Tuesday 15 September 2020

GANDHI'S SPEECH AT CALCUT,1920

He Was Accompanied by Shaukat Ali

Gandhi and Shaukat Ali arrived at Calicut from Trichy on 18th August 1920 and at 6-30 pm; addressed a gathering of about 20,000 people on the Vellayil beach, Calicut.They were garlanded by Khan Bahadur Muthukoya Thangal,and their host was the Gujarati wholesale dealer of Crocin,Shyamji Sundardas ( Kallaji Baju).V R Krishna Iyer's father,V V Rama Iyer presided over the public meeting.High Court advocate K P raman Menon welcomed the gathering and handed over a purse of Rs 2500 to Shukat Ali for the Khilafat fund.Shaukat Ali was disppointed,since he expected more,says The Source Material for a History of the Indian Freedom Movement in India,Vol 3,Part I,pages 318-19.Ali was also not satisfied with Rs 500 he got at Kannur railway station on the return journey from Mangalore on the 20th.K Madhavan Nair translated Gandhi's speech at Calicut.

Mahatma Gandhi's Speech:

The Spirit of Non Co-Operation

I do expect that we shall succeed if we understand the spirit of non-co-operation. The Lieutenant Governor of Burma himself has told us that Britain retains the hold on India not by force of arms but by the co-operation of the people of India. He has given us the remedy for any wrong Government may do to the people, knowingly or unknowingly, and so long as we co-operate with that Government we become the sharers of the wrong. But a wise subject never· tolerates the hardship that a Government impose against their declared will. I venture to submit to this great meeting that the Government of India and the Imperial Government have done a double wrong to India and if we are a self respecting nation conscious of its rights, conscious of its responsibilities and conscious of its duties, it is not proper that we should stand the humiliations that both these Governments have imposed upon us. The Imperial Government have knowingly flouted religious !oentiments dearly cherished by the 70 millions of Mussalmans.

The Khilafat Question

I claim to have studied the Khilafat question in a special manner. I claim to have understood the Musalman feelings and I am here to declare that in the Khilafat question,the British Government have wounded the sentiments of Mussalmans,as they have not done before. The Gospel of non co-operation is preached to them and if they had not accepted it, there would have been bloodshed in India by this time. I am free to confess the spilling of blood would not help their cause. But a man, who is in a state of rage, whose heart is lacerated does not count on the results of his actions. So much for Khilafat wrong. 


I propose to take you for a moment to the Punjab, the northern end of India and what have both Governments done for the Punjab? I am free to confess again that the crowds in Amristar went mad for a time. They were goaded to madness by a wicked administration but no madness on the part of the people can justify the spilling of innocent blood and what have they paid for it? I venture to submit that no civilised Government l would have made the people to pay the penalty that had been inflicted on the Punjab. Innocent men were passed through mock trials and imprisoned for life. Amnesty granted to them was of no consequence. Innocent and unarmed men who knew nothing of what was to happen were butchered in cold blood without the slightest notice. The modesty of women in Jallian Wala who had not done the slightest wrong to any man was seriously outraged. I want you to understand what I mean by outrage. Their veils were insolently removed by an officer with his stick. Men who had not done any wrong were made to crawl on the ground with their bellies and all these wrongs remain unavenged up to this time. If it was the duty of the Government of India to punish men for incendiarism and murder of innocent persons it was doubly their duty to punish their officers who were guilty of serious wrong. But in the face of these official wrongs committed with the greatest deliberation,we have the humiliating spectacle of the House of Lords supporting these wrongs. It is this double wrong, done to India, that we want to get redressed and it is our bounden duty to get it redressed. We have prayed, we have petitioned and we have passed resolutions. 

Mr. Mohammed Ali, supported by his friends, is now waiting for justice in Europe. He has pleaded the cause of Islam, the cause of the Mussalmans of India, in a most manful manner. But his pleadings have fallen upon deaf ears. We have his word for it that whilst France and Italy have shown great sympathy for the cause of Islam it is the British Ministers who have not shown sympathy. It shows which way the British Ministers and present holders of Office in India wished to deal with the people. There is no good will, there is no desire to placate public opinion. The people of India must have a remedy for redressing this double wrong.

The method of the West is violence. Whenever people of the West have felt wrong justly or unjustly, they rebel and spill blood. As I have said in my letter to the Viceroy, half of India does not believe in the remedy of violence. The other half is too weak to offer it. But the whole of India is deeply grieved and it is for that reason that I venture to suggest to the people the remedy of non co-operation. I consider it to be perfectly harmless, absolutely constitutional and yet perfectly efficacious. It is a remedy, if properly adopted will end in victory. Victory is a certainty in it. And it is the age-old remedy of self-sacrifice. Are the Mussalmans of India who feel the great wrong done to them prepared for self-sacrifice? If we desire to compel the Government to the will of the people, as we must, the only remedy open to us is non-co-operation. If the Mussalmans of India offer non-co operation to Government in order to secure justice on the Khilafat, it is the duty of every Hindu to co-operate with their Mos!em brethren. I consider the eternal friendship between Hindus and Mussalmans as infinitely more important than the British connection. I therefore venture to suggest that if they like to live with unity with Mussalmans, it is now that they have got the best opportunity and that such an opportunity would not come for a century. I venture to suggest that if the Government of India and the Imperial Government come to know that there is a great determination behind this great nation in order to secure redress for the Khilafat and Punjab wrongs, the Government would then do justice to us.

The Mussalmans of India will have to commence the first stage of non-co-operation in real earnest.If you may not help Government, you may not receive favours from the Government. I consider that the titles of Honour are titles of disgrace. We must therefore surrender all titles and resign all honorary offices. It will constitute an emphatic disapproval of the leaders of the people against the actions of the Government. Lawyers must suspend practice, boys should not receive instructions from schools aided by Government or controlled by Government. The emptying of schools would constitute the disapproval of the middle classes of the people of India. 

Similarly have I ventured to suggest a complete boycott of the Reformed Councils. That will be an emphatic declaration on the part of the representatives of people and the electorate that they do not like to elect their representatives.We must equally decline to offer ourselves as recruits for the Police and the Military. It is impossible for us to go to Mesopotamia and offer Police or Military assistance. The last item in the first stage of non-cooperation is Swadeshism. Swadeshi is intended, not so much as to bring pressure on Government but to show the extent of self-sacrifice on the part of every man, woman and child. When one fourth of India has its self respect at stake, when the whole of India has its justice at stake, we must forego silk from Japan, Calico from Manchester and French lace from France. We must resolve to be satisfied with cloth woven by the humble weavers of India in their cottage homes. A hundred years ago when our tastes were not in foreign products we were satisfied with cloth produced by men and women of India. If I could revolutionise the taste of India and make it return to its ancient state, the whole world would reeognise the cult of renunciation: that is the first stage in non-co·operation. I hope it is as easy for you as it is easy for me to see that India is capable of undertaking the first stage of non·co-operation.

I therefore do not intend to take you through the other three stages of non-eo-operation. I would like you to rivet your attention properly into the first stage. You will have noticed that two things are nececssary in order to go to the first stage-an absolutely perfect spirit of non-violence is indispensable for successes and only a little measure of self-sacrifice. I pray to God that He will give the people of India sufficient courage and wisdom to recognise the virtue of non-co-operation. And I hope that in a few days we shall see some result from your activities in Calicut in connection with non-co-operation.

Mr. Shaukat Ali's address was confined to a special appeal to the Mussalmans with regard to the Khilafat question.

Mr. K. P. Raman Menon on behalf of the people of Calicut presented a purse of Rs. 2,500 to Mahatma Gandhi towards the Khilafat funds which gift was accepted with thanks.

(West Coast Reformer/ 20 August 1920).

Gandhi addressed a public meeting on 15 September 1921 evening on the Triplicane Beach, Madras. The Triplicane Speech:

The Moplah Rebellion

It was open to the Government. as powerful as they were, to invite the Ali Brothers and the speaker to enter the disturbed area in Malabar and to bring about calm and peace there. Mr. Gandhi was sure that if this had been done much of the innocent blood would have been spared and also the desolation of many a Hindu household. But he must be forgiven if he again charged the Government with a desire to incite the population to violence. There was no room in this system of Government for brave and strong men, and the only place the Government had for them was the prisons. He regretted the happenings in Malabar. The Moplahs who were undisciplined had gone mad. They had thus committed a sin against the Khilafat and their own eountry.

 The whole of India today was under an obligation to remain non-violent even under the gravest provocation. There was no reaso to doubt that these Moplahs were not touched by the spirit of Non-co-operation. Non-co-operators were deliberately prevented from going to the affected parts. Assuming that all the strain came through Government Circles and that forced conversions were true,the Hindus should not put a strain on the Hindu-Moslem Unity and break it. The speaker was however not prepared to make such an assumption. He was convinced that a man who was forcibly converted needed no "Prayaschitham." Mr. Yakub Hassan had already told them that those who were converted were inadmissible into the fold of Islam and had not forfeited their rights to remain in the Hindu fold. The Government were placing every obstacle in the way of the Congress and Khilafat workers to bring relief to desolate homes and were taking no pains to carry relief themselves. Whether the Government gave them permission or not it was their clear duty to collect funds for the relief of sufferers and see that these got what they required.

They did not yet know fully what measures the Government were going to take to repress the strength and rising of the people in this land. He had nb reasons to disbelieve the testimony given to him yesterday that many young men were insulted because they wore Khaddar caps and dress. The keepers of the peace in India had torn Khaddar vests from young men and burned them. The authorities in Malabar had invented new measures of humiliation if they had not gone one better than those in the Punjab.

(Madras Mail, 16 September,1921.)

Gandhi made five trips to Kerala – in 1920 to garner support for the Khilafat movement, in 1925 March 9-19 for the Vaikom Satyagraha, in 1927 October 9-15,25 for protesting against untouchability, then in 1934 January 10-22 for raising funds for the downtrodden when a little girl Kaumudi donated all her ornaments to him and in 1937 january 12-21 for celebrating the temple entry proclamation.




Monday 14 September 2020

ISLAM BECOMES AN INVADING RELIGION

Musaylimah Killed

The Ridda Wars or the Wars of Apostasy (632-633 CE) were a series of military engagements between the armies of the Rashidun Caliphate (632-661 CE) and the renegade tribes of Arabia. The rebels had renounced their allegiance with the nascent Islamic Empire after the death of Muhammad in 632.Some tribal leaders had even gone as far as to claim prophethood for themselves, bringing them in conflict with Islam and the Caliphate. Within a year, the Caliphate cemented its control over the whole of Arabia using force and power; every sign of rebellion was crushed. With control established at home, Abu Bakr launched invasions into Syria and Iraq,and Islam became an invading religion.

After establishing a base in Medina in 622 CE, Muhammad, unified most of the Arabian tribes under his sway within a decade. A common faith and feverish sentiment bolstered the cause of the Muslim ummah (community) which soon swept over most of Arabia. Muhammad’s death was seen as an opportunity by many to reverse back to their pre-Islamic tribal lifestyle while others sought similar fame by declaring themselves as prophets. In his lifetime, Muhammad had clearly stated that he was the last in a long series of Allah's messengers, and so, for the Muslims, these people were imposters.

The question of government was fiercely debated, while many wished to revert to the home rule system of the pre-Islamic times, others such as Abu Bakr ( 573-634 CE), a close companion of Muhammad, wished not to let his efforts go to waste. Another group put forward the claim of Ali ibn Abi Talib (601-661 CE), a cousin and son-in-law of Muhammad, for the leadership of the community. This deadlock, which persisted for a while and could have gone either way (centralized government like in the Prophet's time or decentralization of the pre-Islamic period) was broken when Umar ibn al-Khattab (584-644 CE), gave his allegiance to Abu Bakr in public and started a snowball event. Abu Bakr, who swiftly gained popular support, proclaimed himself the first Khalifa (Caliph; meaning deputy) of Muhammad and the supreme ruler of Islam, the first of the Rashidun caliphs -as the first four are referred to by Sunni Muslims.
The killing scene of Musaylimah at the hand of Wahshi ibn Harb in Tarikhnama

Although the Arabs of the wealthy Hejaz region offered their complete support, Abu Bakr failed to extend his authority over the various Bedouin tribes that inhabited the peninsula. These people detested centralized rule and wished not to be part of a nation in which they had no part in building. Just as he assumed the office, Abu Bakr sent an expeditionary force for some minor raiding in Ghassanid (Byzantine vassal) territory at the fringes of Syria, in retaliation of an earlier defeat at the Battle of Mu’tah in 629 CE. As this force departed, the new ruler also had an all-out rebellion at his hands.

The rebellious Arabian tribes declared that their pact with Muhammad was of personal nature and that they felt no obligation to serve the new empire; they refused to submit their collection of the zakat,alms payable by all Muslims with certain financial standing, to Medina. These people were branded as apostates, and Abu Bakr soon called a Jihad against them to bring the region to order. The socio-economic and political motives of the Ridda Wars can be summarised as follows:

  • Various individuals, each backed by their tribal members, started declaring prophethood, even though Muhammad had clearly declared the finality of his mission and had even predicted the rise of such imposters.
  • Autonomous communities wished to retain their independence and refused to be a small part of a larger community, irrespective of the benefits involved. Yemen took the first step in declaring itself independent from the Islamic community and the Persian influence of the Sassanian Empire.
  • Arabs had lived in tribal fashion for a long time and had no sense of nationalism or national pride; such a sudden change may have been shocking for some.
  • A small subset of these rebels were the supporters of Ali, who simply refused to swear allegiance to anyone but him, but due to poor timing, they got mixed with the apostates and rebels.

Although not all of these people had denounced their faith, their rebellion posed an imminent threat to Islam, and hence the use of the term “apostate” in a political sense, in addition to a religious one. The most dangerous of these groups were the ones lead by imposter prophets, of whom the strongest was Musaylimah (d. Dec 632 CE), "the Arch Liar" as he is referred to by the Muslims. Abu Bakr, being a close friend and a loyal companion of Muhammad, could not allow his Prophet's faith to be twisted into different versions, and so his decision to primarily employ military action to crush this rebellion may also have had sentimental reasons entwined with practical ones.

Musaylimah, Musaylimah al-Kadhdhāb or Musaylimah the Arch-Liar,otherwise known as Maslamah bin Ḥabīb (d.633), was a preacher of Hanifism among the Hanafite Banū Ḥanīfah tribe and one of a series of people,(including his future wife) who claimed prophethood in 7th-century Arabia. He is considered by current Muslims to be a false prophet.Musaylimah's real name was Maslamah bin Habib but the name was scorned by Muslims to Musaylimah, which means Mini-Maslamah.

He was the son of Habib, of the tribe Banu Hanifa, one of the largest tribes of Arabia that inhabited the region of Najd. The Banu Hanifa were a Hanafite Christian branch of Banu Bakr and led an independent existence prior to Islam.

Among the first records of him is in late 9th Hijri, the Year of Delegations, when he accompanied a delegation of his tribe to Medina. The delegation included two other prominent Muslims. They would later help Musaylimah rise to power and save their tribe from destruction. These men were Nahar Ar-Rajjal bin Unfuwa (or Rahhal) and Muja'a bin Marara. In Medina, the deputation stayed with the daughter of al-Harith, a woman of the Ansar from the Banu Najjar.

When the delegation arrived at Medina the camels were tied in a traveler's camp, and Musaylimah remained there to look after them while the other delegates went in.

They had talks with Muhammad. The delegation before their departure embraced Islam and renounced Christianity without compunction. As was his custom, Muhammad presented gifts to the delegates, and when they had received their gifts one said, "We left one of our comrades in the camp to look after our mounts."

Muhammad gave them gifts for him also, and added, "He is not the least among you that he should stay behind to guard the property of his comrades." On their return they converted the tribe of Banu Hanifa to Islam. They built a mosque at Yamamah and started regular prayers.

His believers survived at least till the 17th century. At the Mughal ruler Akbar's council of religions, a discussion of Musaylimah religion also took place with the help of its priests. His teachings were almost lost but a neutral review of them does exist in Dabestan-e Mazaheb. Arabic religious writers often portray Musaylimah negatively. But he gives a fascinating picture into 7th century Arabia where religious reformations were taking place and people were eager to accept new ideas, including that of Muhammad and his contemporary Musaylimah. He was heavily influenced by mainstream Christianity, of which his tribe men were followers.He claimed he received numerous revelations just like Muhammad.

Musaylimah encouraged the consumption of pork and wine. He taught three daily prayers to the God, facing whatever side. He criticized Muslims for selecting Kabaah or earlier Jerusalem as the direction of prayers, saying that God is not limited to any direction. He also asked for night fasting instead of Ramadan fasting during day, and didn't require circumcision.He further declared polygamy as sinful. He also believed in transmigration of souls and reincarnation but finally all the souls would be judged by God on the Day of Judgement.

Musaylimah, who is alleged as having been a skilled magician by Muslim historians,dazzled the crowd with miracles. He could put an egg in a bottle; he could cut off the feathers of a bird and then stick them on so the bird would fly again; and he used this skill to persuade the people that he was divinely gifted.

Musaylimah shared verses purporting them to have been revelations from God and told the crowd that Muhammad had shared power with him. Musaylimah even referred to himself as Rahman,which suggests that he may have attributed some divinity to himself. Thereafter, some of the people accepted him as a prophet alongside Muhammad. Gradually the influence and authority of Musaylimah increased with the people of his tribe. He also took to addressing gatherings as a messenger of Allah just like Muhammad, and would compose verses and offer them, as Qur'anic revelations. Most of his verses extolled the superiority of his tribe, the Bani Hanifa, over the Quraysh.

Musaylimah also proposed to share power over Arabia with Muhammad. Then one day, in late 10 Hijri, he wrote to Muhammad:

From Musaylimah, Messenger of God, to Muhammad, Messenger of God. Salutations to you. I have been given a share with you in this matter. Half the earth belongs to us and half to the Quraish. But the Quraish are people who transgress.

Muhammad, however, replied back:

From Muhammad, the Messenger of God, to Musaylimah, the arch-liar. Peace be upon him who follows (God's) guidance. Now then, surely the earth belongs to God, who bequeaths it to whom He will amongst his servants. The ultimate issue is to the God-fearing.

During the Wars of Apostasy which emerged following the death of Muhammad, Sajah bint al-Harith ibn Suaeed declared that she was a prophetess after learning that Musaylimah and Tulayha had declared prophethood.4,000 people gathered around her to march on Medina. Others joined her against Medina. However, her planned attack on Medina was called off after she learned that the army of Khalid ibn al-Walid had defeated Tulayha al-Asadi,another self-proclaimed prophet.Thereafter, she sought cooperation with Musaylimah to oppose the threat of Khalid. A mutual understanding was initially reached with Musaylimah. Later, the two married and she accepted his self-declared prophethood. 

Khalid then defeated the remaining rebellious elements around Sajah, and then moved on to defeat Musaylimah. Musaylimah fought and was killed in the Battle of Yamama by Wahshi ibn Harb, the same man who had killed Muhammad's uncle, Hamza, in the battle of Uhud before his conversion to Islam.

Medina stood as the sole bastion of Islam, just as in the times Muhammad, only this time there was support from various quarters. Upon the return of Muslim troops from the Ghassanid realm, Abu Bakr rallied his supporters and called upon them to fight for a unified Arabia. Armies gathered under the banner of Jihad were divided into eleven corps, each meant for the subjugation of a particular region. Had the Caliph used a single large army to fight against the disunited tribes one by one, he would have left Medina exposed for his foes to attack, but by engaging them simultaneously, not only did he keep them from striking back but also isolated them.

One after the other, rebellious tribes were subdued, either via the use of arms or diplomacy, which had always been Abu Bakr’s strong point, and within a year, the threat had been minimized. Yamama (or al-Yamama) in the Najd province, continued to pose a dire threat. It was here, Musaylimah of the Bani Hanifa tribe, learning from the mistakes of his contemporaries had allied with  Sajah via marriage and amassed a strong following. Two commanders, Ikrimah and Shuhrabil, one after the other were sent to keep Musaylimah at bay with instructions of not engaging until ordered, both leaders,  gave in to their rashness and were defeated.

At this stage, when an aura of invincibility surrounded the imposter, Abu Bakr sent forward his best commander. Khalid ibn al-Walid (d. 642 CE) was a loyal subordinate to Abu Bakr and instrumental in securing his dominion over the rogue tribes of the peninsula where he often employed harsh measures to coerce subjugation, for which he was later criticized. His biggest challenge in the war was defeating Musaylimah’s forces which outnumbered him vastly, but his tactics never failed him and just as he was about to exhibit, he was no stranger to turning the tide of battle. It had been him in 625 CE, when the Islamic nation of Medina was at war with Mecca, who, as a Meccan cavalry commander, delivered the Muslims a crushing defeat at the Battle of Uhud. His conversion, later on, became a victory for Islam in itself; his military services, extended to the Islamic cause, earned him the title of Saif Allah, meaning the 'sword of God'.

It is hard to separate fact from myth surrounding the pivotal engagement at Yamama (December 632 CE) as no contemporary records exist; the loss of life was great. The Muslims were vastly outnumbered if the sources are to be trusted, and the battle involved much slaughter form both sides; the site was later named Shueib ud-Dam (Gulley of Blood). After much fighting, the imposter's army was cut down to merely a quarter of its original strength, and when Musaylimah fell in the field, the remainder of his forces were immediately routed, and Khalid took control over the city. The war continued for a few months after this victory, but the outcome was clear. With the subjugation of the last rebels at Hadhramaut,Southern Arabia in March 633 CE, the Caliph could sigh in relief as he had succeeded in uniting Arabia under the banner of Islam.
Map detailing the route of Khalid ibn Walid's conquest of Arabia

Abu Bakr used a  mixture of active warfare and diplomacy,by seeking alliances against the rebels to secure his control over the Arabian Peninsula. Al-Muthanna ibn Haritha, a local Arab chief in the Iraqi region, who had rallied to the caliphal side, began raiding Sassanian territories and informed Abu Bakr of their vulnerability, prompting the caliph to send Khalid to Iraq, where the Rashidun army would enjoy much success.

Abu Bakr also sent raiding forces to Syria, and on both fronts, raids turned into swift and permanent conquests. Khalid later moved to Syria on the behest of Abu Bakr where he secured multiple victories for the Caliphate against the numerically superior army of the Byzantine Empire, most notably at Ajnadayn (634 CE) and the Battle of Yarmouk (636 CE).

Unification of the Arabian nation had been Muhammad’s mission, and during the Ridda Wars, Abu Bakr ensured its fulfillment. Abu Bakr took prisoners from the subjugated tribes as a guarantee of good conduct. These people were released when Umar (r. 634-644 CE), his successor, assumed the office. After the war, the society became politically stratified: the supporters of the Caliphate were included in the ruling elite; those who remained neutral were kept out of the ruling circle; the lowest position,  was of the chastised rebels.

The Ridda Wars saw the blossoming of Abu Bakr. He exploited the disunity of his foes to isolate and subjugate them, and through his acts, secured his position, which became uncontested afterward. The loss of manpower at Yamama, most of whom were huffaz (singular: hafiz, meaning protector; contextually – those who memorize the Quran by heart), prompted Abu Bakr to order the compilation of the Holy Quran, on the behest of Umar. On the morrow of his death in 634 CE, Abu Bakr had left an empire in its cradle, to be further expanded and aggrandized by future rulers.
______________________________

Reference:
1.Beliaev, E. A. (1966). Arabs, Islam and Arabian Khalifat in the middle ages 
2. Petrushevskii, I. P. (1966). Islam in Iran in VII–XV centuries.
3.Fattah, Hala Mundhir; Caso, Frank (2009). A Brief History of Iraq
4.Emerick, Yahiya (2002-04-01). Critical Lives: Muhammad
5. The Life of the Prophet Muhammad: Al-Sira Al-Nabawiyya By Ibn Kathir


© Ramachandran 

Saturday 12 September 2020

പാളിപ്പോയ ഗാന്ധി

ആമുഖം 

പാളിപ്പോയ ഗാന്ധി 

രാമചന്ദ്രൻ 

ന്ത്യൻ നാഷനൽ കോൺഗ്രസിൻറെ ദേശീയ പ്രസിഡന്റായിരുന്ന ഏക മലയാളി സർ സി ശങ്കരൻ നായർ ഏറെക്കാലത്തിന് ശേഷം ചർച്ച ചെയ്യപ്പെടുന്നു ,ഇപ്പോൾ.നെഹ്‌റു പ്രേമിയായ രാമചന്ദ്ര ഗുഹ എഴുതിയ, Gandhi:The Years that Changed the World 1914 -1948 എന്ന പുസ്തകത്തിൽ,ഗാന്ധിയുടെ വിമര്ശകരുടെ കൂട്ടത്തിൽ,നായരെ പ്രധാനിയായി കാണുന്നു.നായർ മിതമായ ആക്രമണമാണ് നടത്തിയതെന്നാണ്,ഗുഹ പറയുന്നത്.എന്നാൽ,'ഗാന്ധിയും അരാജകത്വവും' എന്ന 1922 ൽ എഴുതിയ പുസ്തകത്തിൽ അതി തീവ്രമായ ആക്രമണമാണ് നായർ നടത്തിയത് .ആ ആക്രമണത്തിനുള്ള രണ്ട് കാരണങ്ങളിൽ ഒന്ന് ഗാന്ധിക്ക് ഉത്തരവാദിത്തമുള്ള മാപ്പിള ലഹളയാണ്.പഞ്ചാബിൽ നടന്ന അക്രമങ്ങളാണ് രണ്ടാമത്തേത്.

നായർ കോൺഗ്രസ് പ്രസിഡന്റായപ്പോൾ ,ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ,വക്കീൽ മാത്രമായിരുന്നു,ഗാന്ധി.ആദ്യത്തെ സ്വാതന്ത്ര്യ വിപ്ലവം നടന്ന 1857 ൽ പാലക്കാട്ടെ മങ്കരയിൽ ജനിച്ച ചേറ്റൂർ ശങ്കരൻ നായർ,1893 ൽ ലണ്ടനിൽ പോവുകയും, ആ നാടിനെ ' സ്വാതന്ത്ര്യത്തിൻറെ മഹാ സൗധം' എന്ന് വിശേഷിപ്പിക്കുകയും ചെയ്‌തു.

ശങ്കരൻ നായർ 

ശങ്കരൻ നായർ ഒറ്റപ്പുസ്തകമേ എഴുതിയുള്ളു -ഗാന്ധിയും അരാജകത്വവും ( Gandhi and Anarchy,1922 ).ഈ പുസ്തകത്തെ ആധാരമാക്കി ഗുഹ പറയുന്നത്,ശങ്കരൻ നായരെ വല്ലാതെ ബാധിച്ച മലബാറിലെ മാപ്പിള ലഹള ( 1921 ) അദ്ദേഹത്തെ ഗാന്ധിയുടെ ശത്രുവാക്കി എന്നാണ്.ഗാന്ധിയും അദ്ദേഹത്തിൻറെ അനുയായികളും ഖിലാഫത്ത് പ്രസ്ഥാനത്തെ ഹിന്ദുക്കളുമായി കൂട്ടിയിണക്കി,ഇന്ത്യയിൽ പാൻ ഇസ്ലാമികതയ്ക്ക് വഴിമരുന്നിട്ടു എന്നാണ്,ഈ പുസ്തകത്തിൽ ശങ്കരൻ നായരുടെ കണ്ടെത്തൽ.വ്യക്തിപരമായ ശത്രുത കാരണം,ശങ്കരൻ നായർക്ക് ഗാന്ധിയെ വേണ്ട വിധം സൈദ്ധാന്തികമായി എതിർക്കാൻ കഴിഞ്ഞില്ല എന്ന് ഗുഹ പറയുന്നതിൽ കഴമ്പില്ല.തെളിവ് രേഖകൾ കൊണ്ട് സമൃദ്ധമാണ് ജഡ്ജി ആയിരുന്ന നായരുടെ പുസ്തകം.ഗാന്ധിയുടെ മറ്റൊരു വിമര്ശകനായ എം രത്ന സ്വാമി, The Political Philosophy of Gandhi എന്ന പുസ്തകത്തിലും അതേ കാലത്ത് ഫലപ്രദമായി ഗാന്ധിയുടെ തലതിരിഞ്ഞ ആശയങ്ങളെ പൊളിച്ചു കാട്ടിയിരുന്നു.
ശങ്കരൻ നായർ,മദ്രാസ് പ്രസിഡൻസി കോളജിലും ലോ കോളജിലുമാണ് പഠിച്ചത് .1897 ൽ അമരാവതി കോൺഗ്രസ് സമ്മേളനത്തിൽ പ്രസിഡൻറ്.1899 ൽ പബ്ലിക് പ്രോസിക്യൂട്ടർ.1900 ൽ മദ്രാസ് ലജിസ്ളേറ്റിവ് കൗൺസിൽ അംഗം.1902 ൽ വൈസ്രോയ് കഴ്സൺ,നായരെ റാലി യൂണിവേഴ്‌സിറ്റി കമ്മിഷൻ സെക്രട്ടറിയാക്കി.1907 ൽ മദ്രാസിൽ അഡ്വക്കേറ്റ് ജനറൽ.1908 മുതൽ 1915 വരെ മദ്രാസ് ഹൈക്കോടതി ജഡ്‌ജി.1912 ൽ സർ പദവി.1915 ൽ വൈസ്‌റോയ്‌സ് എക്സിക്യൂട്ടീവ് കൗൺസിൽ അംഗം.1919 ൽ അതിൽ നിന്ന് രാജി.1920 -21 ൽ ലണ്ടനിൽ ഇന്ത്യ സെക്രട്ടറിയുടെ കൗൺസിൽ അംഗം.

രണ്ടു മൂന്നു കൊല്ലത്തെ കോൺഗ്രസ് രാഷ്ട്രീയ പ്രവർത്തനം കഴിഞ്ഞ്,ബ്രിട്ടിഷ് ഇന്ത്യയിൽ ജോലി നോക്കിയത് കൊണ്ടൊന്നും,നായരുടെ കഴിവിനെ ഗുഹയെപ്പോലുള്ളവർ കുറച്ചു കാണരുത്.

നായർ മലയാളിയായ ഏക കോൺഗ്രസ് പ്രസിഡൻറ് മാത്രമല്ല,അന്നത്തെ കേന്ദ്ര മന്ത്രിസഭ ആയ വൈസ്രോയിയുടെ കൗൺസിലിൽ എത്തിയ ഏക മലയാളിയുമാണ്-വിദ്യാഭ്യാസ വകുപ്പ്.ഒറ്റ ഇന്ത്യക്കാരനേ അന്ന് കൗൺസിലിൽ ഉണ്ടായിരുന്നുള്ളു.1909 ലാണ് കൗൺസിൽ നിലവിൽ വന്നത്.ആദ്യ അംഗം സത്യേന്ദ്ര പ്രസന്ന സിൻഹ ( 1909 -1914 ) യ്ക്ക് നിയമ വകുപ്പായിരുന്നു.രണ്ടാമത്തെ അംഗം പി എസ് ശിവസ്വാമി അയ്യർക്കും അതേ വകുപ്പായിരുന്നു.മൂന്നാമത്തെ അംഗമായിരുന്നു,നായർ.

ജാലിയൻ വാലാബാഗിൽ 1919 ഏപ്രിൽ 13 ന് 379 പേരുടെ കൂട്ടക്കൊലയെ തുടർന്ന്, നായർ കൗൺസിലിൽ നിന്ന് രാജി വച്ചു.കൂട്ടക്കൊലയ്ക്ക് കാരണമായ റൗലറ്റ് ആക്ട് ചർച്ചാവേളയിൽ തന്നെ,1919 ഫെബ്രുവരിയിൽ മദൻ മോഹൻ മാളവ്യയും ജിന്നയും ഇമ്പീരിയൽ കൗൺസിൽ അംഗത്വവും രാജി വച്ചിരുന്നു;ആക്റ്റിനെതിരെ ഗാന്ധി പ്രതിഷേധ സമരം പ്രഖ്യാപിച്ചിരുന്നു .നായരുടെ ഈ രാജിയാണ്,അദ്ദേഹത്തെ മാറ്റി നിർത്തുന്നത്.മദ്രാസ് ഹൈക്കോടതി ജഡ്ജി ആയിരിക്കെ ഒരു വിധിയിൽ അദ്ദേഹം സുബ്രഹ്മണ്യ ഭാരതിയുടെ സ്വാതന്ത്ര്യ കവിത ഉദ്ധരിച്ചിരുന്നു-തിരുനൽവേലി കലക്റ്ററെ വാഞ്ചി അയ്യരും കൂട്ടരും വധിച്ചതായിരുന്നു കേസ്.രാജിക്ക് മുൻപ്,നായർ,ബ്രിട്ടീഷ് ഭരണത്തിൽ ഭേദഗതികൾ നിർദേശിച്ച്,രണ്ടു ഭിന്നാഭിപ്രായക്കുറിപ്പുകൾ മിനിട്സിൽ രേഖപ്പെടുത്തി.

പഞ്ചാബിൽ കലാപത്തിന് കാരണമായ 1918 ലെ മൊണ്ടേഗ് -ചെംസ്ഫോഡ് ഭരണ പരിഷ്‌കാരത്തെയും അതിൻറെ അടിസ്ഥാനത്തിലുള്ള റൗലറ്റ് ആക്റ്റിനെയും,വൈസ്രോയിയുടെ കൗൺസിൽ അംഗം എന്ന നിലയിൽ പിന്തുണച്ച ആളായിരുന്നു,നായർ.ഗാന്ധിയും കോൺഗ്രസും രണ്ടിനും എതിരായിരുന്നു.ഈ പട്ടാള നിയമമാണ്,ജാലിയൻ വാലാബാഗിന് വഴി വച്ചത്.

ലണ്ടനിലെ ഇന്ത്യ സെക്രട്ടറി എഡ്വിൻ സാമുവൽ മൊണ്ടേഗ് ( 1917 -1922 ),വൈസ്രോയ് ചെംസ്ഫോഡ് എന്നിവരുടെ തലയിൽ ഉദിച്ച ഘട്ടം ഘട്ടമായുള്ള പരിഷ്‌കാരമാണ്,അവരുടെ പേരിൽ അറിയപ്പെട്ടത്.അന്ന് പഞ്ചാബിൽ ലഫ്.ഗവർണറായിരുന്നു,മൈക്കിൾ ഫ്രാൻസിസ് ഒ' ഡയർ.അവിടെ ബ്രിഗേഡിയർ ജനറലായിരുന്നു,റെജിനാൾഡ് ഡയർ.രണ്ടിലും ഡയർ ഉള്ളതിനാൽ,ഇരുവരെയും കൂട്ടിക്കുഴച്ചാണ്,പലരും മനസ്സിലാക്കുന്നത് .റെജിനാൾഡ് ഡയറുടെ കീഴിലെ ഗുർഖാ സേനയാണ്,ജാലിയൻ വാലാബാഗിൽ കശാപ്പ് നടത്തിയത്.റൗലറ്റ് ആക്റ്റിനെതിരെ കലാപം നടക്കുമ്പോൾ,1919 ഏപ്രിലിൽ അമൃത് സറിൽ നില വഷളാവുകയായിരുന്നു.

വൈസ്‌റോയ്‌സ് കൗൺസിലിൽ നിന്ന് നായർ രാജി വച്ചെങ്കിലും ബ്രിട്ടൻ അദ്ദേഹത്തെ വിട്ടില്ല.ആ രാജിക്ക് ശേഷം കോൺഗ്രസ് നയിക്കുന്ന രാഷ്ട്രീയ സമരത്തിനൊപ്പം നിൽക്കാതെ നായർ ഇന്ത്യ സെക്രട്ടറി മൊണ്ടേഗിന്റെ ഉപദേഷ്ടാവായി ലണ്ടനിൽ പോയി.1925 വരെ ഇന്ത്യൻ കൗൺസിൽ ഓഫ് സ്റ്റേറ്റിൽ അംഗമായി;വൈസ്രോയിയുടെ കൗൺസിലിന് മുകളിലെ സമിതി ആയിരുന്നു,ഇത്.

ഇന്ത്യ സെക്രട്ടറിയുടെ ഉപദേഷ്ടാവായിരുന്ന ലണ്ടൻ കാലത്താണ്,ഗാന്ധിക്കെതിരെ പുസ്തകം എഴുതുന്നതും,അടുത്ത വർഷം പ്രസിദ്ധീകരിക്കുന്നതും.
മൈക്കിൾ ഒ ' ഡയർ 

ഗാന്ധിയും അരാജകത്വവും എന്നനായരുടെ പുസ്തകത്തിന് എതിരെ ഒ' ഡയർ മാനനഷ്ടക്കേസ് കൊടുത്തു .കൂട്ടക്കൊലയ്ക്ക് ,കുറ്റം ലഫ് ഗവർണർ ഒ' ഡയറിൽചാർത്തി. പഞ്ചാബിനെപ്പറ്റിയുള്ള അധ്യായത്തിൽ .നായർ ഇങ്ങനെ രേഖപ്പെടുത്തി:( മൊണ്ടേഗ് -ചെംസ്ഫോഡ് ) പരിഷ്കാരത്തിനു മുൻപ്,ലഫ് ഗവർണർ എന്ന ഏക വ്യക്തിയുടെ അധികാരത്തിലാണ്,പഞ്ചാബിൽ അക്രമങ്ങൾ അരങ്ങേറിയത് ( പേജ് 47 )...ബ്രിട്ടീഷ് മന്ത്രിസഭ,ചെംസ്ഫോഡിലും ഒ'ഡയറിലും ചൊരിഞ്ഞ പ്രശംസ,ഇന്ത്യയിലെ പൊതു അഭിപ്രായത്തിന്മേലുള്ള കടന്നു കയറ്റമായിരുന്നു.

നായർക്കെതിരെ ഒ'ഡയർ കേസ് കൊടുത്തത് 1923 ലാണ്.1924 ൽ 120 പേരെ വിസ്തരിച്ചു.12 അംഗ ലണ്ടൻ ജൂറി 11 -1 ന് നായർ കുറ്റക്കാരനാണെന്ന് വിധിച്ചു.500 പൗണ്ട് പിഴയും 7000 പൗണ്ട് ചെലവും നൽകാൻ ഉത്തരവിട്ടു.നായർക്കൊപ്പം നിന്ന ജൂറിയിലെ ആ ഒരംഗം ഹാരോൾഡ്‌ ലാസ്‌കി ആയിരുന്നു -വി കെ കൃഷ്ണ മേനോനും കെ ആർ നാരായണനും ഡോ കെ എൻ രാജിനുമൊക്കെ തുണയായിരുന്ന ധന ശാസ്ത്രജ്ഞൻ.

ഡയർ,സംഭവത്തിന് ശേഷം,ഒരു രാത്രി പോലും ഉറക്കം കിട്ടാതെ 1927 ൽ ഹൃദയാഘാതം വന്ന് മരിച്ചു.ഒ'ഡയറെ 1940 ൽ ലണ്ടനിലെ കാക്സ്റ്റൻ ഹില്ലിൽ ഉദ്ധം സിങ് വെടി വച്ച് കൊന്നു.

കേസിൽ ബ്രിട്ടൻ നായരുടെ കൂടെ നിന്നില്ല.

1928 ൽ ഇന്ത്യയിൽ എത്തിയ സൈമൺ കമ്മിഷനെ കോൺഗ്രസ് മാത്രമല്ല,ജിന്നയുടെ നേതൃത്വത്തിൽ മുസ്ലിം ലീഗിലെ ഒരു വിഭാഗവും ബഹിഷ്കരിച്ചു .സർ ജോൺ ഓൾസ് ബ്രൂക് സൈമൻറെ നേതൃത്വത്തിൽ ഏഴ് ബ്രിട്ടീഷ് എം പി മാരടങ്ങിയ കമ്മീഷൻ ഭരണ പരിഷ്‌കാരത്തിനായി ഇന്ത്യയിൽ എത്തി.1947 ൽ ഇന്ത്യയുടെ സ്വാതന്ത്ര്യ കാലത്ത് ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ആയിരുന്ന ക്ളമൻറ് ആറ്റ്ലി,കമ്മീഷൻ അംഗമായിരുന്നു.1927 ഡിസംബറിൽ മദ്രാസിൽ ചേർന്ന കോൺഗ്രസ് സമ്മേളനമാണ്,കമ്മീഷനെ ബഹിഷ്‌കരിക്കാൻ തീരുമാനിച്ചത്.എന്നാൽ,വൈസ്രോയ് ഇർവിൻറെ നേതൃത്വത്തിലുള്ള ഇന്ത്യ കൗൺസിൽ,സൈമൺ കമ്മിഷനുമായി സഹകരിക്കാൻ ഉണ്ടാക്കിയ അഖിലേന്ത്യ കമ്മിറ്റിയുടെ ചെയർമാൻ, നായരായിരുന്നു.ഈ കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ ഇവരായിരുന്നു:ആർതർ ഫ്‌റൂം,നവാബ് അലി ഖാൻ,ശിവ്‌ദേവ് സിങ് ഉബ്രോയ്,സുൽഫിഖർ അലി ഖാൻ,ഹാരിസിങ് ഗൗർ, ഷാഹിദ് സുഹ്രവർദി,കിക്കബായ് പ്രേംചന്ദ്,എം ബി രാജ.സ്വാതന്ത്ര്യത്തിനു തൊട്ടു മുൻപ് ബംഗാളിൽ മുഖ്യമന്ത്രിയായി,സുഹ്രവർദി.

നായരുടെ നേതൃത്വത്തിലുള്ള ഈ കമ്മിറ്റി,ഇന്ത്യയ്ക്ക് ഡൊമിനിയൻ പദവി വേണമെന്ന ( ബ്രിട്ടൻറെ ) ആവശ്യം സൈമൺ കമ്മീഷൻ മുൻപാകെ ഉന്നയിച്ചു.അത് പ്രഖ്യാപിച്ചപ്പോൾ,നായർ രാഷ്ട്രീയ ജീവിതം പൂട്ടിക്കെട്ടി.1934 ൽ മരുമകനായ എം എ കാൻഡെത്ത് മരിച്ച വിവരമറിഞ്ഞ് മദനപ്പള്ളിക്ക് പോകുമ്പോൾ,നായർ അപകടത്തിൽ തലയ്ക്ക് പരുക്കേറ്റ്,ഒരു മാസം കഴിഞ്ഞ് മരിച്ചു.

സൈമൺ കമ്മീഷന് എതിരെ ലഹോറിൽ പ്രതിഷേധിച്ച ലാലാ ലജ്‌പത്‌ റായ്,പൊലീസ് മർദനമേറ്റ് ചികിത്സയിൽ ഇരിക്കെ മരിച്ചു.

ഗാന്ധിയുടെ ഹിന്ദ് സ്വരാജ് ( 1908 ) എന്ന പുസ്തകത്തിലെ ആശയങ്ങളെയും 1922 ലെ ചൗരി ചൗരാ പൊലീസ് സ്റ്റേഷൻ ആക്രമണത്തെ തുടർന്ന് അദ്ദേഹം നിസ്സഹകരണ പ്രസ്ഥാനം നിർത്തി വയ്ക്കുന്നത് വരെയുള്ള പ്രവർത്തനങ്ങളെയും വിമർശനാത്മകമായി കാണുന്നതാണ്,നായരുടെ, ഗാന്ധിയും അരാജകത്വവും എന്ന പുസ്തകം.നായർ ഇതെഴുതുമ്പേഴേക്കും,ഗാന്ധി,രാജ്യാന്തര തലത്തിൽ അറിയപ്പെട്ടു കഴിഞ്ഞിരുന്നു;ഇന്ത്യയിൽ ബ്രിട്ടീഷ് കമ്പനി മഹാത്മാ ഗാന്ധി ബ്രാൻഡ് സിഗററ്റ് തന്നെ ഇറക്കിയിരുന്നു.1909 നവംബർ ഒൻപതിന് പ്രാൺ ജീവൻ മേത്ത,ഗോപാലകൃഷ്ണ ഗോഖലെയ്ക്ക് എഴുതിയ കത്തിലാണ്,ഗാന്ധിയെ ആദ്യമായി, ' മഹാത്മാ ' എന്ന് വിശേഷിപ്പിച്ചത്.പൊതുവെ കരുതും പോലെ,ടഗോർ അല്ല അത് ചെയ്തത്.ജീവറാം കാളിദാസ് ശാസ്ത്രി 1915 ജനുവരി 27 ന് ഗാന്ധിയെ പരസ്യമായി ' മഹാത്മാ ' എന്ന് വിളിച്ചു.1921 ൽ ഗാന്ധി മഹാത്മാവായി അറിയപ്പെട്ടു കഴിഞ്ഞിരുന്നു.

ഗാന്ധി പറയുന്ന നിസ്സഹകരണം ,ഭരണഘടനാ രീതികൾ പരാജയപ്പെടുമ്പോൾ മാത്രം പ്രയോഗിക്കുന്ന ആയുധമാണ്",നായർ എഴുതുന്നു."ഗാന്ധി പറയുന്ന അഹിംസയും ഉപവാസവും സത്യഗ്രഹവും രക്ത ചൊരിച്ചിലിന് കാരണമാകും,അവ നിഷ്‌ഫലമാകും ,അവ തൃപ്‌തികരമായ ഫലങ്ങൾ ഉളവാക്കുകയില്ല".

പുസ്തകത്തിലെ വാദമുഖങ്ങൾ ഇവയാണ്:

ഗാന്ധിയാണ്,സ്വാതന്ത്ര്യത്തിന്റെ ശത്രു.പഞ്ചാബ്,ഖിലാഫത് പ്രശ്നങ്ങളിൽ ഗാന്ധി,സ്വരാജ് ആധാരമാക്കിയത്,അസംബന്ധമാണ്.

ഖിലാഫത്തുമായി ഹിന്ദുക്കൾക്ക് ഒരു ബന്ധവുമില്ല.തുർക്കിയിലെ ഖലീഫയുടെ അവകാശവാദങ്ങൾക്കൊപ്പം,മുസ്ലിംകൾ തന്നെയില്ല.ഖിലാഫത്തുമായി ഹിന്ദുക്കളെ കൂട്ടിക്കുഴച്ചുള്ള ഗാന്ധിയുടെ പാത,രക്ത രൂക്ഷിതമായിരിക്കും.ഗാന്ധിയുടെയും കോൺഗ്രസിന്റെയും വഴി,പാശ്ചാത്യ സംസ്‌കാരത്തിന് എതിരാണ്.അവ,പരിഷ്‌കാരങ്ങൾ നമുക്ക് നൽകിയവർക്ക് എതിരാണ്.സ്വന്തം സുവിശേഷം രാഷ്ട്രീയത്തിൽ പ്രയോഗിച്ച ഗാന്ധി,വെറും ശിശുവാണ്.ദക്ഷിണാഫ്രിക്കയിലും അപ്രായോഗിക സാഹചര്യങ്ങൾ സൃഷ്ടിച്ചയാളാണ്,ഗാന്ധി.

ജാതി വ്യവസ്ഥയെ തുണയ്ക്കുന്നയാളാണ്,ഗാന്ധി.ആ വ്യവസ്ഥയും അഹിംസയുമായി ഒത്തു പോവുകയില്ല.പിന്നാക്ക ജാതികളിൽ പെട്ട ചിലരുടെ ഉപജീവന മാർഗം തന്നെ,മൃഗങ്ങളുടെ ഹിംസയാണ്.ഇസ്‌ലാമും അഹിംസയ്ക്ക് എതിരാണ്.പഞ്ചാബും ഖിലാഫത്തും പറഞ്ഞാണ്,ഗാന്ധി ,മൊണ്ടേഗ് -ചെംസ്ഫോഡ് പരിഷ്‌കാരത്തെ എതിർത്തത്.ഗാന്ധിയുടെ സ്വരാജ് അരാജകത്വമാണ്.

റെജിനാൾഡ് ഡയർ 

മാപ്പിള കലാപം സംബന്ധിച്ച ഗാന്ധിയുടെ സമീപനം ,സമ്പൂർണ കീഴടങ്ങലാണ്.ഖിലാഫത് പ്രസ്ഥാനവുമായുള്ള ചങ്ങാത്തം,മലബാറിൽ ഭീകര ഫലങ്ങളാണ്,ഉളവാക്കിയത്.ഖിലാഫത് പ്രസ്ഥാനത്തിന് ഹിന്ദുക്കളുടെ പിന്തുണയെന്ന ഗാന്ധിയുടെ ഉറപ്പ് കണക്കിലെടുത്ത്,ബ്രിട്ടീഷ് ഭരണ കൂടത്തിനെതിരെ മാപ്പിളമാർ ഉണർന്നപ്പോൾ,ബ്രിട്ടനോടുള്ള ഹിന്ദുക്കളുടെ കൂറ് കണ്ട് അവർ ക്ഷുഭിതരായി.അവർ ഹിന്ദുക്കൾക്കെതിരെ സായുധ കലാപം നടത്തി.കൂട്ടക്കൊലകൾ നടത്തി.മരണത്തെക്കാൾ വലിയ മുറിവുകൾ ഏൽപിച്ചു.....ഗാന്ധിയും ജില്ലാ കോൺഗ്രസ് സെക്രട്ടറി കെ മാധവൻ നായരെപ്പോലുള്ള അദ്ദേഹത്തിൻറെ ഡ്യുപ്പുകളുo ഇത്തരത്തിൽ മതത്തെ കലർത്തിയത്, സാമ്രാജ്യത്തിൻറെ നന്മയ്ക്ക് വിനാശകരമായിരിക്കും.

ഇന്ത്യയെ ഭിന്നിപ്പിച്ചത്,പണ്ട് നില നിന്ന ,കിഴക്കൻ ക്‌ളാസിക്കുകളിൽ അധിഷ്ഠിതമായ വിദ്യാഭ്യാസമാണ്.ബ്രാഹ്മണനെ അബ്രാഹ്മണനിൽ നിന്ന്,ഹിന്ദുക്കളെ മുസ്ലിംകളിൽ നിന്ന് ,സവര്ണരെ അവർണരിൽ നിന്ന് അകറ്റിയത്,അതാണ്.ഗാന്ധി ബനാറസ് ഹിന്ദു സർവകലാശാലയെയും അലിഗഡ് മുസ്ലിം സർവകലാശാലയെയും തകർക്കാൻ ശ്രമിച്ചു.രണ്ടിടത്തും,പാശ്ചാത്യ വിദ്യാഭ്യാസവുമായി കൂട്ടിയിണക്കി ആയിരുന്നു,പഠനം.

എല്ലാം ബഹിഷ്‌കരിക്കാനാണ്,ഗാന്ധിയുടെ ആഹ്വാനം.കലുഷമായ തലച്ചോറിൻറെ സ്വപ്നങ്ങളാണ്,അവ.വന്യമായ ആശയങ്ങളുടെ പ്രയോഗമാണ്,അത്.ഭരണഘടനാപരമായ പരിഷ്‌കാരങ്ങളുടെ ഫലങ്ങൾ മാത്രമല്ല ഗാന്ധി നശിപ്പിക്കുന്നത്;ഇന്ത്യയുടെ പുനർജന്മ പ്രതീക്ഷകൾ കൂടിയാണ്.അഹിംസ,അരാജകത്വത്തിൽ കലാശിക്കും.അത്,പാർലമെൻററി സ്വാതന്ത്ര്യത്തിന് പറ്റില്ല.ആത്മീയ സ്വരാജിന് പറ്റുമായിരിക്കും.

ഗാന്ധിക്ക്,വ്യവസായങ്ങൾ ആത്മാവിനെ നശിപ്പിക്കാൻ പിശാച് അയച്ച ഏജൻസികളാണ്.അവ ഇന്ത്യയുടെ ധാർമിക നിലവാരത്തിന് അണുവിട പോലും മാറ്റു കൂട്ടില്ലെന്നാണ്,ഗാന്ധിയുടെ വാദം.വ്യവസായത്തിന്റെ അസാന്നിധ്യത്തിൽ,പട്ടിണി ശരീരങ്ങളെ നശിപ്പിക്കുകയും ആത്മാവിൻറെ വികാസത്തിന് വിഘ്നമുണ്ടാക്കുകയും ചെയ്യും.ടെലെസ്കോപ് കണ്ട ആകാശക്കാഴ്ചകളും മൈക്രോസ്കോപ് കണ്ട സൂക്ഷ്മക്കാഴ്ചകളും ശാസ്ത്രം കാട്ടിത്തന്ന വിസ്മയങ്ങളുമെല്ലാം ഗാന്ധിക്ക് അയിത്തമാണ്......ഇന്ത്യക്കാരൻ പൗരുഷം വീണ്ടെടുക്കും വരെ,വെള്ളക്കാരൻറെ കാരുണ്യത്തിൽ ജീവിക്കണം.എന്നാൽ,ഗാന്ധിയാകട്ടെ,വംശീയവും വർഗീയവുമായ വൈരം കൂട്ടാൻ വേണ്ടതൊക്കെ ചെയ്യുകയാണ്.ഗാന്ധി,ഹിമാലയത്തിൽ മഹാത്മാവിൻറെ ജീവിതത്തിനു പോയിരുന്നെങ്കിൽ,ആയിരങ്ങൾ രക്ഷപ്പെട്ടേനെ.മരണത്തെക്കാൾ ഭീതിദമായ കലാപങ്ങൾ,ഒഴിവായേനെ.സ്വയം പിഴയൊടുക്കാതെ,ഗാന്ധിയും അനുയായികളും,അവരുടെ നയത്തിൻറെ ഇരകളുടെ രക്ത ചൊരിച്ചിലുമായി രാജ്യമാകെ അലയുകയാണ്.

ആഭ്യന്തര കലഹം വഴി ഗാന്ധി പ്രസ്ഥാനം തകരുക തന്നെ ചെയ്യും.കാരണം,അത് ടോൾസ്റ്റോയ്,ലെനിൻ,കമ്മ്യുണിസം,സോഷ്യലിസം,കർക്കശമായ ബ്രാഹ്മണിസം,തീവ്രമായ ഇസ്ലാമികത തുടങ്ങി,പരസ്പരം കൂട്ടി മുട്ടുമ്പോൾ പൊട്ടിത്തെറിക്കുന്ന വിവിധ ഘടകങ്ങൾ ചേർന്നതാണ്.അവസാന പതനത്തിനു മുൻപ്,അത്,ദുരിതവും രക്ത ചൊരിച്ചിലും വരുത്തി വയ്ക്കും.അതിനു മുൻപ് അതിനെ ഭരണ മികവോടെ കൈകാര്യം ചെയ്യണം.ബ്രിട്ടീഷ് ഭരണകൂടം,ഗാന്ധിക്കും അനുയായികൾക്കും അവരർഹിക്കുന്ന വിശ്രമം വിധിക്കണം.കോൺഗ്രസിനെയും ഖിലാഫത്ത് സംഘടനകളെയും,കൂറില്ലാത്ത നിയമവിരുദ്ധ സംഘടനകളായി കൈകാര്യം ചെയ്യണം.

ഇത്രയുമാണ്,ശങ്കരൻ നായരുടെ പുസ്തകത്തിൻറെ ഉള്ളടക്കം.

അതിൽ നിന്ന് മാപ്പിളലഹളയെപ്പറ്റിയുള്ള ഭാഗങ്ങളുടെ പരിഭാഷയാണ് ഈ പുസ്തകം.ഗാന്ധിയുടെ പാളിപ്പോയ അഹിംസാ പരീക്ഷണം കൂടിയായിരുന്നു,മാപ്പിള ലഹള.അങ്ങനെ കോൺഗ്രസിന് ജനപിന്തുണ നഷ്ടപ്പെട്ട മണ്ണിലാണ് കമ്മ്യൂണിസം കിളിർത്തത്.

ശങ്കരൻ നായരുടെ അനുജൻ സി ഗോപാലൻ നായർ എഴുതിയ Moplah Rebellion 1921 ഞാൻ പരിഭാഷ ചെയ്തിരുന്നു.ചേറ്റൂർ സഹോദരന്മാർ രേഖകൾ ഭാവിക്കായി സമാഹരിച്ചു വച്ചത് വലിയ സേവനമാണ്.

--------------------------------------------------------

1.ഡയർ:മഞ്ഞപിത്തം,Arteriosclerosis എന്നിവ ഉണ്ടായിരുന്നു 
2.Candeth:വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ മകൻ;ശങ്കരൻ നായരുടെ മകൾ മാധവി 'അമ്മ പാലാട്ടിന്റെ ഭർത്താവ്.നെഹ്‌റുവിന്റെയും ബോസിൻറെയും സുഹൃത്തും ഇന്ത്യൻ സ്ഥാനപതിയും ആയിരുന്ന എ സി എൻ നമ്പ്യാരുടെ ജ്യേഷ്ഠൻ,ആരത്തിൽ കണ്ടോത്ത് എന്ന കുടുംബപേര് candeth എന്നായി.ഗോവ വിമോചനത്തിന് നേതൃത്വം നൽകിയ ലഫ് ജനറൽ കാൻഡത്,മകൻ.
3.കെ പി എസ് മേനോൻ C Sankaran Nair ( 1967 ) എന്ന പുസ്തകം എഴുതി.നായരുടെ മകളുടെ ഭർത്താവായിരുന്നു,മേനോൻ.






അഹിംസയിലെ ഹിംസ

ഗാന്ധി കാണാത്ത മാപ്പിള ലഹള  

സർ സി ശങ്കരൻ നായർ / പരിഭാഷ:രാമചന്ദ്രൻ 

5.ഗാന്ധിക്ക് വഴി തെറ്റി 

പ്രവർത്തകർ തന്നെ സ്വയം ഭരണഘടനാധികാരത്തിനെതിരെ കലാപം പ്രഖ്യാപിച്ചാൽ,അതിനെ നശിപ്പിക്കാൻ ദത്തശ്രദ്ധരായാൽ,പ്രവർത്തനം അഹിംസാത്മകമാകുന്നതെങ്ങനെ ?

അധികാരികൾ തങ്ങളെ വെടിവയ്ക്കാൻ ഉതകും വിധമുള്ള നിസ്സഹകരണ സമരം നടന്നാൽ അത് അഹിംസാത്മകമാകുമോ ?

മുസ്ലിംകൾ പിന്തുടരുന്നത് അക്രമോൽസുകമായ മതമാണെന്ന് നമുക്കറിയാം.അവർ മതപരമായ നിയമം എന്ന് കരുതുന്ന ഒന്നിനായി ആ മതം ബലപ്രയോഗം അനുശാസിക്കുകയും അനുവദിക്കുകയും ചെയ്യുന്നു.നിസ്സഹകരണ പ്രവർത്തകരുടെ സ്വഭാവമനുസരിച്ച് രക്തച്ചൊരിച്ചിലിൽ മാത്രം അവസാനിക്കുന്ന കലാപങ്ങൾ ഉറപ്പാണ്.നിസ്സഹകരണ സമരത്തിന് ഇന്ത്യയെ വിവിധ കോൺഗ്രസ് പ്രവിശ്യകളായി തിരിച്ചിട്ടുണ്ട്.കോൺഗ്രസ് തത്വങ്ങൾ പിന്തുടരാൻ പ്രതിജ്ഞ ചെയ്തവർ അടങ്ങിയതാണ് കോൺഗ്രസ് കമ്മിറ്റികൾ.സന്നദ്ധ സംഘടനകളും ഉണ്ടാക്കി.ജാലിയൻ വാലാബാഗ്,ഖിലാഫത് പ്രശ്നങ്ങൾ ഉന്നയിച്ച് ജനത്തെ ബോധവൽക്കരിക്കാനും അത് വഴി സ്വരാജിലേക്ക് വഴി തെളിക്കാനുമാണ് ഈ സമിതികൾ."സമാധാനപരമായ " മാർഗങ്ങളാണ് സ്വരാജ് കൈവരിക്കാനുള്ള നിസ്സഹരണ സമരത്തിന് ആവിഷ്കരിച്ചിട്ടുള്ളത്.മൿഫേഴ്സൺ നടത്തിയ പ്രസംഗത്തിൽ ആ മാർഗങ്ങൾ വിശദീകരിച്ചിട്ടുണ്ട്.

ഷൗക്കത് അലിയും ഭാര്യയും,1932 

സമാധാനപരമായി തുടങ്ങി പൊടുന്നനെ അത് അക്രമത്തിലേക്ക് തിരിയുന്നു;മുസ്ലിം വികാരങ്ങൾ ഉണ്ടെങ്കിൽ ഈ പ്രവണത സഹിക്കാൻ കഴിയില്ല.ഭരണഘടനാധികാര കേന്ദ്രത്തിനോടുള്ള എതിർപ്പ് അവരെ അക്രമത്തിലേക്ക് നയിക്കുന്നു.പൂർണതയുടെ പ്രണേതാവായ ഗാന്ധിയുടെ ഉത്തരവനുസരിച്ച് അധികാരികളുടെ അക്രമത്തിന് കീഴ്‌പ്പെടുന്നതിന് പകരം,അവർ തിരിച്ചടിക്കുന്നു -കൊലകളാണ് ഇതിൻറെ ഫലം.ബീഹാർ നിയമസഭയിൽ മൿഫേഴ്സൺ* ഇത് നന്നായി വിശദീകരിച്ചിട്ടുണ്ട്.

മൿഫേഴ്സന്റെ പ്രസംഗം,24 ജനുവരി 1922 :

"എന്താണ് നിസ്സഹകരണ പ്രസ്ഥാനത്തിൻറെ സത്ത ?എന്താണ് അതിൻറെ ആത്യന്തിക ലക്ഷ്യവും രീതികളും ?

"അലഹബാദിലോ ബനാറസിലോ ഗാന്ധി 1920 ൽ ഇത് ആദ്യം പറഞ്ഞപ്പോൾ,ഇതിൻറെ ലക്ഷ്യങ്ങൾ ഭരണഘടനാ വിരുദ്ധവും രീതികൾ നിയമവിരുദ്ധവും എനിക്ക് സംശയമില്ലായിരുന്നു.അതിൻറെ നടപ്പാക്കൽ അക്രമത്തിലും അരാജകത്വത്തിലും കലാശിക്കുമെന്ന് ഉറപ്പായിരുന്നു.നേതാക്കളുടെ അഹിംസാ വചനങ്ങൾ വീൺവാക്കുകളാകും.അതിൻറെ അപ്രസക്തമായ ആദ്യഘട്ടം നോക്കേണ്ടതില്ല.പദവികൾ വേണ്ടെന്ന് വയ്ക്കുക,സ്‌കൂളുകളും കോളജുകളും ബഹിഷ്കരിക്കുക,വക്കീൽമാർ പ്രാക്ടീസ് വേണ്ടെന്ന് വയ്ക്കുക ഒക്കെയായിരുന്നു അപ്പോൾ നിസ്സഹകരണം.ഇവ പ്രത്യേകിച്ചും യുവാക്കൾക്ക് ദോഷം ചെയ്തു.ഈ ഘട്ടത്തിൽ തന്നെ അക്രമങ്ങൾ നടന്നു.സാമൂഹിക ബഹിഷ്കരണ ഭീഷണിയും സാമുദായിക സ്പർദ്ധയും വ്യക്തികളെ ബാധിച്ചു.ഈ പ്രസ്ഥാനത്തെ മൊത്തമായി എടുക്കാം.അതിൻറെ അവസാനഘട്ടങ്ങൾ വച്ച് വിലയിരുത്താം.അത് രാജ്യ നിയമങ്ങൾക്കും പോലീസിനും കോടതിക്കും എതിരെ നിന്നു ; പോലീസ് സ്റ്റേഷനുകൾ ആക്രമിച്ചു.കോടതികൾ പിക്കറ്റ് ചെയ്തു,പട്ടാളക്കാരോട് കൂറുമാറാൻ ആഹ്വാനം ചെയ്തു,നികുതിയും വാടകയും നൽകാൻ വിസമ്മതിച്ചു.

"പ്രസ്ഥാനത്തെ ആത്യന്തിക ലക്ഷ്യം വച്ച് വിലയിരുത്താം.അത് സർക്കാരിനെ മരവിപ്പിക്കലും അട്ടിമറിക്കലുമാണ്. ഇതിൻറെ അനിവാര്യ ഫലം,അരാജകത്വവും ചോരപ്പുഴയും സകല സമുദായങ്ങൾക്കും ദുരിതവുമാണ്.ഇത് വിജയിച്ചാൽ ( അങ്ങനെ സംഭവിക്കാതിരിക്കട്ടെ ) അതിൻറെ ഫലം ഇന്ത്യ അക്രമ വംശങ്ങളുടെ ഇരയാവുക എന്നതായിരിക്കും.അവർ അതിർത്തിക്ക് ചുറ്റുമുണ്ട്,മധ്യേഷ്യയിലെ വിശപ്പുള്ള ഗോത്രങ്ങൾ ചരിത്രത്തിൽ പല കുറി ഇന്ത്യയെ ആക്രമിച്ചിട്ടുമുണ്ട്.ഇന്ത്യയിൽ നിലവിലുള്ള ഭരണകൂടത്തെ അട്ടിമറിക്കലാണ് ലക്ഷ്യം എന്നിരിക്കെ,അതിൻറെ നേതാക്കളും അനുയായികളും അഹിംസാ പ്രതിജ്ഞ ഒപ്പിട്ടിട്ടുണ്ട് എന്ന് പറയുന്നതിന് എന്തർത്ഥം ? ആ പ്രതിജ്ഞ വെറും പ്രഹസനമാണ്.അത് നൂറു വട്ടം ലംഘിച്ചു കഴിഞ്ഞു.പ്രസ്ഥാനം നീളുന്തോറും,ലംഘനം പരിധി വിടും."

-------------------------------

നടന്ന കലാപങ്ങളെല്ലാം ഇത് തെളിയിച്ചു കഴിഞ്ഞു.മലബാർ കുപ്രസിദ്ധിക്ക് ഒന്നാം സ്ഥാനത്താണ്.അവിടെ കോൺഗ്രസ്,ഖിലാഫത്ത് കമ്മിറ്റികളുണ്ടാക്കി.ഗാന്ധിയും ഷൗകത്ത് അലിയും അവിടെയെത്തി.പ്രഘോഷണങ്ങൾ നടത്തി ,അതിൻറെ മാരക ഫലങ്ങളുണ്ടായി.മുസ്ലിംകൾക്ക് സ്വരാജ് രണ്ടാം ലക്ഷ്യം മാത്രമായിരുന്നു.ഒന്നാം ലക്ഷ്യം ഖലീഫക്കെതിരായ കുറ്റം പരിഹരിക്കലും രാജ്യത്ത് ഖിലാഫത്ത് ഭരണകൂടം സ്ഥാപിക്കലുമാണ്.അതിനാൽ സർക്കാർ ചില ഖിലാഫത്ത് നേതാക്കളുടെ പ്രവർത്തനങ്ങളിൽ ഇടപെട്ടപ്പോൾ,മുസ്ലിംകൾ ഒറ്റക്കെട്ടായി കലാപം നടത്തുകയും അതിൽ ചേരാൻ ഹിന്ദുക്കളെ ക്ഷണിക്കുകയും ചെയ്തു.

ഹിന്ദുക്കൾ ഒരു സമൂഹമായി തന്നെ കൂറ് കാട്ടി.ഫലം മുസ്ലംകൾക്കും ഹിന്ദുക്കൾക്കും ദോഷകരമായിരുന്നു.രണ്ടായിരത്തിലധികം മുസ്ലിംകളെ സൈന്യം കൊന്നതായാണ് കണക്ക്.ആയിരങ്ങൾ മറ്റു തരത്തിലും കൊല്ലപ്പെട്ടു.പരുക്കേറ്റവർ ഇതിലധികം.വെട്ടിക്കൊല്ലപ്പെട്ടവരും ജീവനോടെ തൊലിയുരിക്കപ്പെട്ടവരും കശാപ്പിന് മുൻപ് സ്വന്തം ശവക്കുഴി തോണ്ടാൻ വിധിക്കപ്പെട്ടവരുമായ ഹിന്ദുക്കൾ ആയിരങ്ങൾ വരും.സ്ത്രീകൾ ബലാൽസംഗം ചെയ്യപ്പെട്ടത് നൈമിഷിക ആവേശത്തള്ളിച്ചയിൽ മാത്രമല്ല.ആസൂത്രിതമായി മാസങ്ങൾ അവരെ കൈമാറി.കണക്കു കൂട്ടി അവരോട് ചെയ്ത കിരാതത്വത്തിന് ചരിത്രത്തിൽ സമാനതകളില്ല.

ആയിരങ്ങളെ ബലം പ്രയോഗിച്ച് മതം മാറ്റി.ഇതെല്ലാം ഖിലാഫത്ത് പ്രസ്ഥാനത്തിൻറെ പേരിലും അതിന് വേണ്ടിയും ആയിരുന്നു.ഗാന്ധിയുടെയും ഷൗക്കത് അലിയുടെയും വരവിനെ തുടർന്നായിരുന്നു,ഇത്.അതിനെ തുടർന്നാണ് ഖിലാഫത്ത് സമിതികൾ വന്നത്.അവർ അധികാരികളുടെ ഇടപെടലില്ലാതെ പരസ്യമായി പ്രവർത്തിച്ചു.ഇന്ത്യ സർക്കാർ മദ്രാസ് സർക്കാരിനെ ഖിലാഫത്ത് സമരക്കാരെ നേരിടുന്നതിൽ നിന്ന് വിലക്കി.സർക്കാരും ഭീകരതയ്ക്ക് ഉത്തരവാദി തന്നെ.
-----------------------------------------------------

* മൿഫേഴ്സൺ:സർ ഹ്യൂഗ് മൿഫേഴ്സൺ ( 1870 -1960 ):ബിഹാർ -ഒറീസ ചീഫ് സെക്രട്ടറി ( 1915 -1919 ) എക്സിക്യൂട്ടീവ് കൗൺസിൽ അംഗം ( 1921 -1925 ),ആക്ടിങ് ഗവർണർ ( 1926 ).കേന്ദ്ര ആഭ്യന്തര സെക്രട്ടറി ( 1919 -1920 ).1889 ൽ ഐ സി എസ് നേടി.സ്കോട് ലൻഡിൽ ജനിച്ചു.ഓക്സ്ഫഡിൽ പഠിച്ചു.






Friday 11 September 2020

സഹോദരിമാരെ പിച്ചി ചീന്തി 

ഗാന്ധിയും മാപ്പിള ലഹളയും 

സർ സി ശങ്കരൻ നായർ / പരിഭാഷ:രാമചന്ദ്രൻ 


4.മതസാമ്രാജ്യങ്ങൾ ഇനിയില്ല 


കോഴിക്കോട് സാമൂതിരി അധ്യക്ഷത വഹിച്ച യോഗത്തിൽ പാസാക്കിയ പ്രമേയത്തിൽ,മാപ്പിള ലഹളയിൽ നടന്ന ക്രൂരതകളുടെ ഭാഗം മയപ്പെടുത്തണമെന്ന് തൽപര കക്ഷികൾ വാദിച്ചപ്പോൾ വലിയ പ്രതിഷേധമുണ്ടായി.നടന്ന ക്രൂരതകൾ വൈസ്രോയിയുടെ ഭാര്യയായ ലേഡി റീഡിങിന് മലബാറിലെ സ്ത്രീകൾ അയച്ച സങ്കട ഹർജിയിൽ വിവരിച്ചിരുന്നു.

മലബാറിലെ സ്ത്രീകളുടെ സങ്കട ഹർജി 

ഞങ്ങൾ അടുത്തിടെയുണ്ടായ മാപ്പിള ലഹള എന്ന ഭീകരതയിൽ അക്രമത്തിനിരയായ മലബാറിലെ ഹിന്ദു സ്ത്രീകളാണ്.ഭവതി ഞങ്ങൾക്ക് കാരുണ്യ പൂർവം പരിഹാരം നേടിത്തരുമെന്ന് പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ 100 വർഷത്തിനിടയിൽ ഞങ്ങളുടെ ദുരിത ജില്ല നിരവധി മാപ്പിള ലഹളകൾ കണ്ടിട്ടുണ്ട്.ഈ ലഹളയുടെ ഭീകരതയ്ക്കും വ്യാപ്തിക്കും ഉദാഹരണങ്ങളില്ല.ക്രൂര മാപ്പിളമാർ കാട്ടിയ അക്രമങ്ങളും ഭീകരതയും വേണ്ട പോലെ അറിഞ്ഞിട്ടുണ്ടാവില്ല.പൈതൃക വിശ്വാസം വിടാൻ വിസമ്മതിച്ച ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ അംഗഭംഗം വന്ന ജഡങ്ങൾ കൊണ്ട് ഞങ്ങളുടെ കിണറുകളും കുളങ്ങളും നിറഞ്ഞു.പലതും പാതി ജീവനുള്ളതായിരുന്നു.ഗർഭിണികളെ കഷണങ്ങളാക്കി തെരുവുകളിലും കാടുകളിലും ഉപേക്ഷിച്ചു.ഗർഭസ്ഥ ശിശുക്കൾ ചതഞ്ഞ ശരീരത്തിൽ നിന്ന് പുറത്തേക്ക് തള്ളി നിന്നു.ഞങ്ങളുടെ ഒക്കത്ത് നിന്ന് കുഞ്ഞുങ്ങളെ വലിച്ചെടുത്ത് ഞങ്ങൾക്ക് മുന്നിൽ കഷണങ്ങളാക്കി.ഭർത്താക്കന്മാരെ,പിതാക്കളെ പീഡിപ്പിച്ച് ജീവനോടെ കത്തിച്ചു.ബന്ധുക്കൾക്കിടയിൽ നിന്ന് ഞങ്ങളുടെ സഹോദരിമാരെ വലിച്ചു കൊണ്ട് പോയി,തിന്മ നിറഞ്ഞ മനസ്സുകൾക്ക് മാത്രം സങ്കൽപ്പിക്കാവുന്ന എല്ലാ വിധവും നാണം കെടുത്തി.ഞങ്ങളുടെ ആയിരക്കണക്കിന് വീടുകൾ കിരാതമായ സംഹാര ബുദ്ധിയോടെ ചാമ്പലാക്കി.ക്ഷേത്രങ്ങൾ നശിപ്പിച്ച് വിഗ്രഹങ്ങൾക്ക് മേൽ പശുവിൻറെ കുടൽ മാല ചാർത്തി.പൂമാലകൾ ചാർത്തിയിരുന്ന സ്ഥലമാണ്,അത്.ചില വിഗ്രഹങ്ങൾ തകർത്തു.തലമുറകളായി അധ്വാനിച്ചു നേടിയ സ്വത്ത് കൊള്ളയടിച്ചു.മുൻപ് ധനികരായിരുന്നവരെ ഉപ്പോ മുളകോ വെറ്റിലയോ വാങ്ങാൻ കോഴിക്കോട് തെരുവുകളിൽ യാചകരാക്കി.അരി ദയയോടെ ദുരിതാശ്വാസ ഏജൻസികൾ തന്നു.ഇതൊന്നും കെട്ടു കഥകളല്ല.

ആലീസ്,റീഡിങിൻറെ ഭാര്യ 

കിണറുകളിൽ എല്ലിൻ കൂടുകളാണ്.വീടുകൾ കൽകൂനകളായി.ക്ഷേത്രങ്ങൾ നിലം പൊത്തി.ഇവ തെളിവുകളാണ്.കൊല ചെയ്യുമ്പോഴുള്ള ഞങ്ങളുടെ കുഞ്ഞുങ്ങളുടെ വാവിട്ട നിലവിളി ഇപ്പോഴും കാതിൽ മുഴങ്ങുന്നു.മരണം ശാന്തി തരും വരെ അത് മുഴങ്ങിക്കൊണ്ടിരിക്കും.വീടുകളിൽ നിന്ന് അടിച്ചിറക്കപ്പെട്ട ഞങ്ങൾ പട്ടിണി സഹിച്ച് അർദ്ധ നഗ്നരായി കാടുകളിൽ അലഞ്ഞു.ഞങ്ങളെ ആ വേട്ടക്കാർ കണ്ടെത്താതിരിക്കാൻ കുഞ്ഞുങ്ങൾ കരയുമ്പോൾ ഞങ്ങൾ വാ പൊത്തി.രക്തദാഹികളായ ക്രൂരന്മാർ ഞങ്ങളെ മതം മാറ്റുമ്പോൾ,ഞങ്ങൾ ആയിരങ്ങൾ ധാർമിക,ആത്മീയ സംഘർഷത്തിൽ അകപ്പെട്ടു.കുലീന കുടുംബങ്ങളിൽ ജനിച്ചു വളർന്ന ഞങ്ങളുടെ ചില സഹോദരിമാരെ ബലമായി മതം മാറ്റി കുറ്റവാളികളായ കൂലികൾക്ക് വിവാഹം ചെയ്ത് കൊടുത്ത അസഹ്യമായ,ആയുഷ്കാല ദുരിതം ഞങ്ങൾക്ക് മുന്നിലുണ്ട്.കഴിഞ്ഞ അഞ്ചുമാസം പുതിയ ഒരു ഭീകര കഥ കേൾക്കാതെ ഒരു ദിവസം പോലും കടന്നു പോയിട്ടില്ല.

ഖിലാഫത്തിൻറെ പേരിൽ അഞ്ചു മാസം നടന്ന കാട്ടു ഭീകരതയാണ് അതിശയോക്തിയില്ലാതെ ഇവിടെ വിവരിച്ചത്.ആയിരക്കണക്കിന് സഹോദരിമാർ അനുഭവിച്ച ദുഃഖം പരിഭവമില്ലാതെ പറയുകയായിരുന്നു.ബലാൽസംഗത്തിന്റെയും ഒറ്റപ്പെടലിൻറെയും വിശദാംശങ്ങളിലേക്ക് പോയിട്ടില്ല.ഭൂതകാലം വേദനയും ആകുലതയുമാണെങ്കിൽ,ഭാവി ഭീതിദവും നിരാശാജനകവുമാണ്.തകർക്കപ്പെട്ട,വിജനമായ ഒരു നാട്ടിലേക്കാണ് പോകേണ്ടത്.ഞങ്ങളുടെ വീടുകൾ കത്തിക്കുകയോ തകർക്കുകയോ ചെയ്തു.വീട് പോറ്റിയിരുന്ന ആണുങ്ങൾ വധിക്കപ്പെട്ടു.സ്വത്ത് കൊള്ളയടിച്ചു.കന്നുകാലികളെ കൊന്നൊടുക്കി.
നഷ്ട പരിഹാരമില്ലാത്ത പുനരധിവാസം നാശവും യാചനയും പട്ടിണിയും ആയിരിക്കും.ജീവിതം വീണ്ടും തുടങ്ങാൻ നന്മയുള്ള സർക്കാർ വേണ്ടത് ചെയ്യില്ലേ ? ഞങ്ങളുടെ പ്രിയപ്പെട്ടവരെ കൊല്ലുകയും ഞങ്ങളെ കൊള്ളയടിക്കുകയും അപമാനിക്കുകയും ചെയ്ത ദുഷ്ടരായ ശത്രുക്കൾക്കിടയിൽ പാപ്പരായി ജീവിതം തുടങ്ങാനാണ് പറയുന്നത്.നരകത്തിന് പോലും അഴിച്ചു വിടാൻ കഴിയാത്ത ചെകുത്താന്മാർ.ആ അവശിഷ്ടങ്ങളിലേക്ക് മടങ്ങുന്നത് ആലോചിക്കുമ്പോൾ ചുരുങ്ങിപ്പോകുന്നു.സായുധരായ മാപ്പിളമാരെ ചിതറിച്ചെങ്കിലും,ലഹള പൂർണമായും നീങ്ങി എന്ന് പറയാനാവില്ല.നട്ടെല്ല് പാതി തകർന്ന പാമ്പിനെപ്പോലെയാണ് അത്.വിഷപ്പല്ലിന് ഒന്നും പറ്റിയിട്ടില്ല.കൊത്താനുള്ള ശക്തി കുറഞ്ഞെങ്കിലും,പോയിട്ടില്ല.ഏതാനും ആയിരം മാപ്പിളമാർ കൊല്ലപ്പെട്ടു.ആയിരങ്ങൾ തടവിലായി.എങ്കിലും ആയിരക്കണക്കിന് കലാപകാരികളും കൊള്ളക്കാരും തിന്മ നിറഞ്ഞ മത പ്രബോധകരും മനുഷ്യത്വ ഹീനരായ ചെകുത്താന്മാരും ഇപ്പോഴും വിഹരിക്കുന്നു.ചിലർ ഒളിവിലാണ്.ഭൂരിപക്ഷവും സ്വത്ത് തിരിച്ചെടുക്കാൻ വന്ന പരസ്യമായി ധിക്കാരത്തോടെ, പക പ്രഖ്യാപിച്ച് നടക്കുന്നു.മടങ്ങിയ പലരും കൊല്ലപ്പെട്ടു.

പുനരധിവാസം, വറചട്ടിയിൽ നിന്ന് എരിതീയിലേക്ക് ആകരുത്.ഈ ദരിദ്ര സങ്കട ഹർജിക്കാർക്ക് സാമ്പത്തിക സഹായവും രാക്ഷസന്മാരിൽ നിന്ന് സംരക്ഷണവും വേണം.ആ ക്രൂര മതത്തിലെ ആണുങ്ങളിലും പെണ്ണുങ്ങളിലും കുട്ടികളിലും ഭീകരത കുത്തി വച്ചുണർത്തിയിരിക്കുകയാണ്.അവർ അയലത്ത് എപ്പോഴും ഇര പിടിക്കാനുണ്ടാകും.ആകെ ഞങ്ങൾക്ക് ആശ്രയം സർക്കാരിൻറെ നന്മ മാത്രമാണ്.

ഞങ്ങൾക്ക് പകയില്ല.ഒരു ക്രൂര വംശത്തിന്മേൽ സമാനമായ ദുരിതം വിതച്ചാൽ ഞങ്ങളുടെ ദുരിതം കുറയുകയില്ല.കൊലയാളികളെ കശാപ്പ് ചെയ്താൽ മരിച്ചവർ മടങ്ങില്ല. ഞങ്ങൾ അനുഭവിച്ച ഹീനതകൾ മറന്നാൽ ഞങ്ങൾ മനുഷ്യരും ആകില്ല.ആ വംശത്തോട് എന്നും സൗഹൃദം പുലർത്തിയവരാണ് ഞങ്ങൾ.എല്ലാം കൊള്ളയടിക്കപ്പെട്ട ഞങ്ങൾ , അടിച്ചേൽപിക്കപ്പെട്ട ഈ ദാരിദ്ര്യ വേളയിൽ നഷ്ടപരിഹാരം ചോദിക്കാതിരിക്കുന്നത്,കാപട്യമായിരിക്കും.മാപ്പിള വംശത്തിൻറെ മതഭ്രാന്തിനാൽ ഇരകളാക്കപ്പെട്ട ഞങ്ങൾ അങ്ങയുടെ സഹോദരിമാർക്ക് സർക്കാരിൻറെ സംരക്ഷണം ചോദിക്കാതിരിക്കുന്നത് കഴിവുകേടായിരിക്കും .അവർക്ക് ജീവിക്കേണ്ടത് കലാപ ഭൂമിയിലാണ്.ഞങ്ങളുടെ ആഗ്രഹം ചെറുതാണ്:പട്ടിണിയില്ലാതെ ഞങ്ങൾക്കും കുട്ടികൾക്കും ജീവിച്ചു പോകാനുള്ള നഷ്ട പരിഹാരം,കശാപ്പിനും കലാപത്തിനും എതിരെ പട്ടാള സംരക്ഷണം.ഇത് നല്കാനാവുന്നില്ലെങ്കിൽ,അയൽ ദേശത്ത് കുറച്ചു ഭൂമി തന്നാൽ മതി.അവിടെ പ്രകൃതി വേണ്ട വിധം അനുഗ്രഹിച്ചില്ലെങ്കിലും,മനുഷ്യൻറെ ക്രൂരതകൾ ഉണ്ടാവില്ല.
----------------
ഹൃദയഭേദകമായ ഈ ഹർജിയിൽ ഒപ്പിട്ടവരിൽ നിലമ്പൂരിലെ സീനിയർ റാണിയും ഉൾപ്പെടും.നാട് ഭരിച്ചിരുന്ന സമ്പന്ന കുടുംബത്തിൽപ്പെട്ട അവർ തന്നെ ഒപ്പിട്ടത് നടന്ന ക്രൂരതകളുടെ സ്വഭാവവും ഭാവിയെ സംബന്ധിച്ച ആശങ്കകളും  വെളിവാക്കുന്നു.

സാമൂതിരിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൻറെ തീരുമാനങ്ങൾ ഇവയാണ്:

താഴെ പറയുന്ന മാപ്പിള ക്രൂരതകൾ ചുരുക്കി കാണാനുള്ള തൽപര കക്ഷികളുടെ ശ്രമത്തെ യോഗം അപലപിക്കുന്നു.

1 .സ്ത്രീകളുടെ ബലാൽസംഗം 
2.മനുഷ്യരെ ജീവനോടെ തൊലി ഉരിക്കൽ 
3.പുരുഷൻമാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും കൂട്ടക്കശാപ്പ് 
4.കുടുംബത്തെ കൂട്ടത്തോടെ ചുട്ടു കരിക്കൽ 
5.ആയിരങ്ങളെ നിർബന്ധമായി മതം മാറ്റൽ,നിരസിച്ചാൽ വധം 
6.പകുതി മരിച്ചവരെ കിണറ്റിലേക്ക് തള്ളൽ.അവർ രക്ഷപെടാൻ മണിക്കൂറുകൾ ശ്രമിച്ച ശേഷം മരണത്തോടെ മോചിതരാകും 
7.കലാപ ദേശങ്ങളിലെ ഹിന്ദു,ക്രിസ്ത്യൻ വീടുകൾ അപ്പാടെ തീയിടൽ.ഇതിൽ മാപ്പിള സ്ത്രീകളും കുട്ടികളും പങ്കെടുത്തു.സ്ത്രീകളെ നഗ്നരാക്കൽ.അമുസ്ലിംകളെ അനാഥരാക്കൽ.
8.ഹിന്ദു ക്ഷേത്രങ്ങൾ മലിനമാക്കലും തകർക്കലും വഴി ഹിന്ദു മത വികാരത്തെ വ്രണപ്പെടുത്തൽ.ക്ഷേത്ര വളപ്പിൽ ഗോഹത്യ.അവയുടെ കുടൽ മാല വിഗ്രഹങ്ങളിൽ ചാർത്തൽ.ഭിത്തിയിലും മേൽക്കൂരയിലും കൊന്ന പശുക്കളുടെ തലയോട് തൂക്കൽ.
---------------------------------
ക്രൂരതയെപ്പറ്റി ഇതിൽക്കൂടുതൽ എഴുതുന്നില്ല.പുരുഷന്മാരെ രണ്ട് രീതികളിൽ കൂടി പീഡിപ്പിക്കുകയുണ്ടായി -ജീവനോടെ തൊലിയുരിക്കലും അവരെ വെട്ടികൊല്ലും മുൻപ് അവരെക്കൊണ്ട് തന്നെ സ്വന്തം ശവക്കുഴി കുഴിപ്പിക്കലും.
അലി സഹോദരർ ജയിലിൽ 1921 സെപ്റ്റംബർ 

മാപ്പിളമാർ പള്ളികളിൽ യോഗം ചേർന്ന് കലാപത്തിന് കോപ്പ് കൂട്ടിയിരുന്നു.അതിനാൽ ഈ ദേശങ്ങളിൽ ഹിന്ദുക്കൾക്ക് പ്രതിരോധിക്കാനോ രക്ഷപ്പെടാനോ കഴിഞ്ഞില്ല.ദുരന്തം മാസങ്ങൾ നീണ്ടു.ആയിരക്കണക്കിന് മുസ്ലിംകൾ ബ്രിട്ടീഷ് സേനയാൽ കൊല്ലപ്പെട്ടു.നിരവധി പേർക്ക് പരുക്കേറ്റു.ആയിരക്കണക്കിന് ഹിന്ദുക്കളെ വെട്ടിക്കൊന്നു.സ്ത്രീകൾ മാനഭംഗത്തിന് വിധേയരായി.ആയിരങ്ങളെ ബലം പ്രയോഗിച്ച് മതം മാറ്റി.മനുഷ്യനെ ജീവനോടെ തൊലി ഉരിച്ചു.കുടുംബങ്ങളെ കൂട്ടത്തോടെ ചുട്ടു കരിച്ചു.മാനം രക്ഷിക്കാൻ സ്ത്രീകൾ കിണറ്റിലേക്ക് സ്വയം ചാടി മരിച്ചു.സ്വന്തം മതത്തിലേക്ക് തിരിച്ചു പോകാൻ ആഗ്രഹിക്കുന്നവർക്ക് മുന്നിൽ ഭീകരതയും അക്രമവും മരണ ഭീഷണിയും വിഘാതമായി.ഖിലാഫത്ത് പ്രസ്ഥാനവും ഗാന്ധിയും അദ്ദേഹത്തിൻറെ ഹിന്ദു സുഹൃത്തുക്കളും മലബാറിന് നൽകിയത് ഇതാണ്.

മുസ്ലിം ലീഗ് പ്രസിഡൻറ് മാപ്പിള ക്രൂരതകളെ ന്യായീകരിച്ചത്,അത് ബ്രിട്ടനും ഹിന്ദുക്കൾക്കും എതിരായ യുദ്ധം ആയിരുന്നു എന്നതിനാലാണ്.ഗാന്ധിയും മാപ്പിളമാർക്ക്‌ വേണ്ടി നില കൊണ്ടു.ഇത് അവരുടെ ഡ്യൂപ്പുകൾക്ക് പോലും പിടിച്ചില്ല എന്നത് ആനി ബസന്റിന്റെ ലേഖനത്തിൽ നിന്ന് വ്യക്തമാണ്.ഇത്രയും പറഞ്ഞതിൽ നിന്ന് ഒരാൾക്കും ഖിലാഫത്തിനോട് അനുകമ്പ ഉണ്ടാകാനിടയില്ല.ഗാന്ധിയും അദ്ദേഹത്തിൻറെ ഡ്യൂപ്പുകളും ഏത് അടിയന്തര ഘട്ടത്തിലും തങ്ങൾക്കൊപ്പം നിൽക്കുമെന്ന ഉറപ്പ് ഖിലാഫത്തുകാർക്ക് നൽകി.മലബാറിൽ ബ്രിട്ടീഷ് ഭരണത്തിനെതിരായ കലാപത്തിലും ഹിന്ദുക്കൾ കൂടെ നിൽക്കും എന്ന് അവർ കരുതി.ഈ ഇസ്ലാമിക ബോധം,ഇന്ത്യയ്ക്കപ്പുറമുള്ള സഹോദര്യത്തിൽ അധിഷ്ഠിതമാണ്.അത് ബ്രിട്ടൻ സ്വരാജ് ഇളവുകൾ നൽകുന്നതിനെ അംഗീകരിക്കുന്നില്ല.കാരണം,സ്വരാജ് ബ്രിട്ടീഷ് ഭരണത്തിനുള്ളിലാണ്.ബ്രിട്ടീഷ് കോമൺവെൽത്തിലെ അംഗരാജ്യങ്ങൾ അനുഭവിക്കുന്ന സ്വയംഭരണം.സാമ്രാജ്യ താൽപര്യങ്ങളെ കീഴ്‌പ്പെടുത്തുന്ന ഒരു ശക്തിക്ക് ബ്രിട്ടൻ ഭരണം കൈമാറില്ല.ഇന്ത്യയുടെ താൽപര്യം ആകട്ടെ,ഇന്ത്യയ്ക്ക് പുറത്ത് ശത്രുവായ ശക്തിക്ക് ബ്രിട്ടൻ ഒരിക്കലും അടിയറ വയ്ക്കില്ല.മതത്തെ ഇതിൽ ഘടകമാക്കിയത് അപകടകരമായിപ്പോയി.ഹിന്ദു -മുസ്ലിം ഐക്യത്തിന് മറ്റൊരു ഘടകം കണ്ടെത്തിയില്ലെങ്കിൽ ഇത് വിലപ്പോവില്ല.

ഗാന്ധി ഖിലാഫത്തിന് വേണ്ടി ഏതറ്റവും വരെ പോകുമെന്ന് ഗാന്ധിയുടെ ഈ വാക്കുകളിൽ നിന്ന് മനസിലാക്കാം:

ഫ്രാൻസ് ബ്രിട്ടനിൽ നിന്ന്  ഡോവർ അപഹരിക്കുകയും ഇന്ത്യ ഫ്രാൻസിനെ രഹസ്യമായി സഹായിക്കുകയോ  അതല്ലെങ്കിൽ ഡോവർ നിലനിർത്താനുള്ള ബ്രിട്ടൻെറ ശ്രമങ്ങളോട് നിസ്സംഗതയോ ശത്രുതയോ പുലർത്തുകയും   ചെയ്താൽ,ബ്രിട്ടൻറെ നിലപാട് എന്തായിരിക്കും ? ബ്രിട്ടൻ ഖിലാഫത്തിനെ വെട്ടിമുറിക്കുമ്പോൾ ഇന്ത്യ കയ്യും കെട്ടി നോക്കി നിൽക്കണോ ?

ബ്രിട്ടനോട് ചോദിക്കുന്നതും, ഇന്ത്യ പീഡിതർക്ക് വേണ്ടി യുദ്ധത്തിന് പോകുന്നതും രണ്ടാണ്.സാമ്രാജ്യത്തിന് പുറത്തുള്ള ശക്തിക്ക് വേണ്ടി വാദിക്കുന്നത് ന്യായമല്ല.

എന്താണ് ഇപ്പോഴത്തെ അവസ്ഥ ? ഗാന്ധിയുടെ ഡ്യൂപ്പായ ജില്ലാ കോൺഗ്രസ് സെക്രട്ടറി കോഴിക്കോട്ടെ കെ മാധവൻ നായർ ജനുവരി നാലിന് എഴുതിയത്   ഞാൻ കടമെടുക്കാം:

ഇതാണ് ഇപ്പോൾ അവസ്ഥ -അഹിംസ ആധാരമാക്കി ഹിന്ദുക്കളും മുസ്ലിംകളും പൊതു ശത്രുവിനെതിരെ യുദ്ധം ചെയ്യുകയാണ്.ലക്ഷ്യ സാധ്യത്തിന് അക്രമം പ്രയോഗിക്കാമെന്ന് വാദിക്കുന്ന മൗലാന*യുടെ വിഭാഗമുണ്ട്.അവർ നാളെ അക്രമം നടത്തുന്നുവെന്നും മറുപക്ഷം അഹിംസയിൽ തുടരുന്നുവെന്നും ഇരിക്കട്ടെ.മൗലാനയുടെ വീക്ഷണം,അതിൻറെ പരിണാമ ഗുപ്തിയിലേക്ക് നീങ്ങിയാൽ അഹിംസാ വിഭാഗത്തിൻറെ അവസ്ഥ എന്തായിരിക്കും ? നിങ്ങളുടെ അയൽക്കാരൻ നിങ്ങളുടെ മാർഗം അംഗീകരിക്കാതിരിക്കെ ,നിരപരാധിയായ അയാൾക്കെതിരെ  അക്രമവും കൊലയും കൊള്ളയും അഴിച്ചു വിട്ട് സ്വാതന്ത്ര്യം നേടിയിട്ട് കാര്യമുണ്ടോ ? അത് വഴി ഖിലാഫത്തിനെ തിരുത്താനാവുമോ ? അക്രമത്തിൽ വിശ്വസിക്കാത്തവരെ ആകുലരാക്കുന്നതാണ് മൗലാനയുടെ നിലപാട്.

ഇന്ത്യയിലെ അമുസ്ലിംകൾക്ക് ഖിലാഫത്ത് അവകാശവാദങ്ങൾ വിഷയമായിരുന്നില്ല.മുസ്ലിം പിന്തുണയ്ക്കായി ഗാന്ധിയും കൂട്ടരും അതൊരു ബ്രിട്ടീഷ് വിരുദ്ധ പ്രസ്ഥാനമായി നിസ്സഹകരണ പ്രക്ഷോഭത്തിലേക്ക് ഏറ്റെടുത്തു.ഖിലാഫത്ത് പ്രസ്ഥാനത്തോടുള്ള ആ അമുസ്ലിം അനുതാപവും ഇല്ലാതായി.ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയും ഇന്ത്യൻ സർക്കാരും മുസ്ലിം അവകാശങ്ങളെ അനുതാപത്തോടെ പരിഗണിക്കുന്നു എന്ന നിർഭാഗ്യകരമായ പ്രസ്താവനകളാണ് ഈ പ്രസ്ഥാനത്തിന് കരുത്ത് പകർന്നത്.മുസ്ലിം അവകാശങ്ങൾക്കൊപ്പം സെക്രട്ടറി മൊണ്ടേഗ് നിൽക്കുന്നുവെന്ന് പറഞ്ഞത് ആഗാ ഖാനാണ്.ഗാന്ധി ആവതെല്ലാം ചെയ്തു.ഗാന്ധിയോ ഇന്ത്യൻ മുസ്ലിംകളോ മുന്നോട്ട് വച്ച ഖിലാഫത്ത് അവകാശവാദത്തെ അമേരിക്കയിലോ ബ്രിട്ടനിലോ ഉള്ള ഏതെങ്കിലും പത്രമോ പ്രചാരകനോ പിന്തുണച്ചതായി കാണുന്നില്ല.എന്നാൽ,മൊണ്ടേഗിനും ഇന്ത്യൻ സർക്കാരിനും ഉണ്ടെന്ന് പറഞ്ഞു പരത്തിയ അനുതാപം,മിതവാദികളായ മുസ്ലിംകളെയും ഹിന്ദുക്കളെയും കൂടി അതിന് അനുകൂലമാക്കി.അങ്ങനെ തുടങ്ങിയ പ്രക്ഷോഭം അപകടകരമായ നിലയിലെത്തി.

മുസ്ലിം അവകാശവാദമോ സ്വരാജ് പ്രശ്നമോ ഒത്തുതീർപ്പിലെത്തണമെന്ന് ഖിലാഫത്ത് പ്രസ്ഥാനമോ ഗാന്ധിയോ ആഗ്രഹിക്കുന്നില്ല.അവർക്ക് വേണ്ടത് ബ്രിട്ടീഷ് സർക്കാരിൻറെ അന്ത്യമാണ്.അതുകൊണ്ടാണ് തുർക്കി പോലും പ്രായോഗിക രാഷ്ട്രീയമായി കാണാത്ത ആവശ്യങ്ങൾ ഇന്ത്യൻ പ്രക്ഷോഭകാരികൾ മുന്നോട്ട് വച്ചിരിക്കുന്നത്.സേവ്റെസ് സന്ധി പരിഷ്കരിക്കാൻ സുഹൃത്തുക്കൾ നടത്തുന്ന ശ്രമങ്ങളെ അവർ തടസ്സപ്പെടുത്തി.ഗാന്ധിയുടെയും മുഹമ്മദ് അലിയുടെയും ഖിലാഫത്ത് സമീപനം ഒത്തുതീർപ്പിന് വിഘാതമായെന്ന് എല്ലാവരും തിരിച്ചറിയുന്നു.ഗാന്ധിയെയോ അലി സഹോദരർ നയിക്കുന്ന ഖിലാഫത് പ്രസ്ഥാനത്തെയോ ബ്രിട്ടൻ തൃപ്തിപ്പെടുത്താൻ ശ്രമിക്കുന്നത് വിഫലമായ വ്യായാമം ആയിരിക്കും.ഗാന്ധിയും കൂട്ടരും പ്രോത്സാഹിപ്പിച്ച ഇന്ത്യൻ ആഗോള ഇസ്ലാമികത ഭാവിയിൽ എല്ലാ മതങ്ങൾക്കും നാഗരികതകൾക്കും എതിരായിരിക്കും.മുസ്ലിംകൾ ആഗോള ഇസ്ലാമികതയ്‌ക്കൊപ്പം ചേരുന്നത് എനിക്ക് മനസ്സിലാകും.ഒരുനാൾ ലോക മുസ്ലിംകൾ ഒരു പതാകയ്ക്ക് കീഴിൽ ഒന്നിക്കുമെന്ന വാഗ്ദാനം ഒരു മുസ്ലിമിന് ആവേശമായിരിക്കും.എന്നാൽ നാം ലോകയാഥാർഥ്യങ്ങൾ കാണുകയും പുനർനിർമിതിയിൽ ഏർപ്പെട്ടിരിക്കുന്ന ശക്തികളെ കാണുകയും വേണം.

ലോകത്ത് മത സാമ്രാജ്യങ്ങളുടെ കാലം കഴിഞ്ഞു.മത കുരിശുയുദ്ധങ്ങൾ ഇനി സാധ്യമല്ല.മതപരവും ദേശീയവുമായ വൈജാത്യങ്ങൾക്കപ്പുറം പോകുന്ന കാലത്തിൻറെ ഉമ്മറപ്പടിയിലാണ് നാം.ആ ഐക്യത്തിൽ മതപരമായ വൈജാത്യങ്ങൾ ലയിക്കും.ആഗോള ഇസ്ലാമികത,ക്രിസ്തു മതം,ബുദ്ധ മതം എല്ലാം കാലഹരണപ്പെട്ട ലോകത്താണ്.ആഗോള ഹിന്ദുമതം എന്നൊന്നിനെപ്പറ്റി പറയേണ്ടതില്ല.ഈ ആഗോള സംഗതികൾക്കർത്ഥം നാശവും മത പ്രചാരണവും ലോകയുദ്ധത്തിന് കാരണമായ അധീശ ഭാവവുമാണ്.

ഈ അപകടകരമായ അടിത്തറയിലാണ് ഗാന്ധി പ്രസ്ഥാനം നിൽക്കുന്നത്.സ്വരാജ് അല്ല ലക്ഷ്യം.വിദേശികൾ നടത്തിയ തെറ്റുകൾ തിരുത്തുകയാണ് ലക്ഷ്യം.ഗാന്ധിയുടെ തത്വങ്ങൾ ഞാൻ വിശദീകരിച്ചു.സ്വരാജോ രാഷ്ട്രീയ സ്വാതന്ത്ര്യമോ അല്ല ഗാന്ധിക്ക് വേണ്ടത്.ഖലീഫയുടെ സങ്കടങ്ങളല്ല  ഗാന്ധിയെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിന് പ്രേരിപ്പിച്ചത്.എല്ലാ സർക്കാരുകളെയും വെറുക്കുന്നവനായി ഗാന്ധി ബ്രിട്ടീഷ് സർക്കാരിനെ നശിപ്പിക്കാൻ ആഗ്രഹിക്കുന്നു.

---------------------------------------------------------

*മൗലാനാ ഹസ്രത് മൊഹാനി 

വൈസ്രോയ് റീഡിങിന്റെ ഭാര്യ:ഇന്ത്യൻ വൈസ്രോയ് റൂഫസ് ഐസക്സ് റീഡിങിന്റെ ആദ്യഭാര്യ ആലീസ് എഡിത് ഐസക്സ് ( 1866 -1930 ).സ്റ്റോക് ബ്രോക്കറായ ഭർത്താവിനെ നിയമം ഉദ്യോഗമാക്കാൻ പ്രേരിപ്പിച്ചു.അദ്ദേഹം ബ്രിട്ടീഷ് ചീഫ്ജസ്റ്റിസായി.ഭർത്താവിൻറെ ഉയർച്ചയ്‌ക്കൊപ്പം പദവികൾ മാറി അവർ കൗണ്ടെസ് ആയത് 1917 ൽ.1921 ൽ റീഡിങ് വൈസ്രോയി ആയി.ഇവിടെ അവർ സ്ത്രീകൾക്കുള്ള കാരുണ്യ പ്രവൃത്തികളിൽ മുഴുകി.1921 ൽ ഇന്ത്യൻ സ്ത്രീ നിധിയുണ്ടാക്കി.പെഷവാറിൽ ആശുപത്രിയുണ്ടാക്കി.




Thursday 10 September 2020

ആനി ബസന്റ് കോഴിക്കോട്ട് കണ്ടത്

ഗാന്ധിയും മാപ്പിള ലഹളയും 

സർ സി ശങ്കരൻ നായർ / പരിഭാഷ:രാമചന്ദ്രൻ 

3.ആനി ബസന്റ് കോഴിക്കോട്ട് കണ്ടത് 

സ്രത്ത് മൊഹാനി പ്രസംഗത്തിൽ ചെയ്തത്,അലി സഹോദരരാൽ പ്രചോദിതമായി കറാച്ചി സമ്മേളനത്തിൽ പാസാക്കിയ പ്രമേയത്തിൻറെ ലക്ഷ്യം ഖിലാഫത്ത് സമ്മേളനത്തിൽ പ്രകടമാക്കുക എന്നതായിരുന്നു.ഇസ്ലാം അഹിംസയ്ക്ക് എതിരാണെന്ന് എല്ലാവർക്കും അറിയാവുന്ന സത്യം മൊഹാനി വിളിച്ചു പറയുകയാണ്.സ്വരാജ് ഒരു വർഷത്തിനകം നേടുമെന്ന് ഗാന്ധി വാക്ക് നൽകിയതായി മറ്റൊരു പ്രസംഗത്തിൽ മൊഹാനി പറയുകയുണ്ടായി.അതിനാൽ കലാപം പ്രഖ്യാപിക്കുന്നത് നിയമപരമാണ്.മറ്റൊരു നയവ്യത്യാസം അദ്ദേഹം ചൂണ്ടിക്കാട്ടിയത്,ഭയാനക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതും,ഹിന്ദുക്കളെ മുസ്ലിംകളിൽ നിന്ന് അകറ്റുന്നതുമാണ്.

അഫ്ഗാനിസ്ഥാൻ വിശുദ്ധ യുദ്ധത്തിൻറെ ഭാഗമായി ഇന്ത്യയെ ആക്രമിച്ചാൽ,അവരെ എതിരിടാൻ മുസ്ലിംകൾക്ക് ബാധ്യതയുണ്ടെന്നും ഹിന്ദുക്കൾ സഹകരിക്കാതിരുന്നാൽ അവരെയും എതിരിടുമെന്നും അലി സഹോദരർ പറഞ്ഞിരുന്നു.അതിനാൽ,ഗാന്ധി ഖിലാഫത്തുകാരുമായി ചേർന്നപ്പോൾ,ആലാപമുണ്ടായാൽ ഹിന്ദു പിന്തുണ ഖിലാഫത്തുകാർക്ക് ഉറപ്പായിരുന്നു.മുസ്ലിംകളും ഹിന്ദുക്കളും തമ്മിലുള്ള തർക്കത്തിൽ ഗാന്ധിയുടെ നിലപാട് അവർക്ക് അനുകൂലമായിരുന്നു.ഇസ്ലാമിക ശാസനങ്ങൾക്ക് കീഴ്‌പെടാനാണ് ഗാന്ധി ഹിന്ദുക്കളെ ഉപദേശിച്ചത്.മുസ്ലിംകളുടെ ഗോഹത്യയ്ക്ക് ഹിന്ദുക്കൾ എതിര് നിൽക്കേണ്ടെന്ന് ഗാന്ധി ഉപദേശിച്ചു.അതിൽ ഇളവ് കൊടുത്ത് ഇസ്ലാമിക സഹനത്തിൽ വിശ്വസിക്കുക.ഹിന്ദുക്കളുടെ ആഘോഷാവസരങ്ങളിൽ മുസ്ലിം പള്ളികൾക്ക് അടുത്ത് കൂടെ ഘോഷയാത്രകൾ ഗാന്ധി വിലക്കി.ഹിന്ദിക്ക് പകരം ഹിന്ദുസ്ഥാനി പഠിക്കാൻ ഉപദേശിച്ചു.തർക്ക വിഷയങ്ങളിൽ എല്ലാം ഇസ്ലാം വികാരത്തിന് അടിപ്പെടുക.മാപ്പിള അതിക്രമങ്ങളിൽ ഗാന്ധി സ്വീകരിച്ച സമീപനം,ഈ കീഴടങ്ങലിന്റെ തീവ്രത വ്യക്തമാക്കുന്നു.

ഗാന്ധി ഖിലാഫത്തുമായി ചേർന്നത് മലബാറിൽ ക്രൂരമായ ഫലങ്ങൾ ഉണ്ടാക്കി.ഗാന്ധിയിലും അനുയായികളിലും ഖിലാഫത്ത് പ്രസ്ഥാനത്തിനുള്ള ഹിന്ദു പിന്തുണയിലും വിശ്വസിച്ച്,വിശുദ്ധ യുദ്ധത്തിൽ തുണച്ചില്ലെങ്കിൽ ഹിന്ദുക്കൾ ശത്രുക്കൾ എന്ന ഉദ്ബോധനത്തെ ആശ്രയിച്ച് ബ്രിട്ടീഷ് സർക്കാരിനെതിരെ പോരാടാൻ നിന്ന മുസ്ലിംകൾ,ഹിന്ദുക്കൾ ബ്രിട്ടനോട് കൂറ് കാട്ടിയപ്പോൾ ക്ഷുഭിതരായി.ഇതിൻറെ ഫലമായി,സായുധരും സംഘടിതരുമായി മാപ്പിളമാർ അപ്രതീക്ഷിതമായി ഹിന്ദുക്കളെ നേരിട്ടു.അപ്പോൾ നടന്ന അതിക്രമങ്ങൾ കുപ്രസിദ്ധമാകയാൽ വിവരിക്കുന്നില്ല.അവർ ഹിന്ദുക്കളെ വെട്ടി അറുത്തു;മരണത്തെക്കാൾ വലിയ മുറിവുകൾ ഏൽപിച്ചു.

മാപ്പിള ലഹളയിൽ സ്ത്രീകൾക്കെതിരായ എതിരായ അക്രമം അത് വരെ ചരിത്രത്തിൽ കേട്ടുകേൾവി ഇല്ലാത്തതായിരുന്നു.ഓഗസ്റ്റ് 20 നാണ് അത് തുടങ്ങിയത്.സെപ്റ്റംബർ ആറു വരെ അക്രമം അരങ്ങേറി.അന്ന് വൈസ്രോയ് റീഡിങ് പ്രഭു നടത്തിയ പ്രസംഗം ശ്രദ്ധേയമാണ്.

വൈസ്രോയിയുടെ പ്രസംഗം:

"ഏതാനും ബ്രിട്ടീഷുകാരും നിരവധി ഹിന്ദുക്കളും കൊല്ലപ്പെട്ടു.വാർത്താ വിനിമയ സൗകര്യങ്ങൾ വിച്ഛേദിച്ചു.സർക്കാർ ഓഫിസുകൾ കത്തിച്ചു,കൊള്ള ചെയ്‌തു,രേഖകൾ നശിപ്പിച്ചു.ഹിന്ദു ക്ഷേത്രങ്ങൾ നശിപ്പിച്ചു.ബ്രിട്ടീഷുകാരുടെയും ഹിന്ദുക്കളുടെയും വീടുകൾ തീ വച്ചു.ഹിന്ദുക്കളെ ബലം പ്രയോഗിച്ച് മതം മാറ്റി.തെക്കേ ഇന്ത്യയിലെ ഏറ്റവും ഫല പുഷ്ടിയുള്ള പ്രദേശം ക്ഷാമ ബാധിതമായി.സർക്കാർ ഭരണം തൽക്കാലം നിലച്ചു.ഓഫിസുകളും കോടതികളും പ്രവർത്തിക്കാതായി.കച്ചവടം നിലച്ചു.

"എല്ലാ തരത്തിലും പെട്ട യൂറോപ്യൻ,ഹിന്ദു അഭയാർത്ഥികൾ കോഴിക്കോട് കേന്ദീകരിച്ചു.അവർ സുരക്ഷിതരാണ്.കോഴിക്കോട് സംരക്ഷിക്കാൻ സേനയുണ്ടായിരുന്നില്ലെങ്കിൽ എന്തായിരുന്നേനെ എന്നാലോചിക്കുമ്പോൾ നടുങ്ങുന്നു.ഈ ഭാഗത്തെ അമുസ്ലിംകളുടെ വീടും സ്വത്തും ജീവനും പട്ടാളവും പോലീസും സംരക്ഷിച്ചു.ഈ ഭീകരതയ്ക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ട് വന്ന് ശിക്ഷിക്കുക തന്നെ വേണം.

റീഡിങ് പ്രഭു 

"പ്രത്യക്ഷ ഉത്തരവാദിത്തത്തിന് പുറമെ മറ്റൊന്നുണ്ട്.പാവപ്പെട്ടവരും നിർഭാഗ്യവാന്മാരുമായ മനുഷ്യരെ വഴി തെറ്റിച്ച് നിയമത്തെയും അധികാരത്തെയും ലംഘിക്കാനും അക്രമം നടത്താനും പ്രേരിപ്പിച്ചു.രാജ്യത്തിൻറെ പല ഭാഗത്തും പലപ്പോഴും ഉണ്ടായ മത ഭ്രാന്തിൽ ആധാരമായ കലാപങ്ങളുടെ വലിയ രൂപമായിരുന്നു,ഇത്.ഞാൻ എന്നോട് തന്നെയും നിങ്ങളോടും രാജ്യത്തോടും ചോദിക്കട്ടെ -ഇത്തരം സിദ്ധാന്തങ്ങൾ ജനമനസ്സിൽ കുത്തി വച്ചാൽ മറ്റെന്താണ് ഫലം ?വികാരങ്ങൾ ആളിക്കത്തിക്കുന്ന, മനഃപൂർവമായ വ്യാജ പ്രസ്താവനകളുടെ സത്യം ഉരച്ചു നോക്കാൻ കഴിയാത്ത അജ്ഞരായ മനുഷ്യരെ അക്രമത്തിലേക്ക് വഴി തെറ്റിച്ചാൽ ശാന്തിയും സമാധാനവും ഉണ്ടാവുന്നത് എങ്ങനെ ? വികാരങ്ങൾ കത്തി യുക്തിയില്ലാത്ത രോഷത്തിൽ എത്തുകയാണ്.

"അധികാരത്തെ തളർത്താനുള്ള ഈ പ്രസ്ഥാനത്തിൻറെ നേതാവ് അഹിംസയുടെ പ്രവാചകനാണ്.അക്രമത്തിൽ ഏർപ്പെടുന്നവരെ ശാസിക്കാറുണ്ട്.അദ്ദേഹത്തിൻറെ സിദ്ധാന്തവും പ്രബോധനവും,വികാരങ്ങളെ ആളിക്കത്തിക്കുമ്പോൾ വിസ്മരിക്കപ്പെടുന്നു.

"ഉത്തരവാദിത്തമുള്ളവർക്കും ബോധമുള്ളവർക്കും ഒന്നറിയാം -സർക്കാരിനും അധികാരത്തിനും എതിരായ അട്ടിമറി സമരം,ക്രമസമാധാന തകർച്ചയ്ക്കും രാഷ്ട്രീയ കാലുഷ്യത്തിനും അരാജകത്വത്തിനും നാശത്തിനും വഴിവയ്ക്കും."

അതിക്രമങ്ങൾ,പ്രത്യേകിച്ചും സ്ത്രീകൾക്കെതിരെ നടന്നത്,വിവരണത്തിനപ്പുറമാകയാൽ,ഈ പുസ്തകത്തിൽ പറയുന്നില്ല.നൂറുകണക്കിന് സംഭവങ്ങളിൽ നിന്ന് ഇംഗ്ലീഷ്,പ്രാദേശിക പത്രങ്ങളിൽ വന്ന ചിലത് മാത്രം പറയാം.

ആനി ബസന്റ് ഗാന്ധിക്കൊപ്പം / മദ്രാസ്,1921 

ആനി ബസന്റ് 1921 ഡിസംബർ ആറിന് 'ന്യൂ ഇന്ത്യ'യിൽ എഴുതിയ ലേഖനം:

മലബാറിൻറെ ദുഃഖം 

ആനി ബസന്റ് 

ഗാന്ധിയും അദ്ദേഹത്തിൻറെ പ്രിയ സഹോദരർ മുഹമ്മദ്,ഷൗക്കത്ത് അലിമാരും നടത്തിയ പ്രബോധനങ്ങൾ മലബാറിൽ വരുത്തിവച്ച ഭീകരതകൾ കാണാൻ ഗാന്ധിയെ തന്നെ അങ്ങോട്ട് കൊണ്ട് പോകേണ്ടതാണ്.ഗാന്ധി തീരുമാനിച്ച ഓഗസ്റ്റ് ഒന്നിന് തന്നെ അവർ ഖിലാഫത്ത് രാജ് സ്ഥാപിച്ചു.ഒരു പോലീസ് ഇൻസ്പെക്റ്ററെ വളഞ്ഞ് ബ്രിട്ടീഷ് ഭരണത്തിനെതിരെ കലാപം നടത്തി.അന്ന് മുതൽ അവർ നിരോധിച്ച ആയിരക്കണക്കിന് യുദ്ധക്കത്തികൾ രഹസ്യമായി ഉണ്ടാക്കി ഒളിപ്പിച്ചു.കലാപം പൊട്ടിപ്പുറപ്പെട്ട പോലീസ് സ്റ്റേഷനുകളിലും സർക്കാർ ഓഫിസുകളിലും അവർ ഖിലാഫത്ത് പതാകകൾ ഉയർത്തി.മലബാറിൽ ഒരു ഓഗസ്റ്റ് 25 നാണ് ചേരമാൻ പെരുമാൾ ആദ്യ സാമൂതിരിയായി സിംഹാസനമേറിയത് എന്നത് വിചിത്രമാണ്.അന്ന് മുതൽ ഒരു മലയാള വർഷം തുടങ്ങി.അങ്ങനെ 1096 വർഷം സാമൂതിരിമാർ ഭരിച്ചു.മറ്റ് രാജാക്കന്മാർ അദ്ദേഹത്തെ തലവനായി കാണുന്നു.ഇവരെ ആശ്രയിച്ചാണ് ശരിക്കും മലബാറിലെ സമാധാനം നിൽക്കുന്നത്.ഇവരെ സുരക്ഷിത സ്ഥാനത്ത് കണ്ടാലേ അഭയാർത്ഥികൾ തിരിച്ചു വരൂ.ഇവരുടെ ഭൂമിയിൽ കൃഷി ചെയ്യുന്നത് മാപ്പിളമാരാണ്.അത് അവർ കൈവശം വയ്ക്കുന്നു.അവർ അധ്വാനിക്കുന്ന കർഷക തൊഴിലാളികളാണ്.

ഞാൻ കോഴിക്കോട്ടും പാലക്കാട്ടും വേഗത്തിൽ നടത്തിയ സന്ദര്ശനത്തിനിടയിൽ നടന്ന പൊതുയോഗങ്ങളുടെ റിപ്പോർട്ട് എൻറെ ലേഖകർ അയച്ചിട്ടുണ്ട്.നിസ്സഹകരണക്കാരും ഖിലാഫത്തുകാരും നടത്തിയ പ്രഖ്യാപനങ്ങളിൽ നിന്ന് ബ്രിട്ടീഷ് രാജ് പോയി സ്വരാജ് വരുന്നു എന്നാണ് മാപ്പിളമാർ മനസ്സിലാക്കിയത്.അതേ തുടർന്ന് അവർ സർക്കാർ സ്ഥാപനങ്ങൾ ആക്രമിച്ചു.ചോരപ്പുഴ ഒഴുകി.ആ കഥയാണ് ഇവിടെ പറയുന്നത്.

ബ്രിട്ടൻ ഇസ്ലാമിന്റെ ശത്രുവാണെന്നും അത് വീഴുകയാണെന്നും വിജയിക്കുകയാണെന്നുമുള്ള ഖിലാഫത്തുകാരുടെ സന്ദേശം എല്ലാ വീടുകളിലും എത്തി.മുസ്ലിം പള്ളികളിലെ മത വെറി നിറഞ്ഞ പ്രഘോഷങ്ങൾ അത് പടർത്തി.മുസ്ലിം ഹൃദയങ്ങൾ ആഹ്ളാദിച്ചു.നിസ്സഹകരണക്കാർ മുസ്ലിം മതനേതാക്കളോട് സഹായം ചോദിക്കുന്നത് അവർ കണ്ടു.അവർ രണ്ടിനെയും ഒന്നായി കണ്ടു.സർക്കാർ ചെകുത്താനും ഇബിലീസുമായി.അതിനെതിരെ അവർ മരണം വരെ പോരാടാൻ ഉറച്ചു.നിസ്സഹകരണക്കാർക്ക് ഉത്തരവാദിത്തമില്ലെന്ന് ഗാന്ധിക്ക് സൗകര്യം പോലെ പറയാം.വസ്തുതകൾ അങ്ങനെയല്ല.ബോംബയിലെ രക്തച്ചൊരിച്ചിലിൻറെ ഉത്തരവാദിത്തം ഗാന്ധി ഏറ്റു.മലബാറിലെ കശാപ്പ് ആ ഉത്തരവാദിത്തം വിളിച്ചു പറയുന്നു.അവിടെ നിസ്സഹകരണം മരിച്ചു.തെസ്യൂസിൻറെ പല്ലുകളിൽ നിന്ന് പോരാളികൾ ഉയിർക്കും പോലെ,വിദ്വേഷം മലബാറിൽ ഉയിർത്തു.ഇതാണ് ഗാന്ധിസവും നിസ്സഹകാരികളുടെ ഖിലാഫത്തിസവും പ്രചരിപ്പിച്ചതിൻറെ ഫലം.

എല്ലാവരും ഖിലാഫത്ത് രാജിനെപ്പറ്റി സംസാരിച്ചു.അത് സർക്കാർ അടിച്ചമർത്തുന്നതിലാണ് ജന പ്രതീക്ഷ.സർക്കാർ നടപടികൾ നിർത്തണമെന്ന് ആവശ്യപ്പെടാനാണ് ഗാന്ധി മിതവാദികളെ പ്രേരിപ്പിക്കുന്നത്.അവശേഷിച്ച ജീവനുകളെപ്പോലും കൊല്ലാൻ ചെന്നായ്ക്കളെ അഴിച്ചു വിടണമെന്ന് അർഥം.മിതവാദികൾ,നിസ്സഹകാരികളുടെ സർക്കാരിനെ മരവിപ്പിക്കൽ നയം നടപ്പാക്കിയ കൊലപാതകികൾക്കും കൊള്ളക്കാർക്കും ബലാൽസംഗികൾക്കും ഒപ്പമല്ല.അവർ സർക്കാരിനെതിരെ യുദ്ധം പ്രഖ്യാപിച്ചു.ആശുപത്രിയിൽ ശ്വാസം മുട്ടി മരിക്കാൻ കിടന്ന ഒരു രോഗിയുടെ മാപ്പിള വികാരത്തെപ്പറ്റി ഗാന്ധി എന്ത് പറയുന്നു ?

താൻ മരിക്കുമോ എന്ന് അയാൾ ഡോക്റ്ററോട് ചോദിച്ചു.രക്ഷപെടാൻ സാധ്യതയില്ലെന്ന് ഡോക്റ്റർ പറഞ്ഞു.

"പതിനാല് അവിശ്വാസികളെ കൊല്ലാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്",ധീരനും ദൈവഭയമുള്ളവനുമായ ആ മാപ്പിള പറഞ്ഞു.ഗാന്ധിക്കിഷ്ടം ഇത്തരക്കാരെയാണ്.ഇതാണ് മതമെന്നും ഇതാണ് മതപരമായ പ്രവൃത്തിയെന്നും അവർ കരുതുന്നു.കൊലയും ബലാൽസംഗവും കൊള്ളയും സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും കൊലയും കുടുംബങ്ങളുടെ കശാപ്പും മതമാണെന്ന് കരുതുന്നവരെ ഏത് പരിഷ്‌കൃത സമൂഹവും നിയന്ത്രിക്കണം.

ചില പാഴ്‌സി സ്ത്രീകളുടെ സാരി തെമ്മാടികൾ വലിച്ചു കീറിയപ്പോൾ ഞെട്ടിയ ആളാണ് ഗാന്ധി.ആ ഞെട്ടൽ ന്യായമാണ്.ദൈവഭയമുള്ള തെമ്മാടികളെ വിദേശവസ്ത്രം ധരിക്കുന്നത് പാപമാണ് എന്ന് പഠിപ്പിച്ചിരുന്നു.മതപരമായ കർമമാണ് അതെന്ന് അവർ കരുതി.കീറവസ്ത്രം മാത്രമുള്ള,വീട് വിട്ട് പലായനം ചെയ്ത സ്ത്രീകളോടും തെരുവിൽ അലയുന്ന അമ്മമാരുടെ അഭയാർത്ഥി ക്യാമ്പിലെ കുഞ്ഞുങ്ങളോടും അൽപമെങ്കിലും കനിവ് ഗാന്ധിക്കുണ്ടോ ?

ദുരിതം വിവരണാതീതമാണ്.അഴകുള്ള പ്രായം കുറഞ്ഞ ഭാര്യമാർ ഭയ വിഹ്വലരായി വിങ്ങിക്കരയുന്നു.ഭർത്താക്കന്മാരെ കൺമുന്നിലിട്ട് വെട്ടി നുറുക്കുന്നത് കണ്ട ഭാര്യമാർ-അതായിരുന്നു മാപ്പിളമാർക്ക് മതം.എല്ലാം നശിച്ച പുരുഷന്മാർ -എരിഞ്ഞമർന്ന്,പ്രതീക്ഷ വിട്ട്.ഞാൻ അഭയാർത്ഥി ക്യാമ്പുകളിൽ ഇത്തരം ആയിരക്കണക്കിന് മനുഷ്യരെ കണ്ടു.നഗ്‌നമായ ചുമലിൽ തുണി പുതപ്പിക്കുമ്പോൾ കണ്ണ് തുറന്ന് നോക്കും.അവ വിങ്ങി തിടം വച്ചിരുന്നു.വിസ്മയത്തിൻറെ നനഞ്ഞ പുഞ്ചിരി അവരുടെ മുഖം ദുരിതം കൊണ്ട് നിറയ്ക്കും.കണ്ണുകൾ നിറയെ ഉൽക്കണ്ഠയും ആകുലതയും നിരാശയും."നാണംകെട്ട മനുഷ്യത്വ രാഹിത്യം മലബാറിൽ മുന്നേറുന്നു",ഗാന്ധി പറയുന്നു.അത് ശരിയാണ്.അത് മാപ്പിളമാർ സൃഷ്ടിച്ചതാണ്.ഞാൻ കണ്ട ഇരകൾ ബ്രിട്ടീഷുകാരും ഇന്ത്യൻ വാളുകളും മരണത്തിൽ നിന്ന് സംരക്ഷിച്ചവരാണ്.ഭീകരത മുഴുവൻ തുടങ്ങിയത് മാപ്പിളമാരാണ്.ആയിരക്കണക്കിനാളുകളെ സർക്കാർ രക്ഷിച്ചു.ഗാന്ധിക്ക് വേണ്ടത് സർക്കാർ അക്രമങ്ങൾ നിർത്തി വയ്ക്കൽ മാത്രമാണ്.അപ്പോൾ മാപ്പിളമാർ അഭയാർത്ഥി ക്യാമ്പുകൾ ആക്രമിച്ച് അവരുടെ നിർത്തി വച്ച ജോലി തീർത്തോളും.

കോഴിക്കോട് ഞാൻ മൂന്ന് ക്യാമ്പുകളിൽ പോയി.രണ്ടെണ്ണം ക്രിസ്ത്യൻ,ഒന്ന് കോൺഗ്രസ്.രാവിലെ ഏഴു മുതൽ ഉച്ച വരെ കോൺഗ്രസ് ഓഫിസിൽ നിന്ന് അരി വിതരണം ചെയ്തിരുന്നു.നന്നായി ചെയ്തിരുന്നു.ഓലക്കൂരകളും ചില കെട്ടിടങ്ങളും സ്ത്രീകളെയും കുട്ടികളെയും പാർപ്പിച്ചു.പുരുഷന്മാർ പുറത്ത് ഉറങ്ങി.എല്ലാം നിയന്ത്രിച്ചത് ഇന്ത്യക്കാർ തന്നെ.സാമൂതിരിയുടെ കമ്മിറ്റി വസ്ത്രവും പണവും സകലർക്കും നൽകി.കോൺഗ്രസ് കമ്മിറ്റി സ്വതന്ത്രമായി ആഹാരം നൽകുന്നു.പാലക്കാടും സാമൂതിരിയുടെ കമ്മിറ്റി ഇത് പോലെ പ്രവർത്തിക്കുന്നു.

ഞാൻ കേട്ട ഒരു നല്ല കഥയോടെ അവസാനിപ്പിക്കാം.രണ്ടു പുലയരെ മാപ്പിളമാർ പിടി കൂടി,ഇസ്ലാം അല്ലെങ്കിൽ മരണം എന്ന നറുക്ക് വിധിച്ചു.ഹിന്ദുക്കളിലെ ഈ അയിത്ത ജാതിക്കാർ,ഇസ്ലാം ആകുന്നതിന് പകരം ഹിന്ദുക്കളായി മരിക്കാൻ തയ്യാറായി.മുസ്ലിംകളുടെയും ഹിന്ദുക്കളുടെയും ദൈവം അവരുടെ ദൂതന്മാരെ ഈ ധീര ആത്മാക്കളുടെ അടുത്തേക്ക് അയച്ച് അവർ ഏത് മതത്തിനായി മരിച്ചോ അതിൽ തന്നെ പുനർജ്ജന്മം നൽകണം.

'ന്യൂ ഇന്ത്യ'യിലെ റിപ്പോർട്ട്,1921 ഡിസംബർ 6 :

എൻറെ പ്രദേശത്ത് ഹിന്ദുക്കളുടെ ക്രൂരമായ കൊലകൾ ചെമ്പ്രശ്ശേരി തങ്ങളും അയാളുടെ സഹായിയായ മറ്റൊരു തങ്ങളും ചേർന്നാണ് തുടങ്ങിയത്.ഈ വ്യാധി കാട്ടുതീ പോലെ പടർന്നു;ദിനം പ്രതി ഞങ്ങൾ കൊലകളെപ്പറ്റി കേൾക്കാൻ തുടങ്ങി.രണ്ടാഴ്ചയ്ക്കകം ഹിന്ദു വധം സാധാരണമായി.കോഴിക്കോട്,ഏറനാട് താലൂക്കുകളിൽ നിന്ന് മാപ്പിളമാർ നടത്തിയ ക്രൂരതകളുടെ കഥകളുമായി അഭയാർത്ഥികൾ എത്താൻ തുടങ്ങി.കോഴിക്കോട് നിന്ന് 12 മൈൽ വടക്കുകിഴക്കുള്ള പുത്തൂരിൽ പട്ടാപ്പകൽ ഇസ്ലാമിൽ ചേരാൻ വിസമ്മതിച്ച 25 പേരെ വെട്ടിക്കൊന്ന്  കിണറ്റിലിട്ടു*.മാപ്പിളമാർ പോയപ്പോൾ ഇതിൽ ജീവൻ ബാക്കിയായ ഒരാൾ രക്ഷപ്പെട്ട് കോഴിക്കോട്ടെത്തി.അയാൾ ആശുപത്രിയിലാണ്.സ്വയം ഇരയായതിനാൽ സംഭവം സത്യമായിരിക്കണം.

ഏറനാട് താലൂക്കിലെ കടലുണ്ടി റെയിൽവേ സ്റ്റേഷനും അണിയലുരിനും അടുത്തുള്ള മണ്ണൂരിൽ കഴിഞ്ഞയാഴ്ച കൊലകളും നിർബന്ധിത മതം മാറ്റവും നടന്നതായി വാർത്ത വന്നു.കോഴിക്കോട്ട് നിന്ന് 14 മൈൽ ദൂരെയാണ് ഈ സ്ഥലം.കഴിഞ്ഞയാഴ്ച കോഴിക്കോട്ടേക്കുള്ള ഓരോ തീവണ്ടിയിലും നൂറുകണക്കിന് അഭയാർത്ഥികൾ ഉണ്ടായിരുന്നു.കഴിഞ്ഞയാഴ്ച ദുരിതാശ്വാസ കമ്മിറ്റി പതിനായിരം പേർക്ക് ഭക്ഷണം നൽകി;ഈയാഴ്ച 15000 ആയി.ഇവർ പറഞ്ഞപ്രകാരം കുറഞ്ഞത് 50 പേരെ കൊന്നിട്ടുണ്ടാകും;നിരവധി നിർബന്ധിത മതം മാറ്റലുകളുണ്ടായി;വീടുകൾ കത്തിച്ചു.കുഞ്ഞുങ്ങളെയും ഗര്ഭിണികളെയും കൊല്ലുന്നത് നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുമോ ?

രണ്ടു ദിവസം മുൻപ് ഒരഭയാർത്ഥി നൽകിയ മൊഴി ഞാൻ വായിച്ചു.ഏഴു മാസം ഗർഭിണിയായ ഒരു സ്ത്രീയെ ഒരു മാപ്പിള അടിവയറ്റിൽ വെട്ടി.ഗർഭപാത്രത്തിൽ നിന്ന് കുഞ്ഞ് പുറത്തു വന്ന നിലയിൽ അവർ റോഡിൽ കിടന്നു.എത്ര ഭീകരം !

ആറു മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞിനെ അമ്മയുടെ മാറിൽ നിന്ന് പിടിച്ചെടുത്ത് രണ്ടു കഷണമാക്കി.എത്ര ഹൃദയഭേദകം ! ഈ മാപ്പിളമാർ മനുഷ്യരോ ചെകുത്താന്മാരോ ? അവിടെയും നിര്ബന്ധ മാർഗം കൂട്ടലുണ്ടായി.ഒരു ഡസൻ പേരുടെ തല മുണ്ഡനം ചെയ്ത് നിർബന്ധമായി ഖുർ ആൻ വചനങ്ങൾ ചൊല്ലിക്കുന്നത് ഒരഭയാർത്ഥി നേരിട്ട് കണ്ടു.ഒരു മരത്തിൽ കയറിയാണ് കണ്ടത്.കൊലകളും നിര്ബന്ധ മാർഗം കൂട്ടലും നടന്നിട്ടില്ല എന്ന് പറയുന്നവർക്ക് എന്ത് തെളിവാണുള്ളത് ? ഇവിടെയുള്ള മൊഴികളുടെ സത്യാവസ്ഥ അവർ തന്നെ പരിശോധിക്കട്ടെ.

ഇന്നലെ കോട്ടയ്ക്കലിന് അടുത്ത് നിന്ന് കൊലപാതകങ്ങളുടെ വിവരമെത്തി.11 ഹിന്ദു പുരുഷന്മാരെയും സ്ത്രീകളെയുമാണ് കൊന്നത്.പെരിന്തൽമണ്ണയ്ക്കും മേലാറ്റൂരിനുമിടയിൽ ഒരു കലുങ്കിനടിയിൽ ഇ=രണ്ടാഴ്ച മുൻപ് 15 ഹിന്ദുക്കളുടെ ജഡം കണ്ടെത്തി.ഇതെല്ലാം സത്യമാണ്.കേട്ടിട്ട് മനം പിരട്ടൽ ഉണ്ടാകുന്നുണ്ടോ ?

പുത്തുർ കിണറിൽ നിന്ന് രക്ഷപ്പെട്ട കേളപ്പൻ 

ചെമ്പ്രശ്ശേരി തങ്ങൾക്ക് കീഴിലെ മാപ്പിളമാർ നടത്തിയ ഒരു ബലാൽസംഗ വിവരമറിഞ്ഞ് രോഷവും അറപ്പും വെറുപ്പുമൊക്കെ തോന്നുന്നു.മേലാറ്റൂരിലെ ഒരു കുലീന നായർ കുടുംബത്തിലെ സ്ത്രീയെ മാപ്പിളമാർ അവരുടെ ഭർത്താവിനും സഹോദരർക്കും മുന്നിൽ നഗ്നയാക്കി,ആണുങ്ങളുടെ കൈകൾ കെട്ടി അവരോട് ചേർത്തു നിർത്തി.അവരെ മാപ്പിളമാർ ബലാൽസംഗം ചെയ്യുമ്പോൾ ഭർത്താവും സഹോദരന്മാരും കണ്ണ് പൊത്തി.മാപ്പിളമാർ വാൾ കഴുത്തിൽ വച്ച് കണ്ണ് തുറപ്പിച്ചു.ഈ ചെറ്റത്തരത്തെപ്പറ്റി എഴുതാൻ വയ്യ.എൻറെ കുടുംബവും ബന്ധുക്കളും കോഴിക്കോട്ട് മാനഭംഗത്തിരയാകാതെ സുരക്ഷിതരായി എത്തിയതിന് ദൈവത്തിന് നന്ദി.ഞങ്ങളുടെ കുടുംബത്തിലെ നാല് പേരെ അവർ കൊന്നു.രണ്ടു ബന്ധുക്കളും രണ്ട് വേലക്കാരും.

ഈ ബലാൽസംഗ സംഭവം അവരുടെ സഹോദരൻ എന്നോട് രഹസ്യമായി പറഞ്ഞതാണ്.ഇത്തരം ധാരാളം ക്രൂരതകൾ പുറത്ത് പറയാതെയുണ്ട്.

കേശവമേനോനും മറ്റും പറഞ്ഞത്:

ഹിന്ദു -മുസ്ലിം ഐക്യത്തെക്കാളും സ്വരാജിനെക്കാളും പ്രധാനമാണ്,പരമ സത്യം.അതിനാൽ ഞങ്ങൾ മൗലാനാ സാഹിബിനോടും സഹ മതവാദികളോടും ആദരണീയ നേതാവ് മഹാത്മാ ഗാന്ധിയോടും ( അദ്ദേഹം ഇവിടെ നടന്ന ക്രൂരതകൾ അറിഞ്ഞില്ലെങ്കിൽ ) പറയുന്നു -

മാപ്പിളമാർ ഹിന്ദുക്കളോട് കാട്ടിയ ക്രൂരതകളായി കേൾക്കുന്നതെല്ലാം നിർഭാഗ്യവശാൽ,സത്യമാണ്.അഹിംസാവാദിക്കോ നിസ്സഹകരണക്കാരനോ അഭിനന്ദിക്കാൻ കഴിയുന്ന ഒന്നും അതിൽ ഇല്ല.അവരെ എന്തിലാണ് അഭിനന്ദിക്കുക ?

അവർ ഒരു പ്രകോപനവുമില്ലാതെ തോന്നിയ പോലെ ഹിന്ദുക്കളെ ആക്രമിച്ചു.ഏറനാട്,വള്ളുവനാടിൻറെ ഭാഗങ്ങൾ,പൊന്നാനി,കോഴിക്കോട് താലൂക്കുകളിൽ മൊത്തമായി കൊള്ള നടത്തി.ലഹളയുടെ തുടക്കത്തിൽ ചിലയിടങ്ങളിൽ നിർബന്ധ മതം മാറ്റം നടത്തി.പിന്നീട് പലായനം ചെയ്യാതെ വീട്ടിൽ ഇരുന്നവരെയെല്ലാം മതം മാറ്റി.നിരപരാധികളായ ഹിന്ദു പുരുഷന്മാർ,സ്ത്രീകൾ,കുട്ടികൾ എന്നിവരെയൊക്കെ ഹീനമായി കൊല ചെയ്തു.അവർ തങ്ങൾമാരെ അപമാനിക്കുകയും പള്ളിയിൽ കയറുകയും ചെയ്ത പോലീസിന്റെ ജാതിയിൽ പെട്ടതിനാൽ കാഫിറുകൾ എന്ന ബാലിശമായ കാരണം പറഞ്ഞായിരുന്നു കൊല.

ഹിന്ദു ക്ഷേത്രങ്ങൾ മലിനമാക്കി,അഗ്നിക്കിരയാക്കി.ഹിന്ദു സ്ത്രീകളെ ബലാൽസംഗം ചെയ്തു,ബലമായി മാപ്പിളമാർക്ക് നിക്കാഹ് ചെയ്തു കൊടുത്തു.ഞങ്ങൾ അക്രമങ്ങളിൽ നിന്ന് രക്ഷപ്പെട്ടവരിൽ നിന്നെടുത്ത മൊഴികൾ ഇതെല്ലാം സംശയാതീതമായി തെളിയിക്കുന്നു.ഇതെല്ലാം ചെയ്തതിനാണോ മാപ്പിളമാരെ അഭിനന്ദിക്കേണ്ടത് ? സമനിലയുള്ള എല്ലാവരും അവരെ അപലപിക്കണം.അഹിംസാ പ്രതിജ്ഞ ചെയ്ത ഖിലാഫത്ത് സമ്മേളനത്തിലെ സകല മുസ്ലിംകളും ഇതിനെ അപലപിക്കണം.ഈ ക്രൂരതകൾ ചെയ്ത മാപ്പിളമാർ അവരുടെ മതത്തിന് വേണ്ടി ജീവത്യാഗം ചെയ്യുകയായിരുന്നോ ?

-കെ പി കേശവ മേനോൻ ( കോൺഗ്രസ് കേരള സംസ്ഥാന കമ്മിറ്റി സെക്രട്ടറി ),ടി വി മുഹമ്മദ് ( ഏറനാട് ഖിലാഫത്ത് കമ്മിറ്റി സെക്രട്ടറി ),കെ മാധവൻ നായർ ( കോഴിക്കോട് ജില്ലാ കോൺഗ്രസ് സെക്രട്ടറി ),കെ കരുണാകര മേനോൻ ( കോൺഗ്രസ് കേരള ട്രഷറർ ),കെ വി ഗോപാൽ മേനോൻ.

കെ മാധവൻ നായർ പറഞ്ഞത്:

ബ്രിട്ടീഷുകാരും മാപ്പിളമാരും നടത്തിയ യുദ്ധത്തിൻറെ ഭാഗമായി കാട്ടിൽ കഴിയേണ്ടി വന്ന മാപ്പിളമാർ അത്യാവശ്യം വന്നപ്പോൾ നടത്തിയതാണ് ഹിന്ദുക്കളുടെ കൊള്ള എന്ന് മൗലാനാ മൊഹാനി കൊള്ളയെ ന്യായീകരിച്ചിരിക്കുന്നു.ഏറനാട്,വള്ളുവനാട്,പൊന്നാനി താലൂക്കുകളിൽ നടന്ന ഹിന്ദു വീടുകളിലെ മൊത്തമായ കൊള്ള ഓഗസ്റ്റ് 21 മുതൽ 23 വരെ പട്ടാളം എത്തുന്നതിന് മുൻപാണ് നടന്നതെന്ന് മൊഹാനിക്ക് അറിയില്ലായിരിക്കും.മാപ്പിളമാരെ അറസ്റ്റ് ചെയ്യാനോ അവർക്കെതിരെ പോരാടാനോ ആരുമില്ലായിരുന്നു.പട്ടാളനിയമം പ്രഖ്യാപിച്ചിരുന്നില്ല.മാപ്പിളമാർ കാട്ടിൽ പോയിരുന്നില്ല.അക്രമങ്ങൾക്കിരയാകാൻ മാത്രം ഹിന്ദുക്കൾ ഒന്നും ചെയ്തിരുന്നില്ല.

ഓഗസ്റ്റ് 20 നാണ് ലഹള തുടങ്ങിയത്.പോലീസും മജിസ്‌ട്രേറ്റും തിരൂരങ്ങാടിയിൽ നിന്ന് പിൻവാങ്ങിയത് 21 ന്.ലഹള പ്രദേശത്തെ എല്ലാ പോലീസുകാരും പലായനം ചെയ്തിരുന്നു.ഹിന്ദുക്കൾ ക്ഷണിക്കാൻ സാധ്യത ഉണ്ടായിരുന്ന ഒരു ശത്രുവും എത്തിയിരുന്നില്ല.ഹിന്ദുക്കൾക്ക് മേലുള്ള അക്രമം പ്രകോപനമില്ലാത്ത തോന്ന്യാസമായിരുന്നു.

ടൈംസ് ഓഫ് ഇന്ത്യ,7 സെപ്റ്റംബർ,1921 

പൈശാചിക അക്രമങ്ങൾ 

കോഴിക്കോട്:മാപ്പിളമാർ മതഭ്രാന്താണ് അഴിച്ചു വിട്ടതെന്ന് ഇവിടെ വിവരിക്കുന്നതിൽ നിന്ന് സാമാന്യ വിവരമുള്ള ഹിന്ദുക്കൾക്ക് മനസ്സിലാകും.സ്വാർത്ഥത,ധന ദുര,അധികാര പ്രേമം എന്നിവ മൂത്തതാണ് ഇപ്പോഴത്തെ കലാപം.അഭയാർത്ഥികൾ പറഞ്ഞത്,സുന്ദരികളായ നായർ,വരേണ്യ യുവതികളെ മാതാപിതാക്കളിൽ നിന്നും ഭർത്താക്കന്മാരിൽ നിന്നും ബലമായി വിടർത്തി അവരുടെ സാന്നിധ്യത്തിൽ നഗ്നരാക്കി നടത്തിയ ശേഷം മാപ്പിളമാർ ബലാൽസംഗം ചെയ്തു എന്നാണ്.ചില വേള,മനുഷ്യത്വം മരവിച്ച,കാടൻ മാപ്പിളമാർ ഒറ്റ സ്ത്രീയെ ഒരു ഡസൻ പേരുമായി പങ്കിട്ടു.സുന്ദരികളായ ഹിന്ദു യുവതികളെ ബലം പ്രയോഗിച്ച് മതം മാറ്റി.മുസ്ലിം സ്ത്രീകളെപ്പോലെ കാത് തുളച്ച് വേഷം ധരിപ്പിച്ച് താൽക്കാലിക പങ്കാളികളാക്കി.ഹിന്ദു സ്ത്രീകളെ ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തി അർധ നഗ്നരായി കാട്ടിലേക്ക്,മൃഗങ്ങളുടെ നടുവിലേക്ക് ഓടിച്ചു.

ആദരണീയരായ ഹിന്ദു പുരുഷന്മാരെ ബലാൽക്കാരമായി മതം മാറ്റി,മുസ്ലിയാർമാരെയും തങ്ങൾമാരെയും കൊണ്ട് സുന്നത്ത് ചെയ്യിച്ചു.ഹിന്ദു വീടുകൾ കത്തിച്ചു,കൊള്ളയടിച്ചു.നിസ്സഹകരണക്കാരും ഖിലാഫത്തുകാരും പടിപ്പുകഴ്ത്തിയ ഹിന്ദു -മുസ്ലിം ഐക്യത്തിൻറെ നാണം കെട്ട പ്രതീകങ്ങളായി ഇവ അവശേഷിക്കും.കാമാർത്തരായ ഒരു കൂട്ടം മാപ്പിളമാർക്കിടയിൽ മാർച്ച് ചെയ്യാൻ വിധിക്കപ്പെട്ട ഒരു സംഘം യുവതികളുടെ ഭീകര ചിത്രം ഒരിക്കലും ആത്മാഭിമാനമുള്ള ഹിന്ദു  വിസ്മരിക്കില്ല.അത് അവരുടെ മനസ്സിൽ നിന്ന് മായില്ല.ഒരു മാപ്പിള കലാപകാരിയും ഒരു മാപ്പിള സ്ത്രീയെയും മാനഭംഗം ചെയ്തില്ല.
_________________________________________________

*മാപ്പിള നേതാവ് അവോക്കർ മുസലിയാർ കോഴിക്കോട് പുത്തൂരിൽ മുതുമന ഇല്ലത്ത്‌,1921 ഒക്ടോബർ -നവംബറിൽ സംഘം ചേർന്ന് നിലയുറപ്പിച്ചു.ഗ്രാമങ്ങളിൽ നിന്ന് നിരവധി ഹിന്ദുക്കളെ കൊണ്ട് വന്നു.ചിലർക്കൊപ്പം കുടുംബവും.അവർക്ക് ഇസ്ലാം വാഗ്ദാനം ചെയ്തു.സമ്മതിച്ചവരെ മതം മാറ്റി,മുസലിയാരുടെ ഇഷ്ടം പോലെ തടവിലാക്കുകയോ വിടുകയോ ചെയ്തു.വിസമ്മതിച്ചവരെ വാൾ കൊണ്ട് വെട്ടിക്കൊന്നു.ഇല്ലത്ത് സർപ്പക്കാവും കിണറും ഉണ്ടായിരുന്നു.നിരസിച്ച ഹിന്ദുക്കളെ കാവിൽ കൊണ്ട് പോയി തല വെട്ടി കിണറ്റിലേക്ക് തള്ളി.കിണറ്റിൽ 50 -60 ജഡങ്ങൾ കണ്ടെത്തി.കേളപ്പൻ എന്ന ഹിന്ദു അദ്‌ഭുതകരമായി രക്ഷപെട്ട് വിവരങ്ങൾ വെളിപ്പെടുത്തി.
( മാപ്പിള ലഹള 1921 / സി ഗോപാലൻ നായർ,  കേസ് 32 എ / 22 ലെ വിധി.29 ജൂലൈ 1922 )





























FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...