനായ അയാളെ ഖാൻ ഖിൽജിക്ക് സമ്മാനിച്ചു.അയാൾ ഖിൽജിയുടെ പ്രേമഭാജനമായി.ചാന്ദ് റാം എന്ന ഹിന്ദുവായിരുന്നു മതം മാറ്റത്തിന് മുൻപ് കാഫർ.ഖംബറ്റിലെ ധനിക ഖ്വാജയുടെ അടിമ ആയിരുന്നു അയാൾ.1000 ദിനാറിനാണ് ഇയാളെ അദ്ദേഹം വാങ്ങിയതെന്ന് പറയുന്നു.മൊറോക്കൻ സഞ്ചാരിയായ ഇബ്ൻ ബത്തൂത്ത കാഫറെ പരാമർശിക്കുന്നുണ്ട്.അന്തഃപുരത്തിൽ നിന്ന് പടത്തലവനായ കഥയാണ് അയാളുടേത്.താജ് അൽ ദിൻ ഇസ് അൽ ദൗള എന്നാണ് ശരിപ്പേർ.മംഗോൾ ആക്രമണത്തെ ചെറുത്ത കാഫർ തുടർന്ന് തെക്കേ ഇന്ത്യയിൽ പടയോട്ടം നടത്തി.യാദവർ ( 1308 ),കാകതീയർ ( 1310 ),ഹൊയ്‌സാലർ ( 1311 ),പാണ്ഡ്യർ ( 1311 ) എന്നിവരെ തോൽപിച്ചു.എല്ലായിടത്തും ഖജാനകൾ കൊള്ളയടിച്ചു.ശ്രീരംഗം ക്ഷേത്ര വിഗ്രഹം കടത്തി.നിരവധി ആനകളും കുതിരകളുമായി ഡൽഹിക്ക് മടങ്ങി.1313 -15 ൽ ദേവഗിരി ഗവർണർ ആയിരിക്കെ ഖിൽജിയുടെ നില വഷളായതറിഞ്ഞ് ഡൽഹിക്ക് പോയി.ഖിൽജിയെ കാഫർ വിഷം കൊടുത്തു കൊന്നതായി കേൾവിയുണ്ട്.ഖിൽജി മരിച്ചപ്പോൾ പ്രായമാകാത്ത മകൻ ശഹാബുദീൻ ഒമറിനെ പാവ രാജാവാക്കി ഭരണം നിയന്ത്രിച്ചു.ഒരു മാസത്തിനുള്ളിൽ ഖിൽജിയുടെ അംഗരക്ഷകർ കാഫറിനെ കൊന്നു.

കാഫർ നടത്തിയ തെക്കേ ഇന്ത്യൻ പടയോട്ടം, കൊല്ലം പുനലൂരിനടുത്ത് അംബാസമുദ്രം വരെ ചരിത്രത്തിൽ എത്തി നിൽക്കുന്നുണ്ട്.ഇന്നത്തെ അതിരുകൾ വച്ചല്ല ചരിത്രത്തെ കാണേണ്ടത്.ഞങ്ങളുടെ കുടുംബ ക്ഷേത്രം അംബാസമുദ്രം തൊട്ടു കിടക്കുന്ന കല്ലടക്കുറിച്ചിയിലാണ്.ചട്ടമ്പി സ്വാമികൾ വേദ ശാസ്ത്രങ്ങൾ അവിടെ സുബ്ബജടാ പാഠികളുടെ വീട്ടിലിരുന്നാണ് പഠിച്ചത്.കൊല്ലം ആയിരുന്നു കാഫർ ആക്രമിക്കുന്ന കാലത്ത് വേണാടിൻറെ തലസ്ഥാനം.പിൽക്കാലത്ത് കല്ലടക്കുറിച്ചി തലസ്ഥാനമാവുകയും കോതൈ ആദിത്യവർമ രാജാവ് ( 1469 -1484 ) ആദി വരാഹക്ഷേത്രം പുതുക്കി പണിയുകയും ചെയ്തു.

കാഫറിൻറെ പടയോട്ടം പതിനാലാം നൂറ്റാണ്ടിൽ എഴുതിയ ലീലാതിലകം,ഉണ്ണുനീലി സന്ദേശം എന്നിവയിൽ ഇടം പിടിച്ചത് യാദൃച്ഛികം അല്ല.

മലയാള സാഹിത്യത്തിൽ മണിപ്രവാള പ്രസ്ഥാനത്തിൽ എഴുതിയ കൃതികളിൽ ഏറ്റവും പ്രശസ്തമായത്‌ ഉണ്ണുനീലിസന്ദേശം ആണ്.പതിനാലാം  നൂറ്റാണ്ടിൽ സംസ്കൃതത്തിൽ എഴുതപ്പെട്ട ലീലാതിലകം ആണ് മണിപ്രവാളത്തെക്കുറിച്ചുള്ള ആധികാരിക ഗ്രന്ഥം. "ഭാഷാ സംസ്കൃതയോഗോ മണിപ്രവാളം" എന്നതാണു മണിപ്രവാള ലക്ഷണം.മലയാളത്തിന്റെ വ്യാകരണവും ഘടനയും ലീലാതിലകം വിശദീകരിക്കുന്നു.കേരളത്തിലെ ഭാഷ തമിഴ് ആയിരുന്നു എന്ന് അതിലുണ്ട് .ഇതിന്റെ കർത്താവാരെന്ന്‌ അറിയില്ല.ഇതിൽ ‌ "ശിൽപം" എന്നു പേരുള്ള എട്ട്‌ വിഭാഗങ്ങൾ ഉണ്ട്‌. കുലശേഖരരാജാവിന്റെ ആശ്രിതനായിരുന്ന തോലനാണ്  ആദ്യ മണിപ്രവാളകവി. 'ക്രമദീപിക', ആട്ടപ്രകാരം' എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാനകൃതികൾ.ചമ്പുക്കളും സന്ദേശകാവ്യങ്ങളും ആണ് ഈ ഭാഷാ പ്രസ്ഥാനത്തിലെ പ്രധാന വിഭാഗങ്ങൾ.മറ്റു കൃതികളായ 'വൈശികതന്ത്രം', 'ഉണ്ണിയച്ചീ ചരിതം', 'ഉണ്ണിച്ചിരുതേവീ ചരിതം', 'ഉണ്ണിയാടീ ചരിതം', 'ഉണ്ണുനീലി സന്ദേശം', 'കോകസന്ദേശം', അനന്തപുരവർണ്ണനം', 'ചന്ദ്രോത്സവം', 'രാമായണം ചമ്പു', നൈഷധം ചമ്പു', 'ഭാരതം ചമ്പു' എന്നിവയും പ്രശസ്തമാണ്‌.

കാഫറിൻറെ തെക്കേ ഇന്ത്യൻ പടയോട്ടം വിശദമായി നോക്കാം.

ദേവഗിരിയിൽ രാമചന്ദ്ര,അനെഗോണ്ടിയിൽ കപിലരായ രാജാക്കന്മാരെ ചതിയിൽ വീഴ്ത്തി.ഹൊയ്‌സാല രാജാവ് ബള്ളാളനെ തോൽപിച്ച ശേഷമാണ് കാഫർ പാണ്ഡ്യ ദേശത്തേക്ക് കടന്നത്.മുസ്ലിം രേഖകളിൽ Ma'bar എന്നാണ് ഈ പ്രദേശത്തെ വിളിക്കുന്നത്.പാണ്ഡ്യസഹോദരരായ വീരനും സുന്ദരനും തമ്മിലുള്ള മൂപ്പിളമ തർക്കം മുതലെടുത്തായിരുന്നു ആക്രമണം.മധുര ഉൾപ്പെടെ പാണ്ഡ്യ ദേശങ്ങൾ കാഫർ 1311 മാർച്ച് -ഏപ്രിൽ കാലത്ത് ആക്രമിച്ചു.1310 ൽ വാറങ്കൽ കീഴടക്കിയപ്പോഴാണ് മധുരയിലെ സമൃദ്ധിയെപ്പറ്റി അറിഞ്ഞത്.പതിനായിരം ഭടന്മാരുമായി ഹൊയ്‌സാല തലസ്ഥാനമായ ദ്വാരസമുദ്രം,ഹാലേബീഡ്, പിടിച്ചു.അവിടം തകർത്തു.12 ദിവസം കാഫർ അവിടെ തങ്ങി.ഹൊയ്‌സാല രാജ്യത്തിന് തെക്കായിരുന്നു പാണ്ഡ്യ രാജ്യം.രാജാവായ മാരവർമൻ കുലശേഖരൻറെ കൊലയ്ക്ക് ശേഷം മക്കൾ വീരനും സുന്ദരനും പിൻഗാമി ആരാകണം എന്ന ശണ്ഠയിലായി.സുന്ദരൻ ക്ഷണിച്ചിട്ടാണ് കാഫർ വന്നത് എന്ന് കഥയുണ്ട്.ഡൽഹി ദർബാറിലെ സൂഫി പണ്ഡിതൻ അമീർ ഖുസ്‌റോ ഇത് നിഷേധിക്കുന്നു.ഇരുവരുടെയും മേഖലകൾ കാഫർ ആക്രമിച്ചെന്ന് ഖുസ്‌റോ നിരീക്ഷിക്കുന്നു.

ദ്വാരസമുദ്രത്തിൽ നിന്ന് 1311 മാർച്ച് പത്തിന് കാഫർ സേനാ നീക്കം തുടങ്ങി.അഞ്ചു ദിവസം കഴിഞ്ഞ് പാണ്ഡ്യ അതിർത്തിയിലെത്തി.ബള്ളാള രാജാവ് വഴികാട്ടി ആയിരുന്നുവെന്ന് അക്കാലത്തെ ചരിത്രകാരൻ അബ്‌ദുൾ മാലിക് ഇസ്ലാമി രേഖപ്പെടുത്തുന്നു.ബഹ്റാം കാര,കാറ്റല നിഹാങ്,മഹ്‌മൂദ്‌ സാർത്ഥ,അബാച്ചി എന്നിവരടങ്ങിയ ചാര സംഘം വിവരങ്ങൾ തേടി.മംഗോൾ സേനയിൽ നിന്ന് കൂറുമാറി എത്തിയ അബാച്ചി,പാണ്ഡ്യപക്ഷത്തു ചേർന്ന് കാഫറിനെ കൊല്ലാൻ മുതിർന്നു.അതിനായി അയാൾ പാണ്ഡ്യരാജാവിനെ കാണാൻ പോകുമ്പോൾ ഒരു പാണ്ഡ്യവിഭാഗവുമായി സംഘർഷത്തിലായി.ദ്വിഭാഷിയോട് ലക്ഷ്യം വ്യക്തമാക്കാൻ അബാച്ചി പറയുമ്പോഴേക്കും ദ്വിഭാഷിക്ക് അമ്പേറ്റു.അബാച്ചി മടങ്ങി കാഫറിൻറെ സങ്കേതത്തിലെത്തി.അയാളെ കാഫർ തടവിലിട്ടു.അലാവുദീൻ അയാളെ ഡൽഹിയിൽ വധിച്ചപ്പോൾ മംഗോളുകൾ ക്ഷുഭിതരായി.ഇത് 1311 മംഗോളുകളുടെ വംശഹത്യയിൽ കലാശിച്ചു.

വലിയ രണ്ടു മലകൾക്കിടയിലാണ് പാണ്ഡ്യരാജ്യം എന്ന് ഖുസ്‌റോ എഴുതുന്നു.ടാർമാലി,ടാബർ എന്നിവയാണ് മലകൾ.സേലത്തെ താരമംഗലമാണ് ആദ്യത്തേത്. ധർമപുരിയിലെ തോപ്പുർ രണ്ടാമത്തേത്.മുസ്ലിം സേന ഇവക്കിടയിലെ ചുരം വഴി കടന്ന് കാവേരി നദീ തീരത്ത് തമ്പടിച്ചു.മർദി എന്ന കോട്ട പിടിച്ചു.അവിടെ മുസ്ലിം സേന കൂട്ടക്കൊല നടത്തി.

വീരപാണ്ഡ്യൻറെ തലസ്ഥാനമായ ബിർദവൽ അടുത്തതായി പിടിച്ചെന്നാണ് ഖുസ്‌റോയുടെ വിവരണം.കുർദിഷ് എഴുത്തുകാരൻ അബുൽ ഫിദയുടെ തക്വിo അൽ ബുൽദാനി ൽ ( 1321 ) ഇതിന് ബിർദാവൽ എന്ന് പറയുന്നു.ഇത് വിരുദാചലം ആണെന്ന് എ ബർണൽ തിരിച്ചറിഞ്ഞിട്ടുണ്ട്.സഹോദരന്മാർ തർക്കത്തിൽ ആയതിനാൽ പ്രതിരോധം ഉണ്ടായില്ല.വീരപാണ്ഡ്യൻ കബം എന്ന നഗരത്തിലേക്ക് പലായനം ചെയ്തു.ഈ നഗരം നമ്മുടെ ഭാഷയിൽ ഏതെന്ന് അറിയില്ല.അവിടന്ന് ഏതാനും ഭടന്മാരും നിധിയുമായി കണ്ടൂരിലേക്ക് രക്ഷപെട്ടു.ഇത് കൊള്ളിടം നദിക്കരയിലെ കണ്ണനൂർ ആണ്.കാവേരിയുടെ തഞ്ചാവൂർ പോഷക നദിയാണ് ഇത്.തിരുച്ചിറപ്പള്ളിയിലാണ് കണ്ണനൂർ.

പാണ്ഡ്യസേനയിൽ തന്നെ 20000 മുസ്ലിം ഭടന്മാരുണ്ടായിരുന്നു.ഇവർ കാഫർ പക്ഷത്ത് ചേർന്നു.ഇവരുടെ സഹായത്തോടെ വീരപാണ്ഡ്യനെ പിന്തുടരാനുള്ള ശ്രമം മഴ കാരണം നടന്നില്ല.റോഡും കിണറും തമ്മിൽ തിരിച്ചറിഞ്ഞില്ല എന്ന് ഖുസ്‌റോ.വീരപാണ്ഡ്യൻ കാട്ടിലേക്ക് പോയി.മുസ്ലിം സേന കണ്ണനുരിൽ ചെന്ന് രത്ന ഭാണ്ഡങ്ങൾ ചുമലിലേറ്റിയ 108 ആനകളെ കൈവശപ്പെടുത്തി.കണ്ണനൂർ നിവാസികളെ കൂട്ടക്കൊല ചെയ്തു.വീരപാണ്ഡ്യൻ പ്രാചീന ജൽ കോട്ടയിലേക്ക് രക്ഷപെട്ടിരിക്കാമെന്ന് മുസ്ലിം സേന കരുതി.ഇത് തീവ്‌കോട്ടൈ.ബർമത് പുരിയിൽ സുവർണക്ഷേത്രമുണ്ടെന്ന് മുസ്ലിം സേന കേട്ടു. ഇത് ബ്രഹ്മപുരി അഥവാ ചിദംബരം,അവിടത്തെ നടരാജ ക്ഷേത്രത്തിൽ സ്വർണ മേലാപ്പുണ്ടായിരുന്നു.

അവിടെ പാതിരയ്ക്ക് മുസ്ലിം സേനയെത്തി 250 ആനകളെ കൈവശമാക്കി.ക്ഷേത്രം കൊള്ളയടിച്ചു.ചുമരുകൾ രത്നഖചിതമായിരുന്നു.ശിവലിംഗങ്ങൾ തകർത്തു.വിഷ്ണുവിഗ്രഹം ഉടച്ചു.കസ്തൂരി മണമുള്ള ഭൂമിക്ക് അപ്പോൾ ചോരയുടെ ഗന്ധമായി എന്ന് ഖുസ്‌റോ.ചിദംബരത്തു നിന്ന് ഏപ്രിൽ മൂന്നിന് സേന വിരുദാചലത്ത് മടങ്ങിയെത്തി.വീരപാണ്ഡ്യന്റെ കുടുംബക്ഷേത്രം തകർത്തു.ഏപ്രിൽ ഏഴിന് കാണും എന്ന സ്ഥലത്ത് എത്തി -കദംബവനം.അഞ്ചു നാൾ കഴിഞ്ഞ് സുന്ദരൻറെ തലസ്ഥാനമായ മധുരയിൽ.രാജ്ഞിമാർക്കൊപ്പം സുന്ദരൻ സ്ഥലം വിട്ടിരുന്നു.ആനകൾ,രത്നങ്ങൾ എന്നിവ മോഹിച്ച് സേന ജഗനാർ ക്ഷേത്രത്തിലെത്തി.ഇത് ചൊക്കനാഥ ( സുന്ദരേശ്വര ) ക്ഷേത്രമെന്ന് ചരിത്രകാരൻ എസ് കൃഷ്ണസ്വാമി അയ്യങ്കാർ.രണ്ടു മൂന്ന് ആനകൾ മാത്രം അവശേഷിച്ചത് കണ്ട് ക്ഷുഭിതനായ കാഫർ ക്ഷേത്രത്തിന് തീയിട്ടു.മീനാക്ഷി ക്ഷേത്രം കൊള്ള ചെയ്തു.

പേർഷ്യൻ ചരിത്രകാരൻ ഫിരിഷ്ട പറയുന്നത്,കാഫർ സിറ്റ് ബാൻഡ് റംസായ് എന്ന സ്ഥലത്ത് മസ്‌ജിദ്‌ ഇ അലായ് പണിതു എന്നാണ് -അലാവുദീൻ പള്ളി.സ്ഥലം സേതുബന്ധ രാമേശ്വരം.രാമേശ്വരം കാഫർ ആക്രമിച്ചു എന്ന പ്രസ്താവം ശരിയാണെന്ന് തോന്നുന്നില്ല.കർണാട്ടികിലാണ് പള്ളി എന്ന് ഫിരിഷ്ട എഴുതുന്നു.ഉമ്മം കടൽത്തീരത്ത് ദുർ സമന്തർ തുറമുഖത്താണ്.ബികൾ ദേവിനെ കീഴടക്കിയ ശേഷമാണ് പള്ളി പണിതത്.ഉമ്മം എന്നാൽ ഒമാൻ കടൽ,അറബിക്കടൽ.അപ്പോൾ ഹൊയ്‌സാല ദ്വാരസമുദ്രം.രാമേശ്വരം അല്ല.

ഖുസ്‌റോ ആശിക യിൽ പറയുന്നത്,ലങ്കൻ തീരം വരെ കാഫർ പാണ്ഡ്യഗുരുവിനെ അന്വേഷിച്ചു ചെന്നു എന്നാണ്.ഫത്താൻ ആയിരുന്നു തലസ്ഥാനം.ഫത്താൻ പെരിയപട്ടണം ആകാം -രാമേശ്വരത്തിന് അടുത്താണ്.

ലീലാതിലക ത്തിൽ പറയുന്നത്,വിക്രമപാണ്ഡ്യൻ എന്ന പടത്തലവൻ മുസ്ലിംകളെ തോൽപിച്ചു എന്നാണ്.വീര,സുന്ദരന്മാരുടെ അമ്മാവൻ വിക്രമപാണ്ഡ്യൻ കാഫറിനെ തോൽപിച്ചിരിക്കാം എന്ന് ചില പണ്ഡിതന്മാർ നിരീക്ഷിക്കുന്നു. വിക്രമപാണ്ഡ്യൻ മാരവർമൻ കുലശേഖരൻറെ സഹോദരനാണെന്ന് പറയുന്നത് ചരിത്ര വസ്തുതകൾക്ക് നിരക്കില്ല.വിക്രമപാണ്ഡ്യൻ എന്ന ലീലാതിലക നായകൻ 1365 -70 ൽ മറ്റൊരു മുസ്ലിം സേനയെ തോൽപിച്ച രാജകുമാരനാകാം.അദ്ദേഹം 1401 ൽ പാണ്ഡ്യ രാജാവായി.

കാഫർ പക്ഷത്തു നിന്നുള്ള മുസ്ലിം പക്ഷ ഖുസ്‌റോ എഴുത്ത് മുഴുവനായി വിഴുങ്ങാനും പ്രയാസമാണ്.തോൽവി നേരിട്ടാകാം കാഫർ പിന്മാറ്റം.വിക്രമ -കാഫർ കഥയാണ് അയ്യപ്പ -വാവർ കഥയുടെ മൂലം എന്നാണ് എൻറെ വിശ്വാസം.

മഴ ഏപ്രിലിൽ കനത്തു വന്നു.ശത്രുപക്ഷം വലിയ സേന സംഘടിപ്പിക്കുന്നതായി മുസ്ലിം സേനയ്ക്ക് വിവരം കിട്ടി.ഇനിയും പാണ്ഡ്യരാജാവിനെ പുന്തുടരേണ്ട എന്ന് തീരുമാനിച്ച് വൻ കൊള്ള മുതലുമായി കാഫർ യാത്രയായി.512 ആന,5000 കുതിര,500 മന്ന് സ്വർണം,രത്നങ്ങൾ ആയിരുന്നു കൊള്ളമുതൽ എന്ന് ഖുസ്‌റോ.

തുഗ്ലക് കാലത്തെ സിയാവുദീൻ ബറാണിയുടെ കണക്കനുസരിച്ചു 612 ആന,20000 കുതിര,96000 മന്ന് സ്വർണം -ഇത്തിരി കൂടിക്കിടക്കട്ടെ എന്ന് കരുതിക്കാണും.

ഭീകരമായിരുന്നു ശ്രീരംഗം ക്ഷേത്രത്തിൽ കാഫർ നടത്തിയ കൊള്ള.പ്രാകാരത്തിന് ചുറ്റും നിധി തേടി അയാൾ ദിവസങ്ങൾ ചുറ്റി.ഭക്തർ ശ്രീകോവിലിനെ വലയം ചെയ്ത് നിന്നു.മൂന്നു ദിവസം അവർ മുസ്ലിം സേനയെ ചെറുത്തു.സന്നിധിക്ക് മുന്നിൽ മതിൽ കെട്ടി അനന്ത ശയന വിഗ്രഹം അവർ കാത്തു.രംഗനായകിയുടെ ഉത്സവ വിഗ്രഹം ശാന്തിക്കാർ വേപ്പ് മരത്തിന് കീഴിൽ കുഴിച്ചിട്ടു.രംഗനാഥ വിഗ്രഹം ഒളിപ്പിക്കും മുൻപ് മതിൽ ഭേദിച്ച് മുസ്ലിം സേന അകത്തു കടന്നു.കണ്ണിൽ കണ്ടവരെയൊക്കെ കൊന്ന് അവർ വിഗ്രഹം കടത്തി.

കാഫർ മടക്കയാത്ര 1311 ഏപ്രിൽ 25 ന് തുടങ്ങി.ഒക്ടോബർ 19 ന് സിരിയിൽ അലാവുദീൻ ഖിൽജി പൊതു ദർബാർ ചേർന്ന് കാഫറിനെ സ്വാഗതം ചെയ്തു.൦.5 -4 മന്ന് വരെ സ്വർണം പ്രഭുക്കൾക്ക് നൽകി.

കാഫർ പോയ ശേഷം വീര,സുന്ദര സഹോദരർ അടി തുടർന്നു.സുന്ദരൻ ഖിൽജിയുടെ സഹായം തേടി.ഖിൽജി സേനയുടെ സഹായത്തോടെ 1314 ൽ തെക്കൻ ആർക്കോട്ടിൽ സിംഹാസനമേറി.ഖിൽജിയുടെ മകൻ ഖുത്ബ്ദീൻ മുബാറക് ഷാ ഡൽഹി ഭരിക്കുമ്പോൾ,പടത്തലവൻ ഖുസ്‌റോ ഖാൻ പാണ്ഡ്യദേശം ആക്രമിച്ചു.വടക്കൻ മേഖല അവരുടെ നിയന്ത്രണത്തിലായി.

ഖുസ്‌റോ എഴുതിയ ചരിത്രത്തിലെ കണ്ണനൂർ ( കണ്ടൂർ ) കേരളത്തിലെ കണ്ണൂർ ആകാമെന്ന് പി കെ മുഹമ്മദ് കുഞ്ഞി 'മുസ്ലിമിങ്ങളും കേരള സംസ്‌കാരവും' എന്ന പുസ്തകത്തിൽ പറയുന്നുണ്ട്.താരാചന്ദ് എഴുതിയ Influence of Islam on Indian Culture ഉപജീവിച്ചാണ് ഈ പറച്ചിൽ.കണ്ണനൂരിലെ മുസ്ലിംകളെ അവർക്ക് കലിമ അറിയാവുന്നത് കൊണ്ടും വധശിക്ഷയ്ക്ക് അർഹരാണെങ്കിലും മുസ്ലിംകൾ ആയത് കൊണ്ടും മാപ്പു കൊടുത്ത് വിട്ടയച്ചു എന്നേ താരാചന്ദ് പറഞ്ഞിട്ടുള്ളു.അത് കേരളത്തിലെ സ്ഥലം ആണെന്ന് വാദമില്ല.എന്നാൽ,കണ്ണൂരിൽ മുസ്ലിം അറക്കൽ രാജവംശം ഉണ്ടായിരുന്നത് മുഹമ്മദ് കുഞ്ഞി വാദം ഉറപ്പിക്കാൻ നിരത്തുന്നു.

നമ്മുടെ ഭാഗത്തു നിന്ന് ചരിത്രം നോക്കാം.

ചോള സാമ്രാജ്യത്തിൽ നിന്ന് 1225 ൽ വേണാട് സ്വതന്ത്രമായെന്ന് വീരരാഘവ പട്ടയത്തിൽ കാണാം.ഇരവി കേരളവർമ്മ അന്ന് വേണാട് രാജാവായി.1252 ൽ രവി ഉദയമാർത്താണ്ഡ വർമ്മ സ്ഥാനമേറ്റു.അതിന് ഒരു വർഷം മുൻപ് ശക്തനായ ജടാവർമൻ സുന്ദര പാണ്ഡ്യൻ പാണ്ഡ്യ രാജാവായി.രവി ഉദയ മാർത്താണ്ഡവര്മയ്ക്ക് എട്ടു സാമന്തന്മാർ ഉണ്ടായിരുന്നെന്ന് ലീലാതിലകം പറയുന്നു.1315 ൽ ചോള,പാണ്ഡ്യ രാജ്യങ്ങൾ കീഴടക്കി രവി വർമ്മ കേരള ചക്രവർത്തിയായി -സംഗ്രാമ ധീരൻ.അദ്ദേഹത്തിൻറെ ജീവിതം ആധാരമാക്കി എഴുതിയ ഒരു കാവ്യം നഷ്ടമായി.അതിലെ ചില ശ്ലോകങ്ങൾ പതിനാലാം നൂറ്റാണ്ടിൻറെ അന്ത്യത്തിൽ എഴുതിയ ലീലാതിലക ത്തിലുണ്ട്.ഉണ്ണുനീലി സന്ദേശ ത്തിലും അദ്ദേഹമുണ്ട്.തിരുവൊട്ടിയൂർ അരുളാല പെരുമാൾ,ഗുഡല്ലൂർ വീരസ്ഥാനേശ്വരം,ശ്രീരംഗം മദ്രാസ് പൂനമല്ലി,കാഞ്ചീപുരം,തിരുവനന്തപുരം വലിയശാല ക്ഷേത്ര ലിഖിതങ്ങളിൽ അദ്ദേഹമുണ്ട്.

വേണാട് മുദ്ര,എ ഡി 883 

യദുവംശജൻ ജയസിംഹൻ,ഉമാദേവി എന്നിവരുടെ മകൻ.ആറ്റിങ്ങൽ റാണി ആവണി അമ്മ തമ്പുരാൻ ദത്തെടുത്തു.1299 ൽ കൊല്ലത്ത് വേണാട് രാജാവായി സിംഹാസനമേറി.

ജടാവർമ്മൻ സുന്ദര പാണ്ഡ്യൻറെ മകൻ മാരവർമൻ കുലശേഖരൻ ( 1268 -1310 ) ആയിരുന്നു പാണ്ഡ്യ രാജാവ്.കുലശേഖരൻറെ സാമന്തൻ എന്ന നിലയിൽ രവിവർമ്മ കുലശേഖരൻ എന്ന പേര് സ്വീകരിച്ചു.പത്തു കൊല്ലം സാമന്തൻ ആയിരുന്നു.കുലശേഖര സഹോദരനായ വിക്രമ പാണ്ഡ്യനുമായി രവിവർമ്മ യുദ്ധം ചെയ്തു.തോറ്റ വിക്രമനെ തടവുകാരനാക്കി പാണ്ഡ്യ രാജാവിനെ ഏൽപിച്ചു.തുടർന്ന് പാണ്ഡ്യരാജാവിൻറെ മകളെ വിവാഹം ചെയ്തു.1299 ൽ 33 വയസിൽ കേരള പെരുമാളായി.1310 ൽ മാരവർമ്മൻ കുലശേഖരൻ മരിച്ചപ്പോൾ മക്കൾ വീരനും സുന്ദരനും അവകാശ തർക്കമായി.അതിൽ ഇടപെടാൻ ഹൊയ്‌സാല രാജാവ് ബള്ളാളൻ മൂന്നാമൻ തമിഴകത്തേക്ക് സൈന്യവുമായി പുറപ്പെട്ടു.അപ്പോൾ മാലിക് കാഫർ ദക്ഷിണേന്ത്യൻ ദിഗ്‌വിജയത്തിന് വന്നിരിക്കുകയായിരുന്നു.വീരനും സുന്ദരനും ഒളിവിൽ പോയി.അവരുടെ പിതൃവ്യനായ വിക്രമ പാണ്ഡ്യൻ സാമന്തന്മാരെ സംഘടിപ്പിച്ച് കാഫറിനെ നേരിട്ടു.കൊള്ളയടിച്ച വൻ ദ്രവ്യവുമായി കാഫർ പിൻവാങ്ങി.

കാഫറിനെതിരായ യുദ്ധത്തിൽ വേണാട് സൈന്യം തൃപ്പാപ്പൂർ മൂപ്പൻ ആദിത്യവർമ്മ സർവാംഗനാഥൻറെ നേതൃത്വത്തിൽ പങ്കെടുത്തെന്ന് ഉണ്ണുനീലി സന്ദേശം സൂചിപ്പിക്കുന്നു.സന്ദേശഹരനായ ആദിത്യവർമ്മ വെള്ളക്കുതിര മേൽ കയറി യുദ്ധക്കളത്തിലെത്തുമ്പോൾ പ്രാണാപായം സംഭവിച്ച തുലുക്കൻ പടയാളികളുടെ എണ്ണം ദേവന്മാർക്ക് മാത്രമേ അറിയൂ എന്ന് പറയുന്നു:

വ്യായാമം കൊണ്ടഴകിലുദിതാമോദമുച്ചൈശ്രവാവി -
ന്നായാസം ചെയ്തമലതുരഗം നികരേമും ദശായാം
പ്രാണാപായം കരുതിന തുലിക്കൻ പടക്കോപ്പിനെണ്ണം 
ചൊൽവുണ്ടല്ലോ സുരപരിഷദാമപ്പൊടിചാർത്തുയന്റ്‌ 

കാഫർ മടങ്ങിയപ്പോൾ വീര പാണ്ഡ്യൻ മധുരയിൽ ഭരണമേറ്റു.സുന്ദരൻ മാരവർമൻ കുലശേഖരൻറെ ഭാര്യയിൽ ജനിച്ചവൻ എങ്കിലും കുലശേഖരൻ പിൻഗാമിയായി നിശ്ചയിച്ചത് വീരനെയായിരുന്നു.സുന്ദരൻ വീണ്ടും വീരൻറെ അധികാരത്തെ ചോദ്യം ചെയ്തു പട പുറപ്പെട്ടു.സഹോദരർ തമ്മിലുള്ള പിണക്കം വീണ്ടും മുസ്ലിം ആക്രമണത്തെ വിളിച്ചു വരുത്തുമെന്ന് തോന്നി ഇരുവരെയും സ്ഥാനഭ്രഷ്ടരാക്കി പാണ്ഡ്യ സാമ്രാജ്യം മുഴുവൻ രവിവർമ്മ കുലശേഖരൻ അധീനത്തിലാക്കി.തമിഴ് സാമ്രാജ്യം കൂടി ഭരിച്ച ആദ്യ മലയാളി.അതിന് ശേഷം മാത്രമാണ് എം ജി രാമചന്ദ്രൻ.


കാഫർ തെക്കേ ഇന്ത്യയിൽ 

മാരവർമൻ കുലശേഖരൻറെ ജാമാതാവ് എന്ന നിലയിൽ രവിവർമ്മയെ സ്വീകരിക്കാൻ സാമന്തർക്ക് പ്രയാസമുണ്ടായിരിക്കില്ല.അന്ന് കേരളവും ചോള,പാണ്ഡ്യ രാജ്യങ്ങളും പാണ്ഡ്യ സാമ്രാജ്യത്തിൻറെ ഭാഗങ്ങൾ ആയിരുന്നു.

ബഹിഷ്‌കൃതനായ വീര പാണ്ഡ്യൻ കർണാടകത്തിലെ ഹൊയ്‌സാല രാജാവിനെ അഭയം പ്രാപിച്ചു.രവിവർമ്മ ചേര,ചോള,പാണ്ഡ്യ രാജ്യങ്ങൾ കീഴടക്കി 1312 ൽ 46 വയസിൽ കാഞ്ചീപുരം വേഗവതി നദീ തീരത്ത് ത്രിഭുവന ചക്രവർത്തിയായി സിംഹാസനമേറിയെന്ന് രവിവർമ്മയുടെ ക്ഷേത്ര ലിഖിതങ്ങളിൽ കാണാം.ഇത് നടന്നതും കാഞ്ചീപുരം ശാസനം എഴുതിയതും ഭരണത്തിൻറെ നാലാം വർഷം 1316 ലാണ്.ചക്രവർത്തി ആയ ശേഷമാണ് സുന്ദരനിൽ നിന്ന് ചോള മണ്ഡലം പിടിച്ചതെന്ന് പൂനമല്ലി ശാസനത്തിലുണ്ട്.പടയോട്ടത്തിൽ രവിവർമ്മ,മുൻപ് കാഫർ സ്ഥാപിച്ച സൈനിക താവളങ്ങൾ നശിപ്പിച്ചെന്ന് എ ശ്രീധര മേനോൻ എഴുതുന്നു.

വേണാടും തലസ്ഥാനമായ കൊല്ലവും ഉന്നതിയിൽ എത്തിയത് രവിവർമ്മയുടെ കാലത്താണ്.രവിവർമയുടെയും ആദിത്യവർമ്മയുടെയും ശ്രമഫലമായി കൊല്ലം അമരപുരിക്ക് സമാനമായി എന്നാണ് ഉണ്ണുനീലി സന്ദേശം.കാഞ്ചീപുരം കിരീടധാരണ സ്‌മാരകമായും ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ദർശനത്തിനെത്തുന്ന വിശിഷ്ടാതിഥികളുടെ താമസത്തിനായും അദ്ദേഹം കാഞ്ചീപുരം തിരുമഠം സ്ഥാപിച്ചു.പണ്ഡിത സദസ് ഉണ്ടായിരുന്നു.അദ്ദേഹം സമുദ്രബന്ധനെ കൊണ്ട് തയ്യാറാക്കിച്ചതാണ് 'അലങ്കാര സർവസ്വ വ്യാഖ്യ'.കവിയായ രവിവർമ്മ പത്മനാഭ സ്വാമി ക്ഷേത്ര ഉത്സവ ആറാട്ട് ദിവസം അരങ്ങേറാൻ രചിച്ചതാണ് 'പ്രദ്യുമ്‌നാഭ്യൂദയം ' നാടകം.ജൈമിനീയ സംഹിത അദ്ദേഹത്തിൻറെ കാലത്ത് എഴുതിയതാണെന്ന് ക്രിസ്റ്റോഫ് വിയല്ലെ പറയുന്നു.പത്മനാഭ ദാസ എന്ന വിശേഷണം ആദ്യമായി അദ്ദേഹമാണ് ഉപയോഗിച്ചതെന്ന് കരുതപ്പെടുന്നു.1316 ലോ 1317 ലോ നാട് നീങ്ങി .

അങ്ങനെ,മാലിക് കാഫറിൻറെ തെക്കേ ഇന്ത്യൻ പിന്മാറ്റത്തിൽ കേരളത്തിനും പങ്കുണ്ട്.പാണ്ഡ്യരാജാവിൻറെ മകളെ വിവാഹം ചെയ്ത് വാണ രവിവർമ, കാഫർ മധുര ആക്രമിച്ചപ്പോൾ നടുങ്ങിയിരിക്കണം;വേണാടും വിറച്ചു കാണും.അലക്‌സാണ്ടർ ഇന്ത്യയിൽ ജയിച്ചു എന്നത് പ്ലൂട്ടാർക്കിൻറെ കഥയാണ്;വരികൾക്കിടയിൽ കാണുന്നത് പിന്മാറ്റമാണ്.അത് പോലൊരു സംശയാസ്പദമായ വിജയ കഥയാണ് മാലിക് കാഫറിന്റേത്.ആ കഥയ്ക്ക് ഒരു തിരുത്താണ് ഈ കുറിപ്പ്.

-------------------------------------------------------------

Reference:
1.Venadinte Parinamam/ K Sivasankaran Nair
2.Peter Jackson (2003), The Delhi Sultanate: A Political and Military History
3.A. Sreedhara Menon, Kerala History and its Makers
4.Robert Sewell (1932), S. Krishnaswami Aiyangar (ed.) / The Historical Inscriptions of Southern India (Collected Till 1923) and Outlines of Political History





© Ramachandran 

























































FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...